<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-9156585404468915399</id><updated>2012-02-12T05:56:25.923-08:00</updated><category term='മതം'/><category term='വര'/><category term='യാത്ര'/><category term='ഓര്‍മ്മ'/><category term='വര്‍ഗീയത'/><category term='നാട്ടുകഥകള്‍'/><category term='പ്രകൃതി'/><category term='വയനാട്‌'/><category term='ബ്ലോഗന'/><category term='മാതൃഭൂമി'/><category term='ഉറവ്‌'/><category term='വര്‍ത്തമാനം'/><category term='പരിസ്ഥിതി'/><category term='സാമൂഹികം'/><category term='ദേശം'/><title type='text'>നോങ്ങല്ലൂര്‍ രേഖകള്‍....</title><subtitle type='html'>ഒരു നാട്ടുവൃത്തത്തിന്റെ ബ്ലോഗാണിത്‌......
പെരുമ്പിലാവ്‌, അക്കിക്കാവ്‌, കൊങ്ങുണൂര്‍, അകതിയൂര്‍, നോങ്ങല്ലൂര്‍, കിടങ്ങൂര്‍, ചിറമനേങ്ങാട്‌, ‍ചൊവ്വന്നൂര്‍,.... അങ്ങിനെയൊരു തട്ടകം. അവിടത്തെ ചരിത്രം, പുരാവൃത്തങ്ങള്‍, വര്‍ത്തമാനം.......

ആഗോളീകരണകാലത്തെ ഒരു തണലിടമാക്കി ഈ ഭൂഭാഗത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴായി പലരായി നടത്തിയിട്ടുണ്ട്‌. ആ ഗ്രാമക്കൂട്ടായ്‌മകള്‍ക്കു വേണ്ടി കൂടിയുള്ളതാണിത്‌......</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default?max-results=100'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>25</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-9156585404468915399.post-710037568454263911</id><published>2011-12-18T06:10:00.000-08:00</published><updated>2011-12-24T08:57:37.403-08:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതി'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><category scheme='http://www.blogger.com/atom/ns#' term='ദേശം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>വനസ്ഥലികള്‍ ഉണ്ടാകുന്നത്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-sR27yly7x9g/Tu3m9WkLTPI/AAAAAAAABlE/YJyr_l-HSIw/s1600/DSC00695.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;span style="font-size: large;"&gt;&lt;img border="0" height="300" src="http://2.bp.blogspot.com/-sR27yly7x9g/Tu3m9WkLTPI/AAAAAAAABlE/YJyr_l-HSIw/s400/DSC00695.JPG" width="400" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;&lt;b&gt;പ&lt;/b&gt;റമ്പു മുഴുവന്‍ നടന്ന്‌  കണ്ടപ്പോള്‍ &lt;a href="http://www.facebook.com/profile.php?id=1027030668"&gt;റഫീക്ക്‌ജി&lt;/a&gt; പറഞ്ഞു. നമുക്കിത്‌ ഇങ്ങനെതന്നെ നിലനിറുത്താം, മണ്ണിളക്കാതെ  മരംവെട്ടാതെ ഒരു പൂവുപോലുമിറുക്കാതെ. എത്രയോകാലമായി കൈക്കോട്ടുവീഴാത്തമണ്ണാണ്‌.  വന്‍മരങ്ങളുടെ ഇലകള്‍ കാലാകാലങ്ങളായി മണ്ണില്‍ വീഴുകയും അതിനോട്‌ ചേരുകയും  ചെയ്‌തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ ജൈവസ്വഭാവം വെളിവാക്കികൊണ്ട്‌  ചിതല്‍പ്പുറ്റുകള്‍. മരങ്ങളില്‍ പടര്‍ന്ന്‌ കയറികൊണ്ട്‌ വള്ളിപടര്‍പ്പുകള്‍.  കാട്ടുപൊന്തകള്‍ക്കിടയില്‍ കുറുക്കനും മുയലും കാട്ടുകോഴിയും കീരിയും പാമ്പുകളും  അടക്കമുള്ള ജന്തുജാലം. അതിരിലെ മുളങ്കുട്ടങ്ങള്‍ ഇടവഴിക്ക്‌ മുകളില്‍ മേലാപ്പ്‌  വിരിക്കുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;ആവശ്യങ്ങള്‍ ഏറുന്നു ജീവിതശൈലികള്‍ മാറുന്നു.  കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാകുന്നു. ഒരയേക്കര്‍ ഭൂമിയൊന്നും കാവിനായി  നീക്കിവെക്കാന്‍ ആര്‍ക്കും കഴിയാതാകുന്നു. കാവുകളുടെ പാരിസ്ഥിതിക ധര്‍മ്മം  വിട്ടുകളഞ്ഞ്‌ വിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുതുടങ്ങുമ്പോള്‍  ചിത്രക്കൂടക്കല്ലിന്റെ നാലഞ്ചടി ചുറ്റളവ്‌ മാത്രമായി കാവുകള്‍ ഒതുങ്ങുന്നു.  എന്നിട്ടും ആവശ്യങ്ങള്‍ തികയാതെ വരുമ്പോള്‍ പാമ്പുമേക്കാട്ട്‌ ചെന്ന്‌  സര്‍പ്പക്കാവ്‌ കുടിയൊഴിപ്പിക്കുന്നു. പരിഹാരകര്‍മ്മങ്ങള്‍ നടത്തി അതും  ഉപയോഗ്യമാക്കുന്നു. നമ്മുടെ കാവും ഒരേക്കറോളം സ്ഥലത്താണ്‌ സ്ഥിതിചെയ്‌തിരുന്നത്‌  കാലം അതിനെ 5 സെന്റിലേക്ക്‌ ചുരുക്കിയിരിക്കുന്നു. ബാക്കിസ്ഥലം താവഴികള്‍ ഭാഗം  വെച്ചെടുത്തു. അതിലെ ഒരു താവഴിയുടെ 34 സെന്റ്‌ സ്ഥലമാണ്‌ വില്‍പ്പനക്ക്‌  വെച്ചിരിക്കുന്നത്‌.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;കൊച്ചുണ്ണിഏട്ടന്‍ കാണുമ്പോഴൊക്കെ പറയും "സ്ഥലത്തിന്റെ  കാര്യം ഒന്നുമായില്ല ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ പറയണം". സൗഹൃദസംഘത്തിന്‌  കൂടിച്ചേരാന്‍ ഒരിടം വേണം എന്ന ആലോചന ശക്തിപ്പെട്ട സമയം. കൂടാതെ കുട്ടികളുടെ  കളിക്കൂട്ടത്തിന്‌ ഒരു ഗ്രന്ഥശാലയും &lt;a href="http://www.youtube.com/watch?v=o4IdHsY_yYc"&gt;ജൈവഗ്രാമം&lt;/a&gt; പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരാസ്ഥാനവും  മനസ്സിലുണ്ട്‌ അതിനെല്ലാമായി ഈ സ്ഥലം തിരഞ്ഞെടുത്താലോ എന്ന ആലോചന വന്നു.  സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആലോചനകള്‍ക്കുമൊന്നും അതിരില്ലല്ലോ പക്ഷെ  പണമെങ്ങിനെ കണ്ടെത്തും. സെന്റിന്‌ 6000 രൂപയാണ്‌ കൊച്ചുണ്ണിഏട്ടന്‍ പറയുന്നത്‌.  5000 ത്തിന്‌ വരെ തരാന്‍ തയ്യാറാണ്‌ എന്ന്‌ ഒടുവില്‍ അദ്ദേഹം സൂചിപ്പിച്ചു. അതത്ര  വലിയ സംഖ്യയൊന്നുമല്ല. പക്ഷെ മുറിച്ചുതരില്ല. എത്രയും പെട്ടെന്ന്‌ രജിസ്‌ട്രേഷന്‍  നടത്തണം പൈസ കിട്ടണം. അനിയന്റെ ചികിത്സയ്‌ക്കാണ്‌. കാവിന്റെ സ്ഥലമായതുകൊണ്ട്‌  മാര്‍ക്കറ്റ്‌ കുറവാണ്‌. സ്ഥലം വിറ്റിട്ട്‌ ഉടമകള്‍ക്ക്‌ അത്യാവശ്യവുമുണ്ട്‌.  അതുകൊണ്ട്‌ തന്നെ പൊരുത്തകച്ചവടക്കാര്‍ ചുളുവിലയ്‌ക്ക്‌ ഭൂമി തട്ടിയെടുക്കാന്‍  കാത്തിരിക്കുയാണ്‌.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: Meera; font-size: large;"&gt;ഒരു ഞായറാഴ്‌ച്ച റഫീക്ക്‌ജിയെയും രവിയേട്ടനേയും കൂട്ടി  അക്കിക്കാവ്‌ നിന്ന്‌ പന്നിത്തടം റോഡിലൂടെ തടം വരെ വന്ന്‌ അവിടന്ന്‌ താന്തിരുത്തി  വഴി കപ്പൂരമ്പലത്തിന്റെ പുറകിലെ പാടത്തേക്കിറങ്ങി. പിന്നെ പാറപ്പുറത്തെ  ജോബേട്ടന്റെയും അരിക്കത്തെ വീടിന്റെയും ഇടയിലൂടെയുള്ള കുണ്ടനിടവഴിയിലൂടെ കുരുമാന്റെ  വീടിനുമുന്‍പിലേക്ക്‌ പിന്നെ പീറ്ററുടെ മാട്ടം ഇടവഴിയിലൂടെ നോങ്ങല്ലൂരിലേക്ക്‌.  വിജന്നമായ ശാന്തമായ നാട്ടുവഴികളിലൂടെ വന്നതുകൊണ്ടായിരിക്കണം, സ്ഥലം വാങ്ങി  വെറുതെയിട്ട്‌ കാടുവളര്‍ത്താം എന്ന റഫീക്ക്‌ജിയുടെ അഭിപ്രായത്തോട്‌ പെട്ടെന്ന്‌  യോജിക്കാന്‍ രവിയേട്ടനും തോന്നിയത്‌. തൊട്ടുമുന്നില്‍ അംഭിയേട്ടന്റെ വീടാണ്‌.  ചുറ്റും മരങ്ങള്‍ തണല്‍ വിരിക്കുന്ന മണല്‍ മുറ്റവും മൂന്നുവശവും നീളന്‍  വരാന്തകളുള്ള പഴയ ഓടുവീട്‌. രാഘവേട്ടന്‍ മരിച്ചിട്ട്‌ വര്‍ഷങ്ങളായി. മുത്തമകന്‍  ബേബി പാലക്കാട്ടെ പ്രശസ്‌തനായ ഡോക്ടറാണ്‌, അംഭിയേട്ടന്‍ യു. എ. ഇ യില്‍ പിന്നെയുള്ള  രണ്ട്‌ പെണ്‍മക്കളും അവരുടെ ഭര്‍തൃഗൃഹങ്ങളില്‍. കാര്യസ്ഥനായ മോഹനേട്ടന്റെയും  ജോലിക്കാരി കുഞ്ഞമ്മുവിന്റെയും സഹായത്തോടെ ആ വലിയ വീട്ടില്‍ ജാനകി ഏടത്തി.  ആഴ്‌ച്ചയിലൊരിക്കലെങ്കിലും അവിടെയെത്തും. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും  ചോദിച്ചറിഞ്ഞ്‌ വിഷമങ്ങള്‍ പറഞ്ഞ്‌ വിശേഷങ്ങള്‍ പങ്കുവെച്ച്‌ വരുമ്പോള്‍ ചിലപ്പോള്‍  കണ്ണുനിറയും പിന്നെ കുറച്ചുനേരം മൗനത്തിലേക്ക്‌ മടങ്ങും അവര്‍. കൂടെ  റഫീക്ക്‌ജിയേയും രവിയേട്ടനേയും കൂടി കണ്ടപ്പോള്‍ ജാനകിയേടത്തിക്ക്‌ സന്തോഷമായി.  കുഞ്ഞമ്മു കൊണ്ടുവന്നു വെച്ച ചായ കുടിക്കുമ്പോള്‍ തെക്കെ പറമ്പിലൂടെ മയിലുകള്‍  വരിവെച്ച്‌ കടന്നുപോയി. താമസിക്കാതെ സുര്‍ജിത്തും അജീഷും വിജീഷും പ്രദീപുമെത്തി  പുറകെ മണികണ്‌ഠനും സനോജും വിജേഷും പ്രദീപ്‌ കുമാറും.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;div style="font-family: Meera; text-align: left;"&gt;&lt;span style="font-size: large;"&gt;&lt;img src="http://1.bp.blogspot.com/-cP5zhcpYRoY/Tu3nyf1oLuI/AAAAAAAABlU/xZUfvBU_NUw/s320/kavu+1.jpg" /&gt;&lt;/span&gt;&lt;/div&gt;&lt;div style="font-family: Meera; text-align: left;"&gt;&lt;span style="font-size: large;"&gt;ഒരു ലാഭേച്ഛയും  പ്രതീക്ഷിക്കേണ്ടാത്ത കാര്യത്തിന്‌ പൈസ തരാന്‍ ആരാണ്‌ തയ്യാറാകുക.  അമ്പലക്കമ്മറ്റിക്കുവേണ്ടിയോ ഉത്സവാഘോഷത്തിനുവേണ്ടിയോ ഒക്കെയാണെങ്കില്‍ പണം വരവിന്‌  ബുദ്ധിമുട്ടില്ല. അതല്ലാതെ ഒരു സ്ഥലം കാടായി നിലനിര്‍ത്താനാണെന്നൊക്കെ പറഞ്ഞാല്‍  ആരാണ്‌ സഹായിക്കുക. പ്രവര്‍ത്തകര്‍ പങ്കുവെച്ചെടുക്കാം എന്നു വെച്ചാല്‍ പലരും  വിദ്യാര്‍ത്ഥികളാണ്‌. വരുമാനമുള്ളവര്‍ തന്നെ വലിയൊരു സംഖ്യയൊന്നും സംഭാവനയായി  തരാന്‍ കഴിവുള്ളവരുമല്ല. എന്തായാലും വാങ്ങാം എന്ന തീരുമാനം എടുത്താണ്‌ പിരിഞ്ഞത്‌.  പലരും കുറേശ്ശേസ്ഥലം വീതം സ്‌പോണ്‍സര്‍ ചെയ്‌ത്‌ കലശമലക്കുന്ന്‌  പെതുകൂട്ടായ്‌മയില്‍ വാങ്ങി സംരക്ഷിക്കാം എന്ന ആശയം പക്ഷിനിരീക്ഷകനും പരിസ്ഥിതി  പ്രവര്‍ത്തകനുമായ എരമംഗലത്തെ സേതു പറയാറുണ്ടായിരുന്നത്‌ മനസ്സിലുണ്ടായിരുന്നു.  പി.എന്‍. ഉണ്ണികൃഷ്‌ണേട്ടനും കനാറാബാങ്ക്‌ ഫ്രാന്‍സിസേട്ടനും യൂണിവേഴ്‌സിറ്റ്‌  കോളേജിലെ കുഞ്ഞികൃഷ്‌ണന്‍മാഷും കനാറാബാങ്ക്‌ ബാലചന്ദ്രനുമൊക്കെ ചേര്‍ന്ന്‌ വാങ്ങിയ  അട്ടപ്പാടിയിലെ ഇക്കോഫാം ഒരു മാതൃകയായി മുന്നിലുണ്ടായിരുന്നു. എന്നാലും ഓരോരുത്തരും  എത്ര തുക വെച്ച്‌ സംഭാവന തരും എങ്ങിനെ പിരിക്കും. ആറു മാസം വരെ മാക്‌സിമം അവധി  ചോദിക്കാം അതിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുമോ സംശയങ്ങള്‍  ഏറെയുണ്ടായിരുന്നു. ഭാരതപ്പുഴയ്‌ക്കും തൂതപ്പുഴയ്‌ക്കും ഇടയിലുള്ള സ്വന്തം നാടായ  പള്ളിപ്പുറത്തെ പോലെ നോങ്ങല്ലൂരിനെ സ്‌നേഹിച്ചിരുന്ന സി. രാജഗോപാല്‍ എന്ന  രാജേട്ടനോട്‌ വിവരം പറഞ്ഞു. സസന്തോഷം രാജേട്ടന്‍ പദ്ധതിയോട്‌ യോജിച്ചു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;അശോകേട്ടനും വിജയന്‍മാഷുമൊക്കെ മുന്‍ക്കൈ എടുത്ത്‌ സൗഹൃദസംഘത്തിന്റെ  വിപുലമായ യോഗം താമസിക്കാതെ ഹാരിസ്‌ജിയുടെ വീട്ടില്‍ വെച്ച്‌ ചേര്‍ന്നു. പതുക്കെ  പരിപാടികള്‍ ഉരുത്തിരിഞ്ഞു വന്നു. 34 സെന്റ്‌ 34 പേര്‍കൂടി വാങ്ങാം ഒരാള്‍ക്ക്‌ ഒരു  സെന്റ്‌. കൊച്ചുണ്ണി ഏട്ടനോട്‌ വിവരം പറഞ്ഞു ഒടുവില്‍ കരാറായി &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;റഫീക്ക്‌ജിയും&lt;/span&gt;&lt;/b&gt;  &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;രവിയേട്ടനും&lt;/b&gt;&lt;/span&gt; &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;സി. രാജഗോപാലേട്ടനും&lt;/b&gt;&lt;/span&gt; താടി &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;രാജേട്ടനും&lt;/b&gt;&lt;/span&gt; കൂടി തന്ന പൈസകൊണ്ട്‌ മുന്‍കൂര്‍  തുക കൊടുത്തു കരാറെഴുതി. പിന്നെയും ഒത്തുചേരലുകള്‍... ആദ്യമെത്തിയവരില്‍  തിരുവന്തപുരം തണലിന്റെ പ്രവര്‍ത്തകനായ സതീഷും, സഖിയിലെ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;ഗ്രേസിയും&lt;/span&gt;&lt;/b&gt;, മഞ്ചേരിയില്‍  നിന്ന്‌ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;അഡ്വ. പി.എ പൗരനും&lt;/b&gt;&lt;/span&gt;, സ്‌ത്രീവേദി കോര്‍ഡിനേറ്ററായ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;അഡ്വ. ആശയും&lt;/b&gt;&lt;/span&gt;  യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ഡേവീസ്‌ വളര്‍ക്കാവും&lt;/b&gt;&lt;/span&gt;, അതിരപ്പിള്ളി  സംരക്ഷണസമിതി പ്രവര്‍ത്തകനായ മോഹന്‍ദാസ്‌ മാഷും &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ശില്‍പ്പിരാജനും&lt;/b&gt;&lt;/span&gt;.  ഒക്കെയുണ്ടായിരുന്നു. ആറുമാസമുണ്ടായിരുന്നു സമയം പലരും സര്‍ക്കാര്‍ ജോലിക്കാര്‍  5,000 രൂപ സംഭാവന പോലെ ഒരുമിച്ച്‌ തരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നാലും  കൂട്ടായ്‌മയോടുള്ള യോജിപ്പുകൊണ്ട്‌ ഗഡുക്കളായി പണം തന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;span style="font-family: Meera;"&gt;തൃശ്ശൂര്‍ വിമല  കോളേജിലെ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;ഉമടീച്ചര്‍&lt;/span&gt;&lt;/b&gt;, മണ്ണാര്‍ക്കാട്‌ നിന്നും &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ഷീബ&lt;/b&gt;&lt;/span&gt;, പി.എന്‍. ഉണ്ണികൃഷ്‌ണന്റെ  ഭാര്യയായ&lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt; സൈനബ&lt;/b&gt;&lt;/span&gt;, കൊടകരനിന്നും &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;സോജടീച്ചര്‍&lt;/b&gt;&lt;/span&gt;, ജൈവകര്‍ഷകനായ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ഒ. പി. ശങ്കരനാരായണന്‍  നമ്പൂതിരി&lt;/b&gt;&lt;/span&gt;, പയ്യൂരെ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;കൃഷ്‌ണേട്ടന്‍&lt;/b&gt;&lt;/span&gt;, തൃശ്ശൂര്‍ പി.ജി.സെന്ററിലെ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ഡോ. പി.രണ്‍ജിത്ത്‌&lt;/b&gt;&lt;/span&gt;,  സിനിമാനിരൂപകനും എഴുത്തുകാരനുമായ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;പ്രെഫ. ഐ. ഷണ്‍മുഖദാസ്‌&lt;/b&gt;&lt;/span&gt;, മൂഴിക്കുളം ശാലയിലെ  &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;പ്രേമന്‍,&lt;/b&gt;&lt;/span&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;b&gt;&lt;span style="color: #274e13;"&gt;കെ. എം. രമേഷ്‌&lt;/span&gt;&lt;/b&gt;,&amp;nbsp;&lt;/span&gt;&lt;span style="font-size: large;"&gt;&lt;span style="font-family: Meera;"&gt;അരുവാക്കോട്‌ കുംഭത്തിലെ&lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt; ജിനന്‍&lt;/b&gt;&lt;/span&gt; ഓരോരുത്തരായി എണ്ണം കൂടിത്തുടങ്ങി  എന്നിട്ടും ഏറെ ബാക്കി. സമയം അടുത്തുവന്നുതുടങ്ങി. രജിസ്‌ട്രേഷന്‍ നടത്താന്‍  കഴിയില്ല എന്നുതന്നെ സുഹൃത്തുക്കളില്‍ പലരും കരുതി. സ്ഥലം മറിച്ചുകൊടുക്കുന്നുണ്ടോ  എന്നന്വേഷിച്ച്‌ ബ്രോക്കര്‍മാരും വന്നുതുടങ്ങി. തിയ്യതി നീട്ടിച്ചോദിക്കുമോ എന്ന  പേടിയില്‍ കൊച്ചുണ്ണി എട്ടന്‍ കൃത്യസമയത്തുതന്നെ രജിസ്‌ട്രേഷന്‍ നടക്കണമെന്ന്‌  ആദ്യമേ പറഞ്ഞു. ആള്‍ട്ടര്‍ മീഡിയ സ്വാമിനാഥന്റെ സഹോദരനായ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;രാജഗോപാലാണ്‌&lt;/b&gt;&lt;/span&gt; പിന്നെ  വന്നത്‌, &lt;/span&gt;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;വി.ടി.യുടെ മകന്‍ &lt;b&gt;&lt;span style="color: #274e13;"&gt;വാസുദേവേട്ടന്‍&lt;/span&gt;&lt;/b&gt;&amp;nbsp;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;പറഞ്ഞ  സമയത്ത്‌ തന്നെ പണമെത്തിച്ചു. ഗുരുവായൂര്‍  പുത്തന്‍പല്ലിയിലെ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ദാമോദരേട്ടന്‍&lt;/b&gt;&lt;/span&gt;, തണലിലെ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ഉഷചേച്ചി&lt;/b&gt;&lt;/span&gt;, കനറാബാങ്കിന്റെ ആസാം ശാഖയില്‍  ജോലിചെയ്‌തിരുന്ന &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;കുട്ടിയേട്ടന്‍&lt;/b&gt;&lt;/span&gt;, ശ്രീകൃഷ്‌ണപുരത്തെ &lt;span class="Apple-style-span" style="color: #274e13;"&gt;&lt;b&gt;ചന്ദ്രിക ടീച്ചര്‍,&lt;/b&gt;&lt;/span&gt;  കോയമ്പത്തൂരെ അമൃതയില്‍ നിന്നുള്ള &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;അജേഷ്‌&lt;/span&gt;&lt;/b&gt;, നാഷണല്‍ മ്യൂസിയം ഓഫ്‌ നാച്വറല്‍  ഹിസ്റ്ററി ഡയറക്ടര്‍ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;ഡോ. വേണുഗോപാല്‍&lt;/span&gt;&lt;/b&gt;,&amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;ഉറവിലെ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;കൃഷ്‌ണന്‍കുട്ടി,&lt;/span&gt;&lt;/b&gt; സെന്‍സിലെ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;സുനില്‍&lt;/span&gt;&lt;/b&gt;, അട്ടപ്പാടി  &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;ഫ്രാന്‍സിസേട്ടന്‍&lt;/span&gt;&lt;/b&gt;, തൃശ്ശൂരെ &lt;b&gt;&lt;span class="Apple-style-span" style="color: #274e13;"&gt;ശങ്കരനാരായണന്‍,&amp;nbsp;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;b&gt;&lt;span style="color: #274e13;"&gt;ജോഷി. സി. ഹരന്‍&lt;/span&gt;&lt;/b&gt;,&amp;nbsp;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;തൃശ്ശൂരെ&amp;nbsp;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;span style="color: #274e13;"&gt;&lt;b&gt;ഗിരീശന്‍ മാഷ്‌,&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;..... അങ്ങിനെ ഓരോരുത്തരായി  കൂട്ടായ്‌മയിലേക്ക്‌...&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;a href="http://3.bp.blogspot.com/-ZBYehQw2y08/Tu3zDDJ0gYI/AAAAAAAABlc/gJK5gkEH2zM/s1600/KAvu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="195" src="http://3.bp.blogspot.com/-ZBYehQw2y08/Tu3zDDJ0gYI/AAAAAAAABlc/gJK5gkEH2zM/s320/KAvu.jpg" width="320" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;span style="font-family: Meera;"&gt;വനസ്ഥലികള്‍ ഉണ്ടാകുന്നത്‌ മണ്ണില്‍ മാത്രമല്ല  മനുഷ്യരുടെ മനസ്സില്‍ കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ അന്നാണ്‌. കേരളത്തിന്റെ പല  ഭാഗങ്ങളില്‍ നിന്നുമുള്ള മണ്ണിനെയും മനുഷ്യരേയും സ്‌നേഹിക്കുന്ന 34 പേരുടെ  കൂട്ടായ്‌മയില്‍&amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;അതിനുമപ്പുറം വലിയൊരു സൗഹൃദസംഘത്തിന്റെ കരുതലില്‍&lt;/span&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;&amp;nbsp;&lt;/span&gt;&lt;span style="font-family: Meera;"&gt;&amp;nbsp;ഇന്നും ആ ചെറിയ തുണ്ട്‌ ഭൂമി നില നില്‍ക്കുന്നു നോങ്ങല്ലൂരിന്റെ  പൊതുഇടമായി, സൗഹൃദങ്ങളുടെ തെളിനീരുറവയായി, ഓര്‍മ്മകളിലെ പച്ചതുരുത്തായി....&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-710037568454263911?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/710037568454263911/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2011/12/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/710037568454263911'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/710037568454263911'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2011/12/blog-post.html' title='വനസ്ഥലികള്‍ ഉണ്ടാകുന്നത്‌'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-sR27yly7x9g/Tu3m9WkLTPI/AAAAAAAABlE/YJyr_l-HSIw/s72-c/DSC00695.JPG' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-1903685628752818502</id><published>2011-10-07T04:48:00.000-07:00</published><updated>2011-10-07T05:06:07.196-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>മുത്തങ്ങ (ഒന്ന്‌)...</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-Cvgz5feHDZI/To7GdwPnw_I/AAAAAAAABjo/OYkf7WaQ4Lk/s1600/Don+Sebastian.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://2.bp.blogspot.com/-Cvgz5feHDZI/To7GdwPnw_I/AAAAAAAABjo/OYkf7WaQ4Lk/s320/Don+Sebastian.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;b&gt;&lt;i&gt;(വയനാട്‌ സ്‌മരണകള്‍ തുടരുന്നു... )&lt;/i&gt;&lt;/b&gt;&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;&lt;b&gt;മു&lt;/b&gt;ത്തങ്ങ വന്യജീവിസങ്കേതത്തിലെ  ഡോര്‍മിറ്ററി പരിസരത്ത്‌ തീ കാഞ്ഞ്‌ കൂന്നിക്കൂടി ഇരുന്ന ഒരു രാവ്‌. ചെറിയ  നിലാവുണ്ട്‌, കുറച്ചകലെയായി മാന്‍കൂട്ടം. ഇളം പുല്ല്‌ തിന്ന്‌ ചന്ദനമരങ്ങളുടെ  സുഗന്ധമാസ്വദിച്ച്‌ പകലും അവരെ ആ പരിസരത്ത്‌ കണ്ടിരുന്നു. മരങ്ങള്‍ക്കിടയിലൂടെ  കടന്നുവരുന്ന നിലാവെട്ടത്തിലോ തീ വെളിച്ചത്തിലോ അവയുടെ സാന്നിധ്യം ഇടയ്‌ക്കൊക്കെ  വെളിപ്പെടുന്നു. മാന്‍ മിഴികള്‍ ഇരുളില്‍ തിളങ്ങുന്നുമുണ്ട്‌. വഹാബിക്ക അപ്പോഴും  പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ പഴയ വയനാടിനെ പറ്റി. നൂല്‍ മഴയും പതിനാറാം നമ്പര്‍  മഴയുമൊക്കെ പെയ്‌തിറങ്ങിയിരുന്ന, കാടിത്രത്തോളം നാടാകാതിരുന്ന ഒരു കാലത്തെപ്പറ്റി.  ശ്രോതാക്കളായി അമ്മമാരും കുട്ടികളും യുവതീയുവാക്കളുമൊക്കെ അടങ്ങിയ ഒരു കൂട്ടം.  മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വെച്ച്‌ നടക്കുന്ന രണ്ട്‌ ദിവസത്തെ പ്രകൃതി  പഠനക്യാമ്പാണ്‌. കുട്ടികള്‍ക്ക്‌ വേണ്ടിയായിരുന്നു സത്യത്തില്‍ ആ ക്യാമ്പ്‌  ഉദ്ദേശിച്ചിരുന്നത്‌ കൃഷ്‌ണന്‍കുട്ടിയായിരുന്നു പ്രദേശിക സംഘാടകന്‍. പക്ഷെ  വന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. സാധാരണ കുടുംബങ്ങളിലെ കരിപിടിച്ച  അടുക്കളകളില്‍ നിന്ന്‌ വന്ന അവരില്‍ മിക്കവാറും പേരും ആ ക്യാമ്പ്‌ നന്നായി  ആസ്വദിക്കുന്നുമുണ്ടായിരുന്നു. ചെറുപ്പക്കാരികള്‍ നാണിച്ച്‌ നിന്നപ്പോള്‍  വീട്ടമ്മമാരില്‍ ചിലര്‍ വളരെ നന്നായി തന്നെ പാട്ടുകള്‍പാടി. ചെറിയകുട്ടികള്‍ ആ  വൃത്തത്തിന്‌ ചുറ്റും ഓടിക്കളിച്ചു. ഇടയ്‌ക്ക്‌ കടന്നു വരുന്ന മൗനത്തിന്റെ  ഇടവേളകളില്‍ കാടിന്റെ ശബ്ദങ്ങള്‍ വെളിപ്പെടുന്നുണ്ട്‌. റോബിന്‍ വിഷയം  അടുക്കളയിലേക്കെത്തിച്ചു ജോലി, ജീവിതം, ഭക്ഷണശീലങ്ങള്‍ അങ്ങിനെ. കൃഷ്‌ണന്‍കുട്ടിയും  മറ്റുചിലരും അതിലിടപ്പെട്ടു ഫാസ്റ്റ്‌ ഫുഡ്‌, പ്രകൃതി ജീവനം. വിഷയം പിന്നെ  ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിലേക്കും അടുക്കള തിരിച്ചുപിടിക്കേണ്ടതിലേക്കുമൊക്കെ  കാടു കയറിത്തുടങ്ങി. പതുക്കെ പുല്ലിലേക്ക്‌ ചാഞ്ഞു. ഇളം പുല്ലില്‍ കിടക്കേണ്ട  താമസമേ വന്നുള്ളൂ ഉറക്കത്തിലേക്ക്‌ വഴുതിവീഴാന്‍.&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-AOrOcHtgDLE/To7jRPY6BaI/AAAAAAAABj4/cmiqigMxhdw/s1600/druvaraj1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-AOrOcHtgDLE/To7jRPY6BaI/AAAAAAAABj4/cmiqigMxhdw/s320/druvaraj1.jpg" width="320" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;കബനിയുടെ കൈവഴിയായ  നൂല്‍പ്പുഴയിലെ വെള്ളത്തിന്‌ ഒരു കലക്കരാശിയുണ്ടായിരുന്നു. ആദ്യമൊന്ന്‌  മടിച്ചുപോകും വെള്ളത്തിലിറങ്ങാന്‍. ചിലയിടങ്ങളില്‍ നന്നായി ചേറുമുണ്ട്‌. എങ്കിലും  രാവിലത്തെ ഇളം വെയിലത്ത്‌ വെള്ളത്തിന്റെ തണുപ്പിലൊളിച്ച്‌ ചളിയില്‍ പറ്റിയങ്ങിനെ  കിടക്കുന്നതിനും ഒരു സുഖമുണ്ട്‌. രാവിലെ നേരത്തെ ഇറങ്ങിയതാണ്‌. മുത്തങ്ങ  ചെക്ക്‌പോസ്‌റ്റിനടുത്തെത്തുമ്പോഴും ഇരുട്ടകന്നിരുന്നില്ല. തണുപ്പില്‍  താടിയെല്ലുകള്‍ പരസ്‌പരം കൂട്ടിമുട്ടുന്നുണ്ട്‌. തട്ടുകടയില്‍ നിന്ന്‌ കിട്ടിയ കടും  ചായക്കും തണുപ്പിനെ അകറ്റാനാകുന്നില്ല. മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ നിന്ന്‌  പൊന്‍കുഴി ലക്ഷ്യമാക്കി മൈസൂര്‍ റോഡിലൂടെയാണ്‌ യാത്ര. രാവിലെ നേരത്തെയിറങ്ങുന്ന  വന്യജീവികളെ കാണാമെന്ന പ്രതീക്ഷയിലാണ്‌ നടത്തം. പതുക്കെ പ്രഭാതത്തിന്റെ ആദ്യ  രശ്‌മികളെത്തി. കാടുണര്‍ന്നു തുടങ്ങി. കാടിന്റെ പലവിധശബ്ദങ്ങള്‍. കാലമിത്രയായിട്ടും  കാക്കയുടെയും അണ്ണാന്റെയും മയിലിന്‍െയും കാട്ടുകോഴിയുടെതുമൊഴികെ മറ്റൊരു ശബ്ദവും  തിരിച്ചറിയാനെനിക്ക്‌ കഴിയാറില്ല. ഒരു വശത്ത്‌ മുളങ്കാടുകളാണ്‌. കണ്ണെത്തുന്ന  ദൂരത്തൊക്കെ മുളങ്കൂട്ടങ്ങള്‍. അതിനിടയിലൂടെ കാട്ടുകോഴിക്കൂട്ടങ്ങള്‍ ഓടി  നടക്കുന്നു. മറുവശത്ത്‌ തേക്ക്‌ പ്ലാന്റേഷന്‍. കുരങ്ങന്‍മാരുടെ കൂട്ടങ്ങളുണ്ട്‌  മരച്ചില്ലകളില്‍. ചിലയിടത്ത്‌ ഒറ്റപ്പെട്ട മാനുകളെ കണ്ടു. ആനയെ ആ സമയത്ത്‌  കാണാറുണ്ട്‌ എന്ന്‌ പറഞ്ഞിരുന്നെങ്കിലും കാണാനായില്ല. ഇടക്കിടെയുള്ള വാഹനങ്ങളുടെ  ശല്യമൊഴിച്ചാല്‍ നല്ലൊരു യാത്ര. ഉറക്കം ഇനിയും വിട്ടുപോകാത്തതുകൊണ്ടോ തണുപ്പിന്റെ  സുഖത്തിലോ മൗനികളായിരുന്നു എല്ലാവരും. മൂന്നാറിലെ അവരുടെ സ്ഥലത്തെ മഞ്ഞിറങ്ങുന്ന  പ്രഭാതത്തെപ്പറ്റി ജൂഡി ചേച്ചി എന്തൊ പറഞ്ഞുതുടങ്ങിയെങ്കിലും വീണ്ടും  മൗനത്തിലേക്ക്‌ തന്നെ മടങ്ങിപ്പോയി എല്ലാവരും. കാടും ഇടയിലെ വെളിസ്ഥലവും വിട്ട്‌  ചെറിയൊരു കവലയിലെത്തി. ചായക്കടയും അനാദിക്കടയും കുറച്ച്‌ വാഹനങ്ങളും ആളുകളുമുള്ള  ഒരിടം. പൊന്‍കുഴി കാണുന്നത്‌ ഇനിയൊരിക്കലാകാമെന്ന്‌ വെച്ച്‌ അവിടെ നിന്ന്‌ വീണ്ടും  കാല്‍ നടയായി മടക്കം. ജീപ്പ്‌്‌ സംഘടിപ്പിക്കാമെന്ന്‌ വിനോദ്‌ പറഞ്ഞെങ്കിലും  നടക്കാം എന്ന തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്നെത്തി.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;a href="http://3.bp.blogspot.com/-k2yUxaRHuDQ/To7j-Kdf36I/AAAAAAAABkA/OPupQh_wFR0/s1600/4.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-k2yUxaRHuDQ/To7j-Kdf36I/AAAAAAAABkA/OPupQh_wFR0/s320/4.JPG" width="320" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;div style="text-align: right;"&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;ആദ്യം ആദിവാസിയായ  കാടറിയുന്ന ഒരു റൂട്ടര്‍ അതിന്‌ 15-20 അടി പുറകില്‍ വാച്ചര്‍ പിന്നെ  ക്യാമ്പംഗങ്ങള്‍ പുറകില്‍ ഒരു ഗാര്‍ഡും മറ്റൊരാളും അങ്ങിനെയായിരുന്നു ക്യാമ്പിന്റെ  ഭാഗമായി കാടിനുള്ളിലേക്കുള്ള ട്രക്കിങ്ങ്‌. കാടിനുള്ളിലെ സ്ഥിരം വഴിത്താരകളിലൂടെ  മുന്നോട്ട്‌. മുത്തങ്ങയിലെ കാടിന്‌ പൊതുവെ ഒരു വരണ്ട സ്വഭാവമാണുള്ളത്‌.  വെയിലേറുന്നതോടെ ബന്ദിപ്പൂരുനിന്നും മുതുമല നിന്നുമൊക്കെയുള്ള വന്യജീവികള്‍ ഈ  കാട്ടിലേക്ക്‌ കടന്നെത്തും കബനിയിലെ വെള്ളം തേടി. ഇവിടത്തെ ശേഷിക്കുന്ന  പച്ചപ്പുതേടി. ജാഗ്രതയോടെ മൃഗസാന്നിധ്യം പ്രതീക്ഷിച്ച്‌ എല്ലാവരും നിശബ്ദരായി  നടന്നു. പക്ഷെ റോഡെത്തിയത്‌ ഒരു വയയിലേക്കാണ്‌ അതിനടത്തായി കുറച്ച്‌ വീടുകളും  മറ്റും. അത്‌ പിന്നിട്ട്‌ വീണ്ടും കാട്ടിലേക്ക്‌. ഏറെ നേരം കഴിയേണ്ടി വന്നില്ല  മുന്നിലെ റൂട്ടര്‍ നടത്തം നിറുത്തി. അദ്ദേഹം നോക്കുന്ന വഴിയെ ഞങ്ങളും നോക്കി. ദൂരെ  മരങ്ങള്‍ക്കിടയില്‍ ഒരാന. ദേഹമാകെ മണ്ണു പുരണ്ടിട്ടുണ്ട്‌ പെട്ടെന്ന്‌  തിരിച്ചറിയാനുകുന്നുമില്ല. കണ്ടവര്‍ കാണാത്തവര്‍ക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുത്തു.  ബഹളമുണ്ടാക്കരുതെന്ന്‌ ഗാര്‍ഡ്‌ വിലക്കി. വീണ്ടും മുന്നോട്ട്‌. പിന്നെ കണ്ടത്‌  വലിയൊരാനക്കൂട്ടത്തെയായിരുന്നു. കാട്ടുചില്ലകളൊക്കെ ഒടിച്ചുമാറ്റി ഞങ്ങള്‍ക്ക്‌  സമാന്തരമായി തന്നെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. വലിയൊരു  ആനക്കൂട്ടത്തെ മറികടന്നതൊടെ എല്ലാവരുടെയും പേടിമാറി സംഭാഷണങ്ങളും തമാശകളും  ഉയര്‍ന്നുകേട്ടുതുടങ്ങി. ബഹളം വെക്കരുതെന്ന്‌ ആവര്‍ത്തിച്ചിട്ടും ഇടവേളകളോടെ ഇത്‌  തന്നെ തുടര്‍ന്നു. ഇടയില്‍ മാനുകളെ കണ്ടിരുന്നു. ഒടുവില്‍ ട്രൈ ജംഗ്‌ഷ്‌നിലെത്തി.  മൂന്ന്‌ സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ അവിടം മുതുമല, ബന്ദിപ്പൂര്‍, മുത്തങ്ങ എന്നീ  വന്യജീവി സങ്കേതങ്ങളും കൂടിച്ചേരുകയാണ്‌. സംസ്ഥാന അതിര്‍ത്തികളുടെ  കാര്യമൊന്നുമറിയാതെ മൃഗങ്ങള്‍ കാലാവസ്ഥയ്‌ക്കും സൗകര്യത്തിനുമനുസരിച്ച്‌ വന്നു  പോയുമിരിക്കും.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt; &lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;a href="http://1.bp.blogspot.com/-227J33Cm-24/To7mnxXdcSI/AAAAAAAABkM/p9DNkoI2QAc/s1600/1.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-227J33Cm-24/To7mnxXdcSI/AAAAAAAABkM/p9DNkoI2QAc/s320/1.JPG" width="320" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;div style="text-align: left;"&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;അവിടെ ഇരുന്ന്‌ കുറച്ച്‌ വിശ്രമവും ചെറിയൊരു ക്ലാസും  കഴിഞ്ഞ്‌ മറ്റൊരു വഴിയിലൂടെ മടക്കമായി. ഒടുവില്‍ ഒരു പുല്‍മെതാനത്തിലെത്തി  അക്ക്വേഷ്യയൊ യൂക്കാലിയൊ പ്ലാന്റ്‌ ചെയ്‌തിരുന്ന സ്ഥലമായിരുന്നു, ഇപ്പോള്‍ എല്ലാം  വെട്ടിമാറ്റി ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യാനായി മാറ്റി വെച്ചിരിക്കുന്നു. ഒരു വശത്ത്‌  മരങ്ങള്‍ നട്ടിട്ടുണ്ട്‌ അതിന്റെ സംരക്ഷണത്തിനായി വൈദ്യുതവേലിയും  സ്ഥാപിച്ചിരിക്കുന്നു. അതിനരികില്‍ കൂടിയാണ്‌ വരിയായി ഞങ്ങള്‍  നടന്നുകൊണ്ടിരിക്കുന്നത്‌. മൈതാനത്തിന്റെ നടുവിലായി ഒരു ചെളിക്കുണ്ടില്‍ ആനകള്‍  കളിച്ചുകൊണ്ടിരിക്കുകയാണ്‌. ആനകളെ കണ്ടത്തോടെ വിലക്കുകളെല്ലാം മറന്ന്‌  ആര്‍പ്പുവിളികളുയര്‍ന്നു. പെട്ടെന്ന്‌ കൂട്ടത്തിലൊരു കൊമ്പന്‍ ചെവിയുയര്‍ത്തി വട്ടം  പിടിച്ചു പിന്നീട്‌ തലത്താഴ്‌ത്തിക്കൊണ്ട്‌ ഞങ്ങളെ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. ഒരു  വശത്ത്‌ വേലിയാണ്‌ മറുവശത്ത്‌ തുറന്ന വലിയപുല്‍പ്പരപ്പ്‌ പെട്ടെന്ന്‌  നിലവിളികളുയര്‍ന്നു. ചിലര്‍ മുന്നോട്ട്‌ ഓടാന്‍ തുടങ്ങി. മറ്റു ചിലര്‍ മറിഞ്ഞുവീണു.  സ്‌ത്രീകള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉച്ചത്തിലുള്ള കൂട്ടനിലവിളികള്‍  കേട്ടിട്ടോ എന്തോ ആന ഓട്ടം പതുക്കെയാക്കി പിന്നീട്‌ ദിശമാറി വളഞ്ഞോടി.  ഫോറസ്‌റ്റുകാരുടെ ചീത്ത കേട്ട്‌ മൗനികളായി എല്ലാവരും തിരിച്ച്‌  ഡോര്‍മിറ്ററിയിലെത്തി. അവിടെ വീണ്ടും ശകാരവര്‍ഷവുമായി വഹാബിക്ക  നില്‍ക്കുന്നുണ്ടായിരുന്നു.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-1903685628752818502?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/1903685628752818502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2011/10/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1903685628752818502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1903685628752818502'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2011/10/blog-post.html' title='മുത്തങ്ങ (ഒന്ന്‌)...'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-Cvgz5feHDZI/To7GdwPnw_I/AAAAAAAABjo/OYkf7WaQ4Lk/s72-c/Don+Sebastian.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-4752326761383434174</id><published>2011-01-18T12:23:00.000-08:00</published><updated>2011-01-20T07:04:47.854-08:00</updated><category scheme='http://www.blogger.com/atom/ns#' term='മതം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>മകരവിളക്ക്‌ എന്ന കാപട്യവും 104 മനുഷ്യജീവനും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TTX1Xx_lTZI/AAAAAAAAAtU/vMgYmkNGKRQ/s1600/2sabarimala+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;img border="0" height="300" src="http://3.bp.blogspot.com/_OpC9UW6OapA/TTX1Xx_lTZI/AAAAAAAAAtU/vMgYmkNGKRQ/s400/2sabarimala+2.jpg" width="400" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;ഒടു&lt;/span&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;വില്‍ ഭയപ്പെട്ടിരുന്നതുതന്നെ സംഭവിച്ചു. ശബരിമലയിലെ ഈ  തീര്‍ത്ഥാടനകാലം വലിയൊരു ദുരന്തത്തില്‍ ചെന്നവസനാച്ചിരിക്കുന്നു. 104 മനുഷ്യജീവന്റെ  വില ലക്ഷങ്ങളില്‍ കണക്കാക്കുന്ന സര്‍ക്കാരുകളും സെന്‍സേഷണലായി കൈകാ&lt;/span&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;ര്യം ചെയ്യുന്ന  മാധ്യമങ്ങളും രാഷ്ടീയലാഭത്തിന്‌ വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാലോചിക്കുന്ന  രാഷ്ടീയകക്ഷികളും മകരവിളക്ക്‌ എന്ന പെരും കള്ളത്തെപ്പറ്റി ഇതെഴുതുന്നതുവരെ ഇനിയും  ഒരക്ഷരം ഉരിയാടിയിട്ടില്ല. വിശപ്പടക്കാനോ മാന്യമായി നാണം മറയ്‌ക്കാനോ പോലും  കഴിയാതെവരുമ്പോഴും ദൈവീകശക്തിയാല്‍ പ്രത്യക്ഷമാകുന്ന മകരവിളക്ക്‌ എന്ന മഹാത്ഭുദം  നേരിട്ട്‌ കാണാനായി കാലുറിപ്പികയും അരയുറിപ്പികയും ചേര്‍ത്ത്‌ വെച്ച്‌  വര്‍ഷത്തിനൊടുവില്‍ വലിയ സ്വപ്‌നങ്ങളോടെ കേരളത്തിലേക്ക്‌ വണ്ടികയറുന്ന  ആന്ധ്രയിലെയും കര്‍ണ്ണാകയിലെയും തമിഴ്‌നാട്ടിലെയും ഉള്‍നാടന്‍ ഗ്രാമീണരെ ഇനിയും  നമ്മള്‍ പറ്റിച്ചുകൊണ്ടേ ഇരിക്കും. ദുരന്തങ്ങള്‍ക്ക്‌്‌ കാരണം വികനത്തിന്റെ  പോരായ്‌മയാണെന്ന്‌ പരിതപിക്കും. ശബരിമലയെ ഒരു ഹൈടെക്‌ സിറ്റിയാക്കാമെന്ന്‌ സ്വപ്‌നം  കാണും.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TThK0xOgXgI/AAAAAAAAAtc/dm7Aat6U77Q/s1600/saba+ri+mala.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;img border="0" height="218" src="http://2.bp.blogspot.com/_OpC9UW6OapA/TThK0xOgXgI/AAAAAAAAAtc/dm7Aat6U77Q/s400/saba+ri+mala.jpg" width="400" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശബരിമലയില്‍ ഇതുപോലൊരു ദുരന്തം  നടന്നത്‌. അതും മകരവിളക്കുമായി ബന്ധപ്പെട്ടുതന്നെ. അന്ന്‌ വിളക്കുകാണാനായി  കാത്തുനിന്നിരുന്ന ജനക്കൂട്ടത്തിന്റെ തിരക്കില്‍ മണ്ണിടിഞ്ഞ്‌ 52 പേരാണ്‌  മരിച്ചത്‌. ഇനിയും അവര്‍ത്തിക്കാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പുകള്‍  അന്നേ ചിലര്‍ നല്‍കിയിരുന്നു. മകരവിളക്ക്‌ എന്ന തട്ടിപ്പിന്‌ ഇനിയെങ്കിലും  അറുതിവരുത്തണമെന്ന്‌ സുഗതകുമാരി ടീച്ചര്‍ പരസ്യപ്രസ്‌താവനനടത്തുകയും ചെയ്‌തിരുന്നു.  എന്നിട്ടും ഒന്നുമുണ്ടായില്ല. കാര്യങ്ങള്‍ പഴയപടി തന്നെ. കെ. എസ്‌. ഇ.ബി യും  ദേവസ്വം ബോര്‍ഡും പോലീസും വനംവകുപ്പും ചേര്‍ന്ന്‌ പൊന്നമ്പലമേട്ടില്‍  തീകത്തിക്കുന്നു. സത്യത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ച ചാനലുകള്‍ അത്‌  തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പത്രങ്ങള്‍ അതിന്‌ വ്യാപകമായ പ്രചാരം നല്‍കുന്നു.  എല്ലാവരും ലക്ഷ്യം വെയ്‌ക്കുന്നത്‌ ദ്രവ്യം തന്നെ. അതിനായി കൂടുതല്‍ കൂടുതല്‍  ആളുകള്‍ ശബരിമലയിലെത്തണം അതിന്‌ വേണ്ടി മകരവിളക്ക്‌ അന്തരീക്ഷത്തില്‍  സൃഷ്ടിക്കേണ്ടി വന്നാല്‍ അതും ചെയ്യും പുതിയ അയപ്പസേവകര്‍. അയ്യപ്പന്റെ  പൂങ്കാവനമൊട്ടാകെ വെട്ടിത്തെളിയിച്ചാല്‍ അത്രയും നല്ലത്‌. യഥാര്‍ത്ഥഭക്തരും  കാര്യമറിയാതെ ഈ തട്ടിപ്പുകള്‍ക്കും ശബരിമല വികസനം എന്ന പുതിയ ശരണമന്ത്രത്തിലും  പെട്ടുപോകുന്നു. ശബരിമല ഒരു കാനനക്ഷേത്രമാണെന്നും അവിടത്തെ സന്ദര്‍ശനത്തിനും  ആരാധനയ്‌ക്കും അതിന്റെതായ ചില മര്യാദകളുണ്ടെന്നതും വികസനമന്ത്രം നിരന്തരം കേട്ട്‌  നമ്മള്‍ മറന്നു പോയിരിക്കുന്നു.&lt;br /&gt;&lt;span class="Apple-style-span" style="font-family: 'Times New Roman';"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TThLBpNHRUI/AAAAAAAAAtg/KxgcoIVbBvU/s1600/sabarimala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="179" src="http://1.bp.blogspot.com/_OpC9UW6OapA/TThLBpNHRUI/AAAAAAAAAtg/KxgcoIVbBvU/s320/sabarimala.jpg" width="320" /&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;&lt;u&gt;പഴയ ചില ശബരിമലചിത്രങ്ങള്‍&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;&lt;span style="font-family: Meera; font-size: large;"&gt; പുതിയ ശബരിമല  ഭക്തരൊന്നും പറഞ്ഞുകേള്‍ക്കാത്ത ഒന്നായിമാറിയിരിക്കുന്നു പുലിപ്പേടി. പുലിവാഹനനായ  അയ്യപ്പന്റെ പൂങ്കാവനം ഇന്നൊരു ലോകപ്രശസ്‌തമായ കടുവാസങ്കേതമാണ്‌, എന്നിട്ടും.  ശബരിമലയെക്കുറിച്ചുള്ള ആദ്യകാല കഥകള്‍ പങ്കുവെക്കുമായിരുന്നു പഴയ ഗുരുസ്വാമിമാര്‍.  കാടുകള്‍ താണ്ടി പമ്പാ നദിക്കരയിലെത്തുന്നതും അവിടെ നിന്നും വീണ്ടും മലകള്‍  കയറിയിറങ്ങി ശബരി സന്നിധിയിലെത്തുന്നതും. കാടിലെ മൃഗങ്ങളുടെ കാല്‍പാടുകളില്‍,  അവിപറക്കുന്ന അനപിണ്ടങ്ങളില്‍, രാത്രിയുടെ വന്യശബ്ദങ്ങളില്‍ പതറാതെ ശരണം  വിളികൊണ്ടും വിശ്വാസം കൊണ്ടും തടസ്സങ്ങളെ മറികടന്ന്‌ സന്നിധാനത്തിലെത്തിച്ചേരുന്ന  തീര്‍ത്ഥാടക സംഘങ്ങള്‍. അയ്യപ്പന്റെ പൂങ്കാവനത്തില്‍ നിന്നും ഒരു ചെറുമരം പോലും  വെട്ടിമാറ്റാതെ ഉണക്കവിറകുകള്‍ മാത്രം ശേഖരിച്ച്‌ ഭക്ഷണം പാകം ചെയത്‌. സ്വശരീരം  പോലെതന്നെ പൂങ്കാവനത്തെയും കണ്ട്‌ പരിപാലിച്ചു പോന്നിരുന്ന സ്വാമിമാര്‍. 41  ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ തന്നെ വേണമായിരുന്ന ആ കൊടുകാട്‌ മറികടന്ന്‌  അയപ്പസന്നിധിയിലെത്താനുള്ള മാനസിക ബലം നേടിയെടുക്കാന്‍. ഓരോയാത്രയും  കഴിഞ്ഞെത്തുന്നതോടെ മാനസികമായ പക്വതയും ദേഷ്യവൈരാഗ്യങ്ങളെ മറികടക്കാനുള്ള കഴിവും  സ്വാത്ത്വികഗുണവും കൈവരുമായിരുന്നു അയ്യപ്പന്‍മാര്‍ക്ക്‌. ജാതിക്കും മതത്തിനും  സാമൂഹ്യപദവിക്കും അപ്പുറം എല്ലാവരും സ്വാമിമാരായി മാറുന്ന ദൈവമായി മാറുന്ന ഈ  ദൈവങ്കല്‍പ്പം തന്നെയായിരുന്നിരിക്കണം. ആദ്യകാലത്ത്‌ എല്ലാതടസ്സങ്ങളെയും മറികടന്ന്‌  ഇവിടെ എത്താന്‍ അവരെ പ്രേരിപ്പിച്ചിരുന്നതും. പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ക്ക്‌  മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു ശബരിമലയാത്ര. പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന  കേരളത്തിന്റെ ദൈവസങ്കല്‍പ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാതൃകയായിരുന്നു ശബരിമല.  വിശ്വാ പരിസ്ഥിതി ബോധവും ഇത്രമേല്‍ പിണഞ്ഞു കിടക്കുന്ന മറ്റൊരു ക്ഷേത്രം നമുക്ക്‌  വേറെയില്ല. ശബരിമലയും ചുറ്റുപാടുമുള്ള മലനിരകളും കാടുകളുമൊക്കെ ചേര്‍ന്ന വലിയ ഒരു  പ്രദേശം മുഴുവന്‍ അയ്യപ്പന്റെ വിഹാരഭൂമിയാണെന്നാണ്‌ വിശ്വാസം. പൂങ്കാവനം  എന്നറിയപ്പെടുന്ന ഇതിന്റെ അവകാശികള്‍ അയ്യപ്പന്റെ തോഴരായ പുലികളും മറ്റ്‌  വന്യമൃഗങ്ങളും ഉള്‍പ്പെട്ട വലിയൊരു ജന്തുജാലവും കൂടിയാണ്‌. ശബരിമല ദര്‍ശത്തിന്റെ  ആദ്യകാലം തൊട്ടുള്ള പ്രഥാനമര്യാദകളിലൊന്ന്‌ പൂങ്കാവനത്തിലെ സസ്യജന്തുജാലങ്ങള്‍ക്ക്‌  യാതൊരുവിധ ശല്യവും വരാതെ സൂക്ഷിക്കുക എന്നതാണ്‌. അവിടെയാണ്‌ വിശ്വാസത്തിന്റെ പുതിയ  കാവലാളുകള്‍ കോണ്‍ക്രീറ്റ്‌ വികസനത്തിനുവേണ്ടി വനഭൂമിക്കായി മുറവിളികൂട്ടുന്നത്‌.  &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TTX0szxshsI/AAAAAAAAAtQ/nJS-nqWTRzw/s1600/jalscifi-sabarimala.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_OpC9UW6OapA/TTX0szxshsI/AAAAAAAAAtQ/nJS-nqWTRzw/s320/jalscifi-sabarimala.jpg" width="320" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Meera; font-size: large;"&gt;&lt;u&gt;കച്ചവടവും മൂലധനവും&lt;/u&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: Meera;"&gt;&lt;span style="font-family: Meera; font-size: large;"&gt; പഴയകാലത്ത്‌ കാട്ടുജാതിക്കാര്‍ നടത്തിവന്ന  പെന്നമ്പലമേട്ടിലെ ദീപാരാധാന ഇന്നത്തെ രൂപത്തിലായി മാറിയത്‌ അതിന്റെ കച്ചവട  സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നതോടെയാണ്‌. ഇടക്കാലത്ത്‌ നിന്നുപോയ ഈ  ആരാധന ദേവസ്വം ബോര്‍ഡും കെ.എസ്‌. ഇ.ബിയും ചേര്‍ന്ന്‌ പുന:രാരംഭിച്ചും. അത്‌  സ്വയംഭൂആണെന്ന്‌ പ്രചരിപ്പിച്ചു. തെറ്റിദ്ധാരണ പടരുന്നത്‌ കണ്ട്‌ 70 കളില്‍  യുക്തിവാദികളും പൊതുപ്രവര്‍ത്തകരും അതിനെതിരെ രംഗത്ത്‌ വന്നിരുന്നു. 1974 ല്‍  യുക്തിവാദികള്‍ മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട്ടിലെ തറയ്‌ക്ക്‌  കുറച്ചപ്പുറത്തായി നിന്ന്‌ രണ്ടാമതൊരു അഗ്നികുണ്‌ഢം കൂടി തെളിയിച്ചു. അക്കൊല്ലം  രണ്ടു മകരവിളക്കുകണ്ടുമടങ്ങി ഭക്തര്‍. പിറ്റേ വര്‍ഷം മുതല്‍ കുടുതല്‍ കരുതലോടെയും  രഹസ്യസ്വാഭാവത്തോടെയും കൂടിയായി വിളക്ക്‌. ആ വര്‍ഷവും വിളക്കിന്റെ കള്ളത്തരം  തുറന്നുകാട്ടാനെത്തിയ യുക്തിവാദികളെ പോലീസും ശബരിമലയെ സ്വന്തം  കൈപ്പിടിയിലൊതുക്കാന്‍ കാത്തിരുന്ന പുതിയ ഹൈന്ദവസംരക്ഷകരും ചേര്‍ന്ന്‌  അടിച്ചോടിച്ചു. പിന്നെ പിന്നെ ആ മഹാതുത്ഭുതത്തിന്റെ കഥകള്‍ കേരളത്തിന്‌  പുറത്തേക്കും പരന്നുതുടങ്ങി. ഭക്തജനപ്രവാഹം ഒരു കാനനക്ഷേത്രത്തിനും താങ്ങാന്‍  കഴിയാത്ത രീതിയിലായി. ആളുകള്‍ ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോരെന്നായി. ഒരു  ശബരിമല ഭക്തനും നാഗരികസൗകര്യങ്ങള്‍ തേടിയല്ല അവിടെ വന്നിരുന്നത്‌. അവരാരും  പൂങ്കാവനും വെട്ടിത്തെളിയിച്ചുകൊണ്ട്‌ ഒരു വികസനം ആവശ്യപ്പെട്ടിരുന്നുമില്ല.  കാലാകാലങ്ങളിലെ ദേവസ്വം ബോര്‍ഡ്‌ അധികാരികളും ശബരിമലയിലെ കരാറുലോബിയും  ഹൈന്ദവവര്‍ഗ്ഗീയവാദികളും ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ടാണ്‌ ശബരിമലയെ ഒരു  കോണ്‍ക്രീറ്റ്‌ കാടായും പമ്പയെ മാലിന്യചാലാക്കിയും പൂങ്കാവനത്തെ പ്ലാസ്റ്റിക്ക്‌  കൂമ്പാരമാക്കിയും മാറ്റിയ ശബരിമല വികസനത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. അതിനായി  ശബരിമലയിലെ പ്രകൃതിയിലൂന്നിയുള്ള പരമ്പരാഗത ദൈവസങ്കല്‍പ്പത്തേയും  ആരാധനാസമ്പ്രദായങ്ങളേയും ആചാരക്രമങ്ങളേയും മാറ്റിമറിച്ചത്‌. അതിനായി ധനമോഹികളായ  ദൈവജ്ഞരെ കൂട്ടുപിടിച്ചത്‌. &lt;br /&gt;&lt;br /&gt;ഓരോ ഇടത്തിനും താങ്ങാവുന്ന ചില പരിധികളുണ്ട്‌  ശബരിമലയ്‌ക്ക്‌ ഉള്‍ക്കൊള്ളാവുന്ന ജനസാഗരത്തിനും ഒരു പരിധിയുണ്ട്‌. മകരവിളക്ക്‌  മനുഷ്യനിര്‍മ്മിതമാണെന്ന്‌ മനസ്സിലാക്കാത്ത സാധുക്കളാണ്‌ അന്നേ ദിവസം അവിടേക്ക്‌  മലകയറി എത്തുന്നവരില്‍ ഭൂരിപക്ഷവും വിളക്കിന്റെ സത്യവസ്ഥ അവരെ  ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. ശബരിമലയുടെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കാതെ ഒരു  മെട്രോ നഗരത്തിന്റെ സൗകര്യങ്ങള്‍ തേടിയെത്തുന്നവരാണ്‌ ശബരിമലയുടെ മറ്റൊരു  പ്രശ്‌നം. അവര്‍ക്കൊപ്പം പരസ്യവരുമാനവും പ്രേക്ഷകവര്‍ദ്ധനവും ലക്ഷ്യം വെക്കുന്ന  ചാനലുകളും പില്‍ഗ്രിമേജ്‌ ടൂറിസത്തിന്റെ സാധ്യതകളിയുന്ന മനോരമാധി മാധ്യമങ്ങളും  ചേരുന്നതോടെ ശബരിമല ദുരന്തം വിരല്‍ ചൂണ്ടേണ്ട യഥാര്‍ത്ഥ ദിശയില്‍ നിന്ന്‌ അകന്നു  പോകുന്നു കാര്യങ്ങള്‍. ഇന്നത്തെ ചര്‍ച്ചകളുടെ ഗതിവെച്ച്‌ മിക്കവാറും കാര്യങ്ങള്‍  ഇനിയും ഇങ്ങനെയൊക്കെ തന്നെ പോകും മനുഷ്യര്‍ ഇനിയും മരിച്ചുവീഴും  ഇവിടെ..&lt;br /&gt;...............................................&lt;br /&gt;ഒടുവില്‍ കിട്ടിത്‌..&lt;br /&gt;മകരവിളക്കിന്റെ കള്ളക്കളികളെ പറ്റി  ശാസ്‌തസാഹിത്യപരിഷത്ത്‌. ഇന്ത്യവിഷന്‍ സംഭവം ചര്‍ച്ചയാക്കുന്നു....&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-4752326761383434174?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/4752326761383434174/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2011/01/102.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4752326761383434174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4752326761383434174'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2011/01/102.html' title='മകരവിളക്ക്‌ എന്ന കാപട്യവും 104 മനുഷ്യജീവനും'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/TTX1Xx_lTZI/AAAAAAAAAtU/vMgYmkNGKRQ/s72-c/2sabarimala+2.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-8532063481679424412</id><published>2010-09-09T15:23:00.000-07:00</published><updated>2010-09-10T10:23:03.578-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>നടക്കാതെ പോയ യാത്രകള്‍, നഷ്ടപ്പെട്ടുപോയ രേഖകള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TIlZkQjiatI/AAAAAAAAAro/4OglblMV9Oo/s1600/dhruvaraj.jpg+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="267" ox="true" src="http://3.bp.blogspot.com/_OpC9UW6OapA/TIlZkQjiatI/AAAAAAAAAro/4OglblMV9Oo/s400/dhruvaraj.jpg+1.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;(&lt;em&gt;ഫോട്ടോ : ദ്രുവരാജ്‌)&lt;/em&gt;&lt;br /&gt;&lt;div style="text-align: left;"&gt;(വയനാട്‌ സ്‌മരണകളിലൂടെ)&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp;ഓര്‍മ്മകള്‍ക്ക്‌ ചില പക്ഷപാതിത്വങ്ങളുണ്ട്‌. അത്‌ ചിലതിനെ തെളിച്ചം കെടാതെ സൂക്ഷിക്കും മറ്റു ചിലതിനെ മുക്കാലും കുഴിച്ചുമൂടും നമ്മുടെ സ്വപ്‌നങ്ങളെ നമ്മുടെ ആഗ്രഹങ്ങളെ ഒക്കെ ചിലപ്പോഴത്‌ നമ്മുടെ ഭൂതകാലവുമായി കൂട്ടിയിളക്കും. ഏതാണ്‌ സത്യം ഏതാണ്‌ സ്വപ്‌നം എന്ന്‌ തിരിച്ചറിയാത്ത അവസ്ഥയിലേക്ക്‌ ചിലപ്പോഴെങ്കിലും അത്‌ നമ്മെ തന്നെ കൊണ്ടുചെന്നെത്തിക്കും. വയനാടിനെപ്പറ്റിയും അങ്ങിനെ ക്രമം തെറ്റി കിടക്കുന്ന കുറച്ച്‌ ഓര്‍മ്മകളാണ്‌ മനസ്സിലവശേഷിക്കുന്നത്‌. അടുക്കില്ലായ്‌മയുടെ ഒരലസ സുഖം അതിലൂടെ കടന്നുപോകുമ്പോള്‍ കിട്ടാറുണ്ട്‌ മനസ്സിന്റെ ആ വഴികള്‍ക്ക്‌ വെയിലടിക്കാതെ കരിയിലകള്‍ മൂടികിടക്കുന്ന ഒരു നാട്ടുവഴിയുടേയും അത്‌ ചെന്നെത്തുന്ന തുറസ്സിന്റെയും സൗന്ദര്യമാണുള്ളതെന്ന്‌ തോന്നാറുമുണ്ട്‌. &lt;/div&gt;&lt;br /&gt;മൈസൂര്‌ നിന്നും തൃശ്ശൂരിലേക്കുള്ള രാത്രി യാത്രകള്‍. ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലൂടെയുള്ളതായിരുന്നു അതത്രയും. 7.00 മണിയോടെ മൈസൂര്‌ സ്‌റ്റാന്റ്‌ വിടുന്ന കെ. എസ്‌. ആര്‍.ടി.സി ബസ്സിലാണ്‌ സ്ഥിരം യാത്ര. ഇടത്താവളമായ ഗുണ്ടല്‍പേട്ട്‌ നിന്ന്‌ ഭക്ഷണം കഴിച്ച്‌ കയറിയാല്‍ പിന്നെ എപ്പോഴും ഉറക്കത്തിലേക്ക്‌ വീഴാം. നാഗര്‍ഹോള നാഷണല്‍പാര്‍ക്കിനുള്ളിലൂടെയുള്ള കാട്ടുപാതയ്‌ക്കരികിലെ മൃഗസാന്നിധ്യം തേടി കണ്ണിമയിളകാതെയിരിക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും അറിയാതെതന്നെ കണ്ണടയും. തലേന്നാളത്തെ ഒരു രാത്രി യാത്രയുടെയും ചെന്നപ്പട്ടണത്തെ പൊടിയും ചൂടും നിറഞ്ഞ ഒരു പകലിന്റെയും മുഴുവന്‍ ക്ഷീണവും കാണും മനസ്സിനും ശരീരത്തിനും. ഏകദേശം കാലിയായ പേഴ്‌സ്‌ പഴകിപ്പൊളിഞ്ഞ പഴയ മോഡലിലുള്ള ഒരു മൊബൈല്‍ ഫോണ്‍ ഭാരങ്ങളില്ലാതെ ഉറങ്ങാന്‍ തീര്‍ച്ചയായും ഇതൊക്കെ സഹായം തന്നെയാണ്‌. പിന്നെയുള്ളത്‌ പുറകിലെ സീറ്റിനടിയിലും ലഗേജ്‌ ബര്‍ത്തിലുമായി അടക്കിയിരിക്കുന്ന മരക്കളിപ്പാട്ടങ്ങള്‍ നിറച്ച തേയില ബാഗുകളാണ്‌. അത്‌ നാലുവര്‍ഷക്കാലത്തെ ദൈ്വവാര യാത്രകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മോഷണം പോയിട്ടുമില്ല. റോഡിലെ കുഴികളൊ കൊടും വളവുകളൊ ചിലപ്പോള്‍ ഉറക്കത്തില്‍ നിന്നും തിരിച്ചുവിളിക്കും. അങ്ങിനെ ഇടമുറിയുന്ന ഉറക്കം ചിലപ്പോഴൊക്കെ നാളെയുടെ അനിശ്ചിതത്ത്വത്തിലേക്ക്‌ മനസ്സിനെ കൊണ്ടുപോകും. ചിന്തകള്‍ക്കും ഓര്‍മ്മകള്‍ക്കും കാടുകയറാന്‍ തനിച്ചുള്ള യാത്രകളേക്കാള്‍ പറ്റിയ മറ്റൊരു അവസരമില്ലല്ലോ.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TIlfHYzBfuI/AAAAAAAAAr4/yfFnASexaCw/s1600/wayanad+5.jpg+raviteja.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" ox="true" src="http://2.bp.blogspot.com/_OpC9UW6OapA/TIlfHYzBfuI/AAAAAAAAAr4/yfFnASexaCw/s320/wayanad+5.jpg+raviteja.jpg" /&gt;&lt;/a&gt;&amp;nbsp;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;em&gt;(ഫോട്ടോ : രവിതേജ)&lt;/em&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;വീണ്ടും തളര്‍ച്ചയും ക്ഷീണവും ചേര്‍ന്ന്‌ തലച്ചോറിനെ സുഷുപ്‌തിയിലേക്ക്‌ തള്ളിമാറ്റും. പിന്നെ ഉണരുന്നത്‌ മുത്തങ്ങ ചെക്ക്‌ പോസ്‌റ്റില്‍ വെച്ചാണ്‌. മുഖപരിചയമില്ലാത്ത ഫോറസ്‌റ്റുകാരാണെങ്കില്‍ കളിപ്പാട്ടസഞ്ചികള്‍ കുത്തിനോക്കും. ഒരു പക്ഷെ പിന്നീട്‌ സുല്‍ത്താന്‍ബത്തേരി സ്റ്റാന്റെത്തുന്നത്‌ അറിയും അല്ലെങ്കില്‍ പിന്നെ ഉണരുക ചുരമിറങ്ങുമ്പോഴായിരിക്കും. ഇത്തരം രാത്രിയാത്രയിലൊരിക്കലാണ്‌ നിലാവില്‍ കുളിച്ചുകിടക്കുന്ന വയനാട്‌ ചുരം കാണുന്നത്‌. ഉറക്കത്തിനും ഉണര്‍വ്വിനുമിടയില്‍ ഒരു സ്വപ്‌നം പോലെ. ഏറെ നേരമൊന്നും നീണ്ടു നിന്നില്ല മായികമായ ആ കാഴ്‌ച്ച. അതിനുമുന്‍പും അതിന്‌ ശേഷവും കണ്ടിട്ടുമില്ല ചുരത്തിന്റെ അത്തരമൊരു ദൃശ്യം. &lt;/div&gt;&lt;br /&gt;കൃഷ്‌ണന്‍കുട്ടിയും റോബിനുമൊത്ത്‌ പദ്ധതിയിട്ടിരുന്ന ഒരു രാത്രി യാത്രയുണ്ടായിരുന്നു വയനാട്ടിലെ ചെമ്പ്രമുടിയിലേക്ക്‌ മലമുകളില്‍ തടാകക്കരയില്‍ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളേയും കണ്ട്‌ തീകാഞ്ഞ്‌ നിലാവിലലിയുന്ന ഒരു രാത്രി. വയനാട്‌ ഡി.ടി.പി.സി യിലെ ഹരിയേട്ടന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌തു തരാമെന്നേറ്റിരുന്നു. കൃഷ്‌ണന്‍ കുട്ടി പലപ്പോഴും തയ്യാറെടുപ്പുകള്‍ നടത്തിയതുമാണ്‌ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട്‌ അത്‌ മുടങ്ങിപ്പോയി. തിരുനെല്ലിയിലെ തന്റെ സ്ഥലത്ത്‌ രണ്ടു ദിവസം തങ്ങാമെന്ന്‌ സേതു പറയാരുണ്ടായിരുന്നു അതും നടന്നിട്ടില്ല ഇതു വരെ. മറ്റൊരു യാത്ര പക്ഷിപാതാളത്തിലേക്കുള്ളതായിരുന്നു. ചന്ദ്രനും ചെങ്ങാല്ലൂരെ ഗ്രീഷയും ഡോ. അബ്ദുള്ളക്കുട്ടിയും കൃഷ്‌ണന്‍കുട്ടിയുമായിരുന്നു നടക്കാതെ പോയ ആ യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TIlf1BYdSbI/AAAAAAAAAsA/PyTiVqvwgGo/s1600/Vayanadu+1.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" ox="true" src="http://1.bp.blogspot.com/_OpC9UW6OapA/TIlf1BYdSbI/AAAAAAAAAsA/PyTiVqvwgGo/s320/Vayanadu+1.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;(ഫോട്ടോ :&amp;nbsp;കൃഷ്‌ണന്‍കുട്ടിയുടെശേഖരത്തില്‍ നിന്ന്‌)&lt;/em&gt; &lt;br /&gt;&lt;br /&gt;&lt;div style="text-align: left;"&gt;കൃഷ്‌ണന്‍കുട്ടി വയനാടിനോട്‌ വിടപറഞ്ഞു. ഗ്രീഷ ഒരു യാത്രയക്ക്‌ സമയം കണ്ടെത്താനാകാത്ത വിധം കുടുംബത്തിന്റെ ചെറുകള്ളിയിലേക്ക്‌ ഒതുങ്ങി മാറി. ചികിത്സയേക്കാള്‍ യാത്രയേയും ഫോട്ടോഗ്രാഫിയേയും സൗഹൃദങ്ങളേയുമൊക്കെ സ്‌നേഹിച്ചിരുന്ന അബ്ദുള്ളക്കുടി ഇപ്പോള്‍ ജൈവകൃഷി പരീക്ഷണങ്ങളുമായി നിലമ്പൂരിലാണെന്ന്‌ കേട്ടു. വയനാട്ടിലൂടെയുള്ള ഓരോ രാത്രി യാത്രയിലും നടക്കാതെ പോയ ഈ യാത്രകളുടെ നഷ്ടബോധം മനസ്സിലെത്തും. കണ്ടറിഞ്ഞ വയനാടിനേക്കാള്‍ മനോഹാരിതയുണ്ട്‌ ഇങ്ങനെ മനസ്സിലിട്ട്‌ കൊണ്ടുനടക്കുന്ന വയനാടിന്റെ ചില ചിത്രങ്ങള്‍ക്ക്‌.&lt;/div&gt;&lt;br /&gt;പെണ്ണുട്ടി കദീജാബാനു എന്ന ഒരു തൂലികാ സുഹൃത്തുണ്ടായിരുന്നു മുന്‍പ്‌ വയനാട്ടില്‍ നിന്ന്‌. കര്‍ണ്ണാടകത്തിലൊരിടത്ത്‌ മദ്രസാധ്യാപകനായിരുന്ന ഒരുസ്‌താദിന്റെ ഏക സന്തതി. ജനിച്ചതും വളര്‍ന്നതും അവിടെയായതുകൊണ്ടുതന്നെ മലയാളം വലിയ വഴക്കമില്ല. വരയിട്ട നോട്ടുപുസ്‌തകത്തിന്റെ ചീന്തിയെടുത്ത പേജുകളില്‍ വലിയ അക്ഷരത്തില്‍ എവിടെയും കൂട്ടിമുട്ടാത്ത മലയാളത്തില്‍ കത്തുകളയച്ചിരുന്നു അവര്‍. ഓരോ കത്തിലും വയനാടന്‍ കാഴ്‌ച്ചകളെപ്പറ്റിയുള്ള വര്‍ണ്ണനകളുണ്ടായിരുന്നു. കേരളത്തിന്‌ പുറത്ത്‌ ജീവിച്ച്‌ സ്വന്തം മണ്ണിലേക്ക്‌, വേരുകളിലേക്ക്‌ തിരിച്ച്‌ വന്നതുകൊണ്ടായിരിക്കാം വയനാടിനെ അവരത്രമാത്രം സ്‌നേഹിച്ചിരുന്നത്‌. പിന്നീട്‌ പിതൃ സഹോദങ്ങളെ വിട്ട്‌ അവര്‍ കോഴിക്കോട്‌ - താമരശ്ശേരി റൂട്ടില്‍ നിന്ന്‌ ഉള്ളിലോട്ടു കയറിയുള്ള ഒരു ഗ്രാമത്തിലേക്ക്‌ താമസം മാറ്റി. താമസിക്കാതെ അവരുടെ വിവാഹവും കഴിഞ്ഞു. അതോടെ കത്തുകളും നിലച്ചു. വിവാഹത്തിന്‌ വെറും കൈയ്യോടെയാണ്‌ പോയത്‌. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം പ്രതീക്ഷിച്ചിരുന്നെന്ന്‌ പിന്നെ തോന്നി. അത്തരം ഔപചാരികതള്‍ / പതിവുകള്‍ അന്നത്തെ ഞങ്ങളുടെ കേരളീയം ജീവിതത്തിലുണ്ടായിരുന്നില്ല. ഉച്ചഭക്ഷണം പോലും ആര്‍ഭാടമായി കണ്ടിരുന്ന അക്കാലത്ത്‌ മനസ്സിലൂടെ അത്തരമൊരു ചിന്ത കടന്നുപോയതുമില്ല. വിവാഹശേഷം ഒരു തവണകൂടി കത്തുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TIlSPmqo6-I/AAAAAAAAAq4/zGTQ61ClJTQ/s1600/Vayanadu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ox="true" src="http://2.bp.blogspot.com/_OpC9UW6OapA/TIlSPmqo6-I/AAAAAAAAAq4/zGTQ61ClJTQ/s320/Vayanadu.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;em&gt;(ഫോട്ടോ : കൃഷ്‌ണന്‍കുട്ടിയുടെ ശേഖരത്തില്‍ നിന്ന്‌)&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;അവരയച്ച കത്തുകളില്‍ വയനാട്‌ വിഷയമായി വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു പ്രൈമറി സ്‌ക്കൂള്‍ കുട്ടിയുടെ വരകളായിരുന്നു അത്‌. അതിന്റെ നിഷ്‌കളങ്കതയും അത്‌ തരുന്ന സൗന്ദര്യവും അവക്കുണ്ടായിരുന്നു. നൂറ്റാണ്ടിനെ മറികടന്ന വീട്ടിലെ ചിതലിനെയും പൊടിയേയും വരുതിയിലാക്കുന്നതിന്റെ ഭാഗമായി തട്ടിന്‍പുറം ഒതുക്കുന്നതിനിടയില്‍ അവരുടേതുള്‍പ്പടെയുള്ള കത്തുകളുടെ വലിയൊരുശേഖരവും അഗ്നിക്ക്‌ വിട്ടുകൊടുത്തു. ആ വരവളും വരികളും കൈമോശം വരാതെ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. &lt;/div&gt;&lt;br /&gt;(തുടരും)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-8532063481679424412?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/8532063481679424412/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/09/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/8532063481679424412'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/8532063481679424412'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/09/blog-post.html' title='നടക്കാതെ പോയ യാത്രകള്‍, നഷ്ടപ്പെട്ടുപോയ രേഖകള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/TIlZkQjiatI/AAAAAAAAAro/4OglblMV9Oo/s72-c/dhruvaraj.jpg+1.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-4469973025477036015</id><published>2010-08-19T07:28:00.000-07:00</published><updated>2010-08-21T06:55:42.850-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><category scheme='http://www.blogger.com/atom/ns#' term='ഉറവ്‌'/><title type='text'>തെളിനീരുറവകള്‍..</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TG07m5AospI/AAAAAAAAAqY/lx7UV_h-cFU/s1600/weaving1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" ox="true" src="http://3.bp.blogspot.com/_OpC9UW6OapA/TG07m5AospI/AAAAAAAAAqY/lx7UV_h-cFU/s400/weaving1.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;em&gt;(വയനാട്‌ സ്‌മരണകള്‍ തുടരുന്നു)&lt;/em&gt;&lt;br /&gt;&lt;br /&gt;ആന്റണിയുടെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ വേണ്ടിയാണ്‌ &lt;a href="http://www.uravu.net/"&gt;ഉറവില്‍&lt;/a&gt; അവസാനമായി പോയത്‌. വെയിലിന്‌ തെളിമയേറും മുന്‍പെ തന്നെ തൃക്കൈപ്പറ്റ ബസ്സിറങ്ങി. പഴയ പണിശാലയുടെ സ്ഥലത്ത്‌ പുതിയ കെട്ടിടം. ഉറവിന്റെ പുതിയ ഓഫീസും ട്രെയിനിങ്ങ്‌ സെന്ററും ഗസ്റ്റുഹൗസുമൊക്കെ ചേര്‍ന്ന സമുച്ചയമാണ്‌. മുന്‍പില്‍ വൃത്താകൃതിയിലുള്ള വലിയൊരു പണിശാല. സുഹൃത്തുക്കളില്‍ ചിലര്‍ തലേന്നെ എത്തിയിരുന്നു. മറ്റു ചിലരുടെ വിളി വന്നു, യാത്രയിലാണ്‌. ഏറെ താമസിക്കാതെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. തൃക്കെപ്പറ്റ ഗ്രാമവാസികളും പ്രാദേശിക രാഷ്ടീയ പ്രവര്‍ത്തകരും പലയിടങ്ങളില്‍ നിന്നുമായി എത്തിയ ആന്റണിയുടെയും ഉറവിന്റെയും സുഹൃത്തുക്കളും വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകരും ഒക്കെയടങ്ങിയ ചെറുതല്ലാത്ത ഒരു സദസ്സ്‌. വിവാഹം തലേന്നാളായിരുന്നു കോഴിക്കോട്‌ വധുവിന്റെ വീട്ടില്‍ വെച്ച്‌. ഉറവിന്റെ പ്രവര്‍ത്തകരുടെ സംഘഗാനത്തോടെ തുടങ്ങിയ ലളിതമായ പരിപാടികള്‍ തുടര്‍ന്ന്‌ ഭക്ഷണം.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TG0yyAaIDnI/AAAAAAAAAp8/QIU6anIRU6I/s1600/Uravu+4.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" ox="true" src="http://4.bp.blogspot.com/_OpC9UW6OapA/TG0yyAaIDnI/AAAAAAAAAp8/QIU6anIRU6I/s320/Uravu+4.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആന്റണി സന്തോഷവാനായിരുന്നു. വന്നു കയറുന്ന സുഹൃത്തുക്കളെ കൈവീശി അഭിവാദ്യം ചെയ്‌തും ഓരോരുത്തരെയായി തന്റെ പങ്കാളിക്ക്‌ പരിചയപ്പെടുത്തിയും ചെറുതമാശകളില്‍ പങ്കുചേര്‍ന്നും മാറ്റങ്ങളേതുമില്ലാതെ നിറചിരിയുമായി ആന്റണി നിന്നു. വൈകി കടന്നു വന്ന വിവാഹമാണ്‌ ആന്റണിയുടേത്‌. അവിവാഹിതരുടെ സംഘടനയുടെ സെക്രട്ടറി സ്ഥാനമാണ്‌ സുഹൃത്തുക്കള്‍ ആന്റണിക്ക്‌ കല്‍പ്പിച്ച്‌ നല്‍കിയിരുന്നത്‌ പ്രസിഡന്റ്‌ കറന്റ്‌ ബുക്ക്‌സ്‌ ജോണി. പതുക്കെ സംഘത്തിലെ ഓരോരുത്തരായി വിവാഹിതരായി. തൃശ്ശൂര്‍ മഞ്‌ജുളാലിന്‌ അഭിമുഖമായുള്ള കറന്റ്‌ മൂലയില്‍ നിന്ന്‌ മുന്നിലൂടെ കടന്ന്‌ പോയിക്കൊണ്ടിരിക്കുന്ന നിറയൗവനങ്ങളെ നോക്കി ആന്റണി ജോണിയോട്‌ പറഞ്ഞത്രെ "നമ്മുടെയൊക്കെ ഒരു യോഗം" ഇതേപേരിലുള്ള യു.കെ.കുമാരന്റെ പുസ്‌തകം വേണമെന്നാണ്‌ ആന്‌റണി പറയുന്നത്‌ എന്ന്‌ കരുതിയ ജോണി സുധാകരനെ വിളിച്ച്‌ പുസ്‌തകം സ്റ്റോക്കുണ്ടോ എന്ന്‌ ചോദിച്ചു എന്ന കഥ ആരോ പുറത്തെടുത്തിട്ടു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TG0yBrs5wtI/AAAAAAAAApk/EF3QLBSSAqg/s1600/Uravu+2.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" ox="true" src="http://3.bp.blogspot.com/_OpC9UW6OapA/TG0yBrs5wtI/AAAAAAAAApk/EF3QLBSSAqg/s320/Uravu+2.jpg" /&gt;&lt;/a&gt;&lt;/div&gt;1996 ലാണ്‌ ആന്റണിയും സുനീഷും ദിരാറും കൃഷ്‌ണന്‍ക്കുട്ടിയും ചുരം കയറി വയനാട്ടിലെത്തുന്നത്‌. ഒപ്പം കോഴിക്കോട്ടുകാരനായ ശിവരാജും സുരേന്ദ്രനും. ബാബുരാജ്‌ തൃക്കെപ്പറ്റക്കാരന്‍ തന്നെയായിരുന്നു. പരിസ്ഥിതിക്ക്‌ ഹാനികരമാകാതെ എങ്ങിനെ പ്രാദേശിക തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്ന ചെറുകിട നിര്‍മ്മാണ മേഖലയിലേക്ക്‌ കടക്കാം എന്നതായിരുന്നു അവരുടെ മുന്‍പിലുള്ള വെല്ലുവിളി. നാമാവിശേഷമായി ക്കൊണ്ടിരിക്കുന്ന ഗ്രാമീണകൈവേലകളെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുനരുജ്ജീവിപ്പിക്കുക എന്ന അന്വേഷണം അവസാനിക്കുന്നത്‌ ഉറവ്‌ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലായിരുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TG08Y1oU2wI/AAAAAAAAAqg/HiMyv2NeBfw/s1600/Uravu+paint.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" ox="true" src="http://3.bp.blogspot.com/_OpC9UW6OapA/TG08Y1oU2wI/AAAAAAAAAqg/HiMyv2NeBfw/s400/Uravu+paint.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;വിനാശത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വികസനത്തിന്‌ തിരുത്തുമായി വേറെയും അന്വേഷണങ്ങള്‍ നടക്കുകയും ജനകീയ ബദലുകള്‍ രൂപപ്പെടുകയും ചെയ്‌ത കാലം. അട്ടപ്പാടിയില്‍ ഗോപാലകൃഷ്‌ണന്‍ മാഷും വിജയലക്ഷി ടീച്ചറും ചേര്‍ന്ന്‌ തുടങ്ങിയ 'സാരംഗ്‌ ' ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലും ജൈവകൃഷിയിലും ബദല്‍ വിദ്യാഭ്യാസത്തിലുമൊക്കെ പുതിയ കാല്‍വെപ്പുകള്‍ നടത്തുന്നു. കൊച്ചിയില്‍ ജേക്കബ്‌ വടക്കുംചേരി 'അരുവി കുരുവി പൂങ്കുരുവി ' ആരോഗ്യഹോട്ടല്‍ സ്ഥാപിച്ച്‌ നല്ലഭക്ഷണം, ആരോഗ്യം, പ്രകൃതിജീവനം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ലീലാമേനോന്റെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ ലേഖനത്തിലൂടെ കേരളമറിഞ്ഞ അരുവാക്കോട്‌ മെക്കാനിക്കല്‍ എഞ്ചിനീയറും അഹമ്മദാബാദ്‌&amp;nbsp; നാഷണല്‍ ഇന്‍സ്‌റ്റിറ്റിയുട്ട്‌ ഓഫ്‌ ഡിസൈനിലെ വിദ്യാര്‍ത്ഥിയുമായ ജിനന്‍ 'കുഭം' എന്ന സംഘടന രൂപീകരിച്ച്‌ കളിമണ്ണിന്റെ അനന്ത സാധ്യതകള്‍ തുറന്നു കാണിക്കുന്നു. സി. പി. ഗംഗാധരന്‍മാഷ്‌ 'ഒറ്റവൈക്കോല്‍ വിപ്ലവം' മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്യുന്നു. അങ്ങിനെ ഒരു പുതു സമൂഹ നിര്‍മ്മിതിക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ ഉറവും. മുള എന്ന പ്രാദേശികമായി ലഭ്യമാകുന്ന കൃഷി ചെയ്‌ത്‌ ഉണ്ടാക്കാവുന്ന അസംസ്‌കൃത വസ്‌തു ഉപയോഗിച്ച്‌ പുതിയൊരു ലോകം സൃഷ്ടിച്ചു കാണിച്ചു ഉറവ്‌. വര്‍ഷങ്ങള്‍ക്കിപ്പുറത്തു നില്‍ക്കുമ്പോള്‍ ഉറവ്‌ ഏറെ ദൂരം മുന്നോട്ട്‌ പോയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TG00C5Hbz5I/AAAAAAAAAqE/wnjCj-je5BI/s1600/otta+vaikkol+viplavam.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" ox="true" src="http://2.bp.blogspot.com/_OpC9UW6OapA/TG00C5Hbz5I/AAAAAAAAAqE/wnjCj-je5BI/s320/otta+vaikkol+viplavam.jpg" /&gt;&lt;/a&gt;&lt;/div&gt;ലളിതമായ വിവാഹസദ്യയില്‍ പങ്കുകൊണ്ടതിന്‌ ശേഷം അട്ടപ്പാടി ഫ്രാന്‍സിസേട്ടന്റെയും 'കേരളീയം' റോബിന്റെയും നേതൃത്ത്വത്തില്‍ ഉറവിന്റെ മുള നേഴ്‌സറി കാണാന്‍ യാത്രയായി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുളയിനങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു അവിടെ. പല തരത്തിലുള്ള പച്ചകളുടെ മനോഹരമായ ഒരു കാഴ്‌ച്ച. അതിരിലായി വലിയ മുളങ്കൂടുകള്‍, അതിനപ്പുറം ചെറിയൊരു വെള്ളച്ചാല്‍ പിന്നെ വയല്‍ തുടങ്ങുന്നു. മുളന്തലപ്പുകളില്‍ കാറ്റടിക്കുന്നുണ്ടായിരുന്നു. ആ പച്ചമേലാപ്പിനു താഴെ നില്‍ക്കുമ്പോഴും കാഠിന്യം ഏറി വരുന്ന വയനാട്ടിലെ ചൂട്‌ അനുഭവപ്പെടുണ്ടായിരുന്നു. മുളയിലകള്‍ മെത്തവിരിച്ച ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. വയനാടിന്റെ കാലാവസ്ഥ വ്യതിയാനത്തെ പറ്റി, പുതിയ ടൂറിസം തരംഗത്തെപ്പറ്റി, ചൂടുപിടിക്കുന്ന ആദിവാസി ഭൂമി പ്രശ്‌നത്തെപ്പറ്റി, കാര്‍ഷികപ്രതിസന്ധിയെപ്പറ്റി, വര്‍ക്കിയേട്ടന്റെ നേതൃത്വത്തിലുള്ള ഫാര്‍മേഴ്‌സ്‌ റിലീഫ്‌ ഫോറം പ്രവര്‍ത്തനെങ്ങളെപ്പറ്റി,...... ചന്ദ്രന്‍ പറഞ്ഞുകൊണ്ടിരുന്നു. വയനാട്ടിലെ ആദ്യകാല പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മാധവന്‍നായരുടെ മകനായ ചന്ദ്രന്‌ വയനാടിന്റെ ഓരോ മിടിപ്പും അറിയാം. വയനാട്‌ 'നേതി ' ഫിലിം സെസൈറ്റി പ്രവര്‍ത്തനങ്ങളും എം. എല്‍ രാഷ്ടീയവും 'പാഠഭേദം' പ്രവര്‍ത്തനവും വിപുലമായൊരു സൗഹൃദവലയുമൊക്കെയായി തൃശ്ശൂര്‍ കേരളവര്‍മ്മയിലെ പഠനകാലത്തൊഴികെ ചന്ദ്രന്‍ വയനാട്ടിലെ സാമൂഹ്യജീവിത രംഗത്ത്‌ നിറഞ്ഞുനിന്നു. ഒടുവില്‍ വയനാട്‌ കലക്ട്രേറ്റില്‍ തന്നെ ഗുമസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ഒരു കാലത്ത്‌ ചുരം കയറിയെത്തുന്ന എതൊരു സാമൂഹിക പ്രവര്‍ത്തകന്റെയും അഭയകേന്ദ്രമായിരുന്നു ചന്ദ്രന്റെ കല്‍പ്പറ്റയിലെ വീട്‌. കുടുംബപരമായ ചില കാരണങ്ങളാല്‍ തൃശ്ശൂരടുത്തുള്ള ചേര്‍പ്പിലേക്ക്‌ താമസം മാറ്റിയെങ്കിലും മാസത്തിലൊരിക്കലെങ്കിലും വയനാട്‌ വന്നുപോകുന്നു ചന്ദ്രന്‍. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TG0ySUnjDtI/AAAAAAAAAps/ampgQyvNZdk/s1600/Uravu+6.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="240" ox="true" src="http://4.bp.blogspot.com/_OpC9UW6OapA/TG0ySUnjDtI/AAAAAAAAAps/ampgQyvNZdk/s320/Uravu+6.jpg" width="320" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മുളകൊണ്ടുള്ള ഭക്ഷണ സാധനങ്ങളുണ്ടാക്കുന്ന നിര്‍മ്മാണ യുണിറ്റിലേക്കാണ്‌ പിന്നീട്‌ ഞങ്ങളെത്തിയത്‌. മുളക്കൂമ്പുകൊണ്ടുള്ള അച്ചാറിന്റെ പാക്കിങ്ങ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു അവിടെ. മുളയരികൊണ്ടുള്ള ഭക്ഷ്യവസ്‌തുക്കളും മുളക്കൂമ്പുകൊണ്ടുള്ള കൊണ്ടാട്ടമടക്കമുള്ള വസ്‌തുക്കളും പണിപ്പുരയിലുണ്ട്‌. മടങ്ങും വഴി സുനീഷിന്റെ വീട്ടില്‍ കയറി. കുരിയിച്ചിറക്കാരനായ സുനീഷ്‌ തന്റെ നല്ല പാതിയെ കണ്ടെത്തിയത്‌ തൃക്കൈപ്പറ്റയില്‍ നിന്നുതന്നെയാണ്‌. ലൈല. കൃഷന്‍കുട്ടിയും വനിതയും ഒരേ സമയം തന്നെ സര്‍ക്കാര്‍ ജോലിക്കാരായി വയനാടിന്റെ പടിയിറങ്ങി. ദിരാര്‍ അഹാഡ്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടറായി അട്ടപ്പാടിയിലേക്ക്‌ പോയി. സുരേന്ദ്രന്‍ ഹിന്ദുവിലെ ജോലി വേണ്ടെന്നു വെച്ച്‌ ഉറവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. മറ്റൊരാളുടെ അസാന്നിധ്യം ഇതിനിടയിലും എല്ലാവരുടെയും വേദനയായി. ശിവരാജിന്റെ ജീവിത സഖിയായിരുന്ന ശ്രീലത. അര്‍ബുദത്തിന്‌ കീഴടങ്ങി ഉറവിനോടും ലോകത്തോടും യാത്ര പറഞ്ഞു അവര്‍. ശിവരാജ്‌ പൂര്‍ണ്ണമായും മുളയുടെ ലോകത്തായിരിക്കുന്നു. ബാജുരാജും വിനോദും ബിജുവും പൂര്‍ണ്ണമായും ഉറവിനോടൊപ്പം. പിന്നെ കുറെ നല്ല സുഹൃത്തുകളും ഒരു കമ്മ്യൂണ്‍ പോലെ മുന്നോട്ട്‌ നീങ്ങുന്നു ഉറവ്‌. സ്ഥാപനവല്‍ക്കരണം സൃഷ്ടിച്ചേക്കാവുന്ന യാന്ത്രികത ഉറവിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചപോലെ തോന്നിയില്ല. സ്‌നേഹസൗഹൃദങ്ങളുടെ തുടര്‍ച്ചകളും മുന്നിലുള്ള മഹത്തായ ഒരു ലക്ഷ്യവും പ്രവര്‍ത്തകരുടെ ഒത്തൊരുമയും ഒരു വടവൃക്ഷമായി പടരാന്‍ ഉറവിനെ സഹായിക്കുന്നുണ്ടാകണം. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TG0yg2OWKfI/AAAAAAAAAp0/Xkckw-jVFUw/s1600/Uravu+9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="222" ox="true" src="http://1.bp.blogspot.com/_OpC9UW6OapA/TG0yg2OWKfI/AAAAAAAAAp0/Xkckw-jVFUw/s400/Uravu+9.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;ഒരു ആധൂനികോത്തര ബിസിനസ്സ്‌ സ്ഥാപനം എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉറവിനെതിരെ ഉന്നയിക്കുന്നവരുണ്ട്‌. ഉറവിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്ന്‌ ആദിവാസിജനവിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനമായിരുന്നു. കാര്‍ഷിക പ്രതിസന്ധികൊണ്ട്‌ നട്ടം തിരിയുന്ന വന്തവാസികളില്‍ നല്ലൊരു വിഭാഗത്തിന്‌ അത്താണിയാണെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെയും വനവിഭവങ്ങളുടെയും ശേഖരണത്തിലൊഴിച്ചാല്‍ ആദിവാസികളുടെ പങ്കാളിത്തം ഉണ്ടാക്കിയെടുക്കാനും അവര്‍ക്ക്‌ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താനും എത്രമാത്രം ഉറവിന്‌ കഴിഞ്ഞിട്ടുണ്ട്‌ ?. ഇനിയും മറികടക്കേണ്ട ഈ കടമ്പകള്‍ക്കിടയിലും ഉറവ്‌ തീര്‍ച്ചയായും നല്ലൊരു മാതൃക തന്നെയാണ്‌. സ്വന്തം ജീവിതം വില കൊടുത്ത്‌ നാടിന്‌ വേണ്ടി പ്രവര്‍ത്താക്കാന്‍ ഇറങ്ങിയ കുറച്ച്‌ ചെറുപ്പക്കാര്‍ കാണിച്ചുകൊടുത്ത ഒരു സുസ്ഥിര മാതൃക. മണ്ണിന്റെ മണവും വിയര്‍പ്പിന്റെ പുളിരസവുമുള്ള അടിസ്ഥാനതല സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയും മിനറല്‍വാട്ടര്‍ ബോട്ടിലും എം. എസ്‌. ഡബ്ലു ബിരുദവുമായി സോഷ്യല്‍ വര്‍ക്കിനിറങ്ങുന്ന ഒരു പുതുതലമുറ വ്യാപകമാകുകയും, സാമൂഹ്യപ്രവര്‍ത്തനം മത - വര്‍ഗീയ - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയാകുകയും ചെയ്യുന്ന ഇക്കാലത്ത്‌ ഇത്തരം മാതൃകകള്‍ തീര്‍ച്ചയായും നിലനില്‍ക്കേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TG0xpwN8TCI/AAAAAAAAApc/czNoyLFB4ko/s1600/vayali" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="225" ox="true" src="http://3.bp.blogspot.com/_OpC9UW6OapA/TG0xpwN8TCI/AAAAAAAAApc/czNoyLFB4ko/s400/vayali" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;ഏറെക്കാലത്തെ സ്വപ്‌നമായ വീട്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നറിയിച്ച്‌ കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ സുനീഷിന്റെ കുറിപ്പുണ്ടായിരുന്നു. അടുത്ത തവണത്തെ വയനാട്‌ യാത്രയില്‍ തീര്‍ച്ചയായും ഉറവില്‍ കയറണം. അവിടത്തെ പുതിയ പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉല്‍പ്പന്നങ്ങളും കാണണം. സുഹൃത്തുക്കളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. തളര്‍ച്ചയറിയാത്ത ഉറവിന്റെ പ്രവര്‍ത്തകരില്‍ നിന്ന്‌ കുറച്ച്‌ ഊര്‍ജ്ജം കടം കൊള്ളണം...&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-4469973025477036015?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/4469973025477036015/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/08/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4469973025477036015'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4469973025477036015'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/08/blog-post.html' title='തെളിനീരുറവകള്‍..'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/TG07m5AospI/AAAAAAAAAqY/lx7UV_h-cFU/s72-c/weaving1.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-3725767089614643238</id><published>2010-07-31T01:37:00.000-07:00</published><updated>2010-07-31T01:37:07.843-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>മേപ്പാടി ദിനങ്ങള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TFMrZWlcLoI/AAAAAAAAAo8/BRDT6dMzm-w/s1600/fijin+jacob.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="201" src="http://3.bp.blogspot.com/_OpC9UW6OapA/TFMrZWlcLoI/AAAAAAAAAo8/BRDT6dMzm-w/s400/fijin+jacob.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;em&gt;(ഫോട്ടോ : ഫിജിന്‍ ജേക്കബ്‌)&lt;/em&gt; &lt;/div&gt;(വയനാട്‌ സ്‌മരണകള്‍ തുടരുന്നു....)&lt;br /&gt;&lt;br /&gt;&lt;strong&gt;ഇ&lt;/strong&gt;ടമുറിയാതെ പെയ്യുന്ന ഒരു ഞാറ്റുവേലക്കാലത്താണ്‌ ഗോകുലേട്ടനും ഗീതേച്ചിക്കുമൊപ്പം മേപ്പാടിയിലെത്തുന്നത്‌. രാവിലെ കുന്നംകുളത്തുനിന്ന്‌ വെളുപ്പിന്‌ പുറപ്പെടുമ്പോഴെ കനത്ത മഴയുണ്ട്‌. കുറ്റിപ്പുറം പാലത്തിനു കീഴെ നിള കലങ്ങി മറഞ്ഞ്‌ നിറഞ്ഞൊഴുകുന്നു. ഉച്ചഭക്ഷണം വിശപ്പുതുടങ്ങുന്നതിനും മുന്‍പായി കോഴിക്കോട്ടെ ഗോകുലിന്റെ വീട്ടില്‍ നിന്ന്‌. കല്ലുമ്മക്കായുടെ രുചിയറിയുന്നതും അന്നാണ്‌. മലബാറിന്റെ തനത്‌ വിഭവങ്ങളൊക്കെ തികഞ്ഞ കൈപുണ്യത്തോടെ തയ്യാറാക്കി എടുക്കുമായിരുന്നു ആ അമ്മ. &lt;br /&gt;&lt;br /&gt;ലക്കിടി-കല്‍പ്പറ്റ റൂട്ടില്‍ വൈത്തിരി നിന്ന്‌ ഉള്ളിലേക്ക്‌ മാറിയാണ്‌ മേപ്പാടിയിലെ റിപ്പണ്‍ ടീ എസ്‌റ്റേറ്റ്‌. സ്ഥാപകനായ സായിപ്പിനെ ഓര്‍മ്മപ്പെടുത്തുന്നതാകണം ആ പേര്‌. അന്ന്‌ ഒരു ബംഗാളി ഗ്രൂപ്പിന്റെ അധീനതയിലായിരുന്നു കമ്പനി. ഗോകുലവിടെ എസ്റ്റേറ്റ്‌ ഡോക്ടറായി ജോലിചെയ്യുന്നു. ഉപരിപഠനസാധ്യതകളും സ്വകാര്യപ്രാക്ടീസുമൊക്കെ വേണ്ടെന്ന്‌ വെച്ച്‌, കോഴിക്കോട്ടങ്ങാടിയുടെ ബഹളങ്ങളോടും രാഷ്ടീയ പ്രവര്‍ത്തനത്തിലുള്ള താല്‍പര്യത്തോടും വിട പറഞ്ഞ്‌, വായനയും ഉറക്കവുമൊക്കെയായി അങ്ങിനെ.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TFMj16VnUmI/AAAAAAAAAoc/E9MpFcTfkek/s1600/dhruvaraj.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="300" src="http://4.bp.blogspot.com/_OpC9UW6OapA/TFMj16VnUmI/AAAAAAAAAoc/E9MpFcTfkek/s400/dhruvaraj.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;a href="http://www.flickr.com/photos/dhruvaraj/sets/"&gt;(ഫോട്ടോ : ദ്രുവരാജ്‌)&lt;/a&gt;&lt;/div&gt;&lt;br /&gt;തേയിലത്തോട്ടങ്ങളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍ക്കിടയിലുള്ള മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ്‌ പഴയ കൊളോണിയല്‍ ശൈലിയിലുള്ള ബംഗ്ലാവ്‌. കരിങ്കല്ലുകൊണ്ടുള്ള ചുമരുകള്‍. വെളുത്ത ചായം തേച്ച മരത്തിന്റെ ചട്ടകുടോടുകൂടിയ ചില്ലുജാലകങ്ങളും വാതിലുകളും. വീടിനുള്ളില്‍ തന്നെ തീകായാനുള്ള നെരിപ്പോട്‌. വൈവിധ്യാമാര്‍ന്ന പനിനീര്‍ പുഷ്‌പങ്ങളും മറ്റ്‌ ചെടികളും നിറഞ്ഞ വര്‍ണ്ണാഭമായ പൂന്തോട്ടം സുതാര്യമായ ജനല്‍ കര്‍ട്ടനുകള്‍ അതിനുമപ്പുറം കട്ടികര്‍ട്ടന്‍ കൊണ്ടുള്ള മറ്റൊരാവരണം. മുറ്റം അവസാനിക്കുന്നിടത്തുനിന്ന്‌ ചെറിയൊരു താഴ്‌വാരം. സില്‍വര്‍ ഓക്ക്‌ മരങ്ങള്‍, തേയില തോട്ടങ്ങള്‍ അങ്ങകലെ വെറൊരു കുന്നത്ത്‌ അതുപോലെയുള്ള മറ്റൊരു ബംഗ്ലാവ്‌. പഴയബ്രിട്ടീഷ്‌ മാടമ്പിവാഴ്‌ച്ചക്കാലത്തെ ആചാരപരമായ ചില ശേഷിപ്പുകള്‍ അന്നും ചെറിയതോതിലെങ്കിലും നില നിന്നിരുന്നു ഈ എസ്‌റ്റേറ്റുകളില്‍. &lt;br /&gt;&lt;br /&gt;ജനറല്‍ മാനേജര്‍ക്കും മാനേജര്‍മാര്‍ക്കുമുള്ളതാണ്‌ മറ്റ്‌ ബംഗ്ലാവുകള്‍. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള അവയോരൊന്നും തികഞ്ഞ സൗന്ദര്യരാധകരമായ വാസ്‌തുശില്‌പികളാല്‍ സ്ഥാനം നിര്‍ണ്ണിയിപ്പിച്ച്‌ പണിതീര്‍ത്തവയാവണം. കട്ടിയുള്ള ജനല്‍ കര്‍ട്ടനുകള്‍ മാറ്റി കിടക്കിയിലിരുന്നാല്‍ സുതാര്യമായ ചില്ലുജാലകങ്ങള്‍ക്കപ്പുറം കാറ്റിനും മഴയ്‌ക്കും മഞ്ഞിനും നിലാവിനുമൊക്കെ അനുസരിച്ച്‌ രൂപം മാറിവരുന്ന മറ്റൊരു ലോകം കാണം. ആ അവധി ദിവസങ്ങളില്‍ അവിടെ ഇരുന്നാണ്‌ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ വായിക്കുന്നത്‌. ഒരു മായാലോകത്തുനിന്ന്‌ മറ്റൊന്നിലേക്ക്‌.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TFMkMmzc28I/AAAAAAAAAok/dtG4LHw5igs/s1600/Srilanka_Estate_Bungalow%2520(17).jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" bx="true" src="http://4.bp.blogspot.com/_OpC9UW6OapA/TFMkMmzc28I/AAAAAAAAAok/dtG4LHw5igs/s320/Srilanka_Estate_Bungalow%2520(17).jpg" /&gt;&lt;/a&gt;&lt;/div&gt;ഗീതേച്ചിക്കും ഗോകുലേട്ടനും പുറമെ അന്നവിടെ ഉണ്ടായിരുന്നത്‌ ഗോകുലിന്റെ മുത്തശ്ചിയാണ്‌. ചിട്ടയായ ജീവിതശൈലി കൊണ്ടാവണം പ്രായം അതിനനുസരിച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നില്ല അവരെ. അടുക്കളയുടെ മേല്‍നോട്ടവും വീടിന്റെ വൃത്തിയും പരിപാലനവുമൊക്കെ അവരുടെ മേല്‍നോട്ടത്തിലായിരുന്നു. അടുക്കളജോലിക്ക്‌ ഒരാളുണ്ട്‌, തോട്ടത്തിലെ ജോലികള്‍ക്ക്‌ മറ്റൊരാള്‍, വീടുകാവലിന്‌ വേറൊരാള്‍. പഴയ ബ്രിട്ടീഷ്‌ വാഴ്‌ച്ചയുടെ കാലം തോട്ടങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായി മാഞ്ഞുപോയിരുന്നില്ല അന്നും. പഴയ ശൈലിയിലുള്ള പാര്‍ട്ടികളും നൃത്ത വിരുന്നുകളും അവിടെ തുടര്‍ന്നുപോന്നു. കീഴ്‌ ജീവനക്കാരില്‍ നിന്ന്‌ അകലം പാലിച്ചു. വെറുപ്പുള്ളവാക്കുന്ന അച്ചടക്കവും കുലീനത്വവും തുടര്‍ന്നു പോന്നു. ജീവിതശൈലികളിലും പെരുമാറ്റത്തിലും ആചാരമര്യാദകളിലും പഴയകാലത്തെ അനുകരിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;അതിലൊന്നും ഇടപെടാതെ പുസ്‌തകങ്ങളും രോഗികളുമായി ഒരു ഡോക്ടറെന്ന നിലയില്‍ മാത്രം ഒതുങ്ങി ജീവിച്ചുപോന്നു ഗോകുലന്ന്‌. ചില കാലങ്ങളിലൊഴിച്ചാല്‍ വലിയ ജോലിയൊന്നുമില്ല പിന്നെ പരിചയസമ്പന്നരായ സഹായികള്‍. തോട്ടം തൊഴിലാളികള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു അന്നദ്ദേഹം. ജനതാപാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചുപോന്ന ഒരു കാലത്തുനിന്നാണ്‌ ഗോകുല്‍ വരുന്നത്‌. അരങ്ങില്‍ ശ്രീധരനും നാണുവും പോലുള്ള സോഷ്യലിസ്‌റ്റുകളുടെ ഉറച്ച അനുയായിയായിരുന്ന ഒരു ഭൂതകാലം വിട്ട്‌.&lt;br /&gt;&lt;br /&gt;മലബാര്‍ ക്രിസ്‌റ്റിയന്‍ കോളേജിലും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടു നടന്നു ഗോകുല്‍. ഒടുവില്‍ ഗ്രൂപ്പ്‌ കളികളില്‍ ഇഷ്ടനേതാക്കള്‍ പുറംതള്ളപ്പെടുന്നതുകണ്ട്‌ ആ രംഗം വിട്ടു. രാഷ്ടീയ പ്രവര്‍ത്തനകാലത്തെ ജനകീയ ബന്ധം തന്റെ ജോലിയിലും ഗോകുലിനെ സഹായിച്ചു പോന്നു. രോഗികളുടെ പശ്ചാത്തലവും ജീവിതവും മനസ്സിലാക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും അയാള്‍ക്കായി. ഔപചാരിക സൗഹൃദങ്ങള്‍ക്കപ്പുറം തോട്ടത്തിലെ മറ്റ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദവും ഗോകുലിനുണ്ടായിരുന്നതായി തോന്നിയില്ല. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TFMkXT8VOdI/AAAAAAAAAos/fYFHvnzZwXw/s1600/zen-tea-estate-palampur.jpg" imageanchor="1" style="cssfloat: left; margin-left: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="300" src="http://4.bp.blogspot.com/_OpC9UW6OapA/TFMkXT8VOdI/AAAAAAAAAos/fYFHvnzZwXw/s400/zen-tea-estate-palampur.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ മുന്‍വരാന്തയിലിരുന്ന്‌ പത്രം വായനയാണ്‌. മഴയില്ലെങ്കില്‍ കോടയുണ്ടാകും. വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകിവരും. കണ്‍മുന്നിലെ തേയിലത്തോട്ടങ്ങള്‍ നോക്കിയിരിക്കെ കാഴ്‌ച്ചയില്‍ നിന്നും മറയും. മുറ്റത്തെ അതിര്‍ത്തിയിലെ പൂമരമാകും പിന്നെ കാണാതാകുക. പിന്നെ പുല്‍തകിടിയിലെ ഇരുമ്പൂഞ്ഞാല്‍, പിന്നെ നമ്മളും അതിനുള്ളിലാകും. രാവിലത്തെ ഭക്ഷണവും ഉച്ചക്കുള്ള പാചകവും തീര്‍ന്ന്‌ മുത്തശ്ശിയും ഗീതേച്ചിയും ഉറക്കറകളിലേക്ക്‌ പിന്‍വാങ്ങിയിരിക്കും. മുത്തശ്ശി ഉച്ചയ്‌ക്ക്‌ മുന്‍പായി ഉറങ്ങാറില്ല. എന്തെങ്കിലുമൊക്കെ നെയ്‌തുകൊണ്ടിരിക്കും അല്ലെങ്കില്‍ വായിക്കും. ഗോകുലിന്‌ ചെറുതല്ലാത്ത വൈവിധ്യമാര്‍ന്ന ഒരു പുസ്‌തകശേഖരം സ്വന്തമായുണ്ടായിരുന്നു. ദല്‍ഹി ദൂരദര്‍ശന്റെ കൃഷിദര്‍ശനില്‍ തുടങ്ങുന്ന ഹിന്ദിപരിപാടികള്‍ക്കപ്പുറം ടെലിവിഷന്‍ അന്ന്‌ ശൂന്യമാണ്‌ അതാകട്ടെ തോട്ടത്തില്‍ കിട്ടിയിരുന്നുമില്ല.&lt;br /&gt;&lt;br /&gt;വടക്കേ മലബാറിലെ ബ്രിട്ടീഷ്‌ സിലബസ്സിലുള്ള മിഷനറി സ്‌ക്കൂളിലാണ്‌ മുത്തശ്ശി പഠിച്ച്‌ വളര്‍ന്നത്‌. വര്‍ഷങ്ങള്‍ക്കപ്പുറം&amp;nbsp; താനംഗമായിരുന്ന വനിത ക്രിക്കറ്റ്‌ ടീമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുമായിരുന്നു. തികഞ്ഞ ആഡ്യത്ത്വത്തോടൊപ്പം പഴയൊരു മലബാറുകാരിയുടെ ഗ്രാമീണമായ ലാളിത്യവും അവരുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ദൃഡതയാര്‍ന്ന വ്യക്തിത്വത്തില്‍ സ്‌നേഹവും അച്ചടക്കവും സര്‍വ്വചരാചരങ്ങളോടുമുള്ള കരുണയും ഒരേ സമയം നിറഞ്ഞുനിന്നു. ആ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട്‌ അവരെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TFMkyhgr7DI/AAAAAAAAAo0/TIXmWR-ZhnQ/s1600/media_103365_en.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" bx="true" height="230" src="http://3.bp.blogspot.com/_OpC9UW6OapA/TFMkyhgr7DI/AAAAAAAAAo0/TIXmWR-ZhnQ/s400/media_103365_en.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;സായാഹനങ്ങള്‍ യാത്രകളുടെതായിരുന്നു. വെട്ടിനിറുത്തിയ കുറ്റിച്ചെടികള്‍ അതിരിടുന്ന തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടയുള്ള റോഡിലൂടെ ഏറെ ദൂരം നടക്കും ചിലപ്പോള്‍ മഴയുണ്ടാകും അല്ലെങ്കില്‍ മഞ്ഞ്‌. വേഗത്തില്‍ നടക്കാനാകില്ല അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവുമൂലം ശ്വാസം മുട്ടലനുഭവപ്പെടും. മഴയില്ലെങ്കില്‍ എസ്‌റ്റേറ്റ്‌ പാടികള്‍ക്കടുത്തുള്ള മൈതാനത്ത്‌ ചെറുപ്പക്കാരുടെ കാല്‍പ്പന്ത്‌ കളിയുണ്ടാകും കുറച്ച്‌ നേരം അത്‌ കണ്ടിരുന്ന്‌ തിരിച്ച്‌ നടക്കും വയനാട്ടിലെ മഴയെ, മഞ്ഞിനെ, കാറ്റിനെ, മണ്ണിനെ, ഗന്ധത്തെ അറിഞ്ഞ്‌ അനുഭവിച്ച്‌ അങ്ങിനെ...&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-3725767089614643238?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/3725767089614643238/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/07/blog-post_31.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/3725767089614643238'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/3725767089614643238'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/07/blog-post_31.html' title='മേപ്പാടി ദിനങ്ങള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/TFMrZWlcLoI/AAAAAAAAAo8/BRDT6dMzm-w/s72-c/fijin+jacob.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-2648180582806629776</id><published>2010-07-18T09:46:00.000-07:00</published><updated>2010-07-29T14:05:48.281-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>മാനന്തവാടി, തിരുനെല്ലി....</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TEMrEobSKfI/AAAAAAAAAnA/7wedCzBBRMw/s1600/Manoj.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" hw="true" src="http://2.bp.blogspot.com/_OpC9UW6OapA/TEMrEobSKfI/AAAAAAAAAnA/7wedCzBBRMw/s400/Manoj.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;em&gt;&lt;a href="http://www.orkut.com/Main#Profile?uid=5234730363142677536"&gt;ഫോട്ടോ : നിരക്ഷരന്‍ &lt;/a&gt;&lt;/em&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;(തുടര്‍ച്ച)&lt;br /&gt;&lt;br /&gt;അലസമായ ഒരു സാഹായ്‌നസവാരിക്കൊടുവിലാണ്‌ പഴശ്ശി സ്‌മാരകത്തിലെത്തുന്നത്‌. മാനന്തവാടി അങ്ങാടിയും പരിസരങ്ങളും അത്രയൊന്നും സജീവമായിരുന്നില്ല അന്ന്‌. കണ്ണുകളില്‍ വായിച്ചെടുക്കാനാവാത്ത ഭാവങ്ങളുമായി പുകയില ചവയ്‌ക്കുന്ന ചില ആദിവാസികളുടെ മുഖങ്ങള്‍ നേരിയ ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്‌. സുഖകരമായ തണുപ്പുണ്ടായിരുന്നു അന്തരീക്ഷത്തിന്‌. സന്ദര്‍ശകരുടെ ഒന്നോ രണ്ടോ കുടുംബങ്ങളൊഴിച്ചാല്‍ വിജന്നമായിരുന്നു സ്‌മാരക പരിസരം. പരമേശ്വരന്‍ മാഷുടെ ക്ലാസുകളിലൂടെ പഴശ്ശിയുടെ വയനാട്‌ മനസ്സിലുണ്ടായിരുന്നു. തന്റെ വിഷയം മലയാളമായിരുന്നിട്ടും എരുമപ്പെട്ടി സ്‌ക്കൂളിലെ 9 ബി. യിലെ ക്ലാസധ്യാപകനായ മാഷ്‌ കുട്ടികളെ പലപ്പോഴും ചരിത്രത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. പഴശ്ശിയുടെ പഴയ വയനാടിനെക്കുറിച്ചും ഭൂരഹിതരായ ആദിവാസികളെക്കുറിച്ചും അവിവാഹിതരായ ആദിവാസി അമ്മമാര്‍ പെരുകിവരുന്ന പുതിയ വയനാടിനെക്കുറിച്ചും ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നതും മാഷാണ്‌. &lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TEMrTDzoQuI/AAAAAAAAAnI/JqpzEz5L8EQ/s1600/adivasi.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="260" hw="true" src="http://2.bp.blogspot.com/_OpC9UW6OapA/TEMrTDzoQuI/AAAAAAAAAnI/JqpzEz5L8EQ/s320/adivasi.jpg" width="320" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.orkut.com/Main#Profile?uid=14315622106879090856"&gt;ഫോട്ടോ: സതീഷ്‌&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വയനാട്‌ ജില്ലാആശുപത്രിയോട്‌ ചേര്‍ന്നാണ്‌ പഴശ്ശിസ്‌മാരകം. ഉയര്‍ന്ന ആ കുന്നിന്‍പുറത്ത്‌ നിന്ന്‌ ദൂരക്കാഴ്‌ച്ചകള്‍ ദ്യശ്യമായിരുന്നു. വൈകീട്ടത്തെ റൗണ്ടസ്‌ കഴിഞ്ഞ്‌ വരാമെന്നേറ്റിരുന്ന ദാസേട്ടനെകാത്ത്‌ ഞങ്ങള്‍ പുല്ലിലിരുന്നു. പഴശ്ശിയെക്കുറിച്ചുള്ള ചില അറിവുകള്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു പാപ്പന്‍. വല്യമ്മയും ചേച്ചിമാരും അപ്പോഴും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി അവരുടെ ലോകത്തായിരുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TEMrnBWMqYI/AAAAAAAAAnQ/YN_DK07nnRI/s1600/4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" hw="true" src="http://2.bp.blogspot.com/_OpC9UW6OapA/TEMrnBWMqYI/AAAAAAAAAnQ/YN_DK07nnRI/s320/4.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;em&gt;&lt;a href="http://www.flickr.com/photos/binux/sets/72057594143041888/"&gt;ഫോട്ടോ : ബിനു. കെ. എസ്‌&lt;/a&gt; &lt;/em&gt;&lt;/div&gt;&lt;br /&gt;ആകാശത്ത്‌ മഴയ്‌ക്കുള്ള ചില മുന്നൊരുക്കങ്ങള്‍. ദാസേട്ടനെ കാക്കാതെ ഞങ്ങള്‍ ഓട്ടോറിക്ഷ പിടിച്ച്‌ മടങ്ങി. വീടെത്തുംമുന്‍പ്‌ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴയെത്തി. കറന്റും പോയിരിയ്‌ക്കുന്നു. &lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;.................................................................................&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TEMr2KVBaMI/AAAAAAAAAnY/8JdDg9BDvdw/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" hw="true" src="http://3.bp.blogspot.com/_OpC9UW6OapA/TEMr2KVBaMI/AAAAAAAAAnY/8JdDg9BDvdw/s400/3.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;em&gt;&lt;a href="http://www.flickr.com/photos/binux/sets/72057594143041888/"&gt;ഫോട്ടോ : ബിനു. കെ. എസ്‌&lt;/a&gt; &lt;/em&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ്‌ നടയടച്ച സമയത്താണ്‌ തെങ്കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയിലെത്തുന്നത്‌. ക്ഷേത്രവും പരിസരവും വലിയ ആളനക്കങ്ങളില്ലാതെ കിടന്നു. തെളിഞ്ഞ അന്തരീക്ഷം. ഇളം ചൂടിന്‌ വല്ലാത്തൊരു സുഖവും പ്രസന്നതയും. കല്ലുപാകിയ പ്രദക്ഷിണ വഴികള്‍ പിന്നിടുമ്പോള്‍ കാണുന്ന ബ്രഹ്മഗിരിയുടെ ചേതോഹരമായ കാഴ്‌ച്ച. മലമുകളില്‍ ക്ഷേത്രത്തിലേയ്‌ക്ക്‌ കൊടും വേനലിലും വെള്ളമെത്തിക്കുന്ന കല്‍പ്പാത്തി. പക്ഷെ പാപനാശിനിയോളം തെളിമകിട്ടുന്നില്ല മറ്റ്‌ ചിത്രങ്ങള്‍ക്കൊന്നും. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TFHrLlDa8cI/AAAAAAAAAoU/1cFmFSfyT3M/s1600/Papanasini.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" bx="true" height="320" src="http://4.bp.blogspot.com/_OpC9UW6OapA/TFHrLlDa8cI/AAAAAAAAAoU/1cFmFSfyT3M/s320/Papanasini.jpg" width="214" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍ എന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു ഈ കാട്ടരുവി. വിശ്വാസത്തിനോട്‌ മതത്തിനോട്‌ ചെറിയൊരു പരിഭവം, നിഷേധം അന്നുമുണ്ട്‌. അതുകൊണ്ടുതന്നെ ചെയ്‌ത പാപങ്ങളെല്ലാം കഴുകികളയാനായി ആചാരപരമായ ഒരു കുളി വേണ്ടെന്ന്‌ മുന്നേ മനസ്സിലുറപ്പിച്ചിരുന്നു. തെളിഞ്ഞ ആ ജലപ്രവാഹത്തില്‍ കണ്ണുടക്കിയപ്പോഴെ മുന്‍തീരുമാനം മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി. പാപ്പനോടൊപ്പം ജലശയ്യയിലേയ്‌ക്ക്‌. മൂകാംബികയായാലും തിരുനെല്ലിയായാലും ശബരിമലയായാലും പ്രകൃതിയുടെ ഏറ്റവും അനുഗ്രഹീതമായ ഇടങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മനസ്സിനെ ഏകാഗ്രമാക്കാനും ശരീരത്തെ ആയാസരഹിതവും ഭാരരഹിതവുമാക്കാനും അങ്ങിനെ പരുവപ്പെടുന്ന മനുഷ്യനെ ദൈവ സങ്കല്‍പ്പത്തിലേക്കെത്തിക്കാനുമായിരിക്കണം ഈ ഇടങ്ങള്‍ തന്നെ പൂര്‍വ്വികര്‍ കണ്ടെത്തിയത്‌. അവിടങ്ങളിലെ ആരാധനകളായിരിക്കണം സൗഖ്യത്തിലേയ്‌ക്കും സമാധാനത്തിലേയ്‌ക്കും അവനെ കൊണ്ടുചെന്നെത്തിച്ചിരുന്നതും.&lt;br /&gt;&lt;div style="text-align: right;"&gt;&lt;em&gt;(&lt;a href="http://www.flickr.com/photos/rithwikjacob/"&gt;ഫോട്ടോ : ഋത്വിക്ക്‌ ജേക്കബ്‌&lt;/a&gt; )&lt;/em&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ഭാരങ്ങളേതുമില്ലാതെയാണ്‌ ആ ചെറിയ കാട്ടരുവിയില്‍ ഞാന്‍ കിടന്നത്‌. വിട്ടുപോരാന്‍ തോന്നാത്തത്ര അടുപ്പം നിമിഷ നേരം കൊണ്ട്‌ ആ ജല സ്‌പര്‍ശം നമ്മളിലുണ്ടാക്കുന്നു. പ്രകൃതി സങ്കല്‍പ്പം മാതൃസങ്കല്‍പ്പമായി മാറുന്നത്‌ ഈയൊരു വാത്സല്യം കൊണ്ടുതന്നെയാവണം. 14 വര്‍ഷത്തിനിടയില്‍ ചെയ്‌ത പാപങ്ങള്‍ കണക്കുകൂട്ടി നോക്കി അന്ന്‌, അത്രയ്‌ക്കൊന്നുമില്ല. ചിലത്‌ പാപങ്ങളാണോ അല്ലയോ എന്ന സംശയവും ഉണ്ടായി. പാപങ്ങള്‍ ഒഴുക്കികളയുക അല്ലെങ്കില്‍ പ്രകൃതി തന്നിലേക്കാവാഹിക്കുക. പക്ഷെ പാപങ്ങളുടെയും മാലിന്യങ്ങളുടെയും അളവുകളേറുമ്പോഴാകും പ്രശ്‌നം. ഗംഗയെപ്പോലെ, പമ്പയെപ്പോലെ.. വല്യമ്മയുടെ വിളിവന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മടക്കയാത്രയില്‍ കാട്ടിക്കുളത്ത്‌ ഒരിടത്ത്‌ കയറാനുണ്ട്‌. ദാസേട്ടന്റെ ഒരു ബന്ധുവീട്ടില്‍.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TEMt5wm3YAI/AAAAAAAAAnw/vEgJdHZSSGc/s1600/kappi.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" hw="true" src="http://4.bp.blogspot.com/_OpC9UW6OapA/TEMt5wm3YAI/AAAAAAAAAnw/vEgJdHZSSGc/s320/kappi.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വയനാടിന്റെ യഥാതഥമായ ഒരു ചിത്രം ഒരു പക്ഷേ തിരുനെല്ലിയാത്രയിലാകും ലഭിക്കുക. വനസ്ഥലികള്‍, മുളങ്കാടുകള്‍, ജീരകശാലയും ഗന്ധകശാലയും പോലുള്ള വയനാടിന്റെ തനത്‌ നെല്ലിനങ്ങളും ധാന്യങ്ങളും വളരുന്ന ചതുപ്പുവയലുകള്‍,. കൃഷിയിടങ്ങള്‍ക്കു നടുവിലുള്ള കാവല്‍മാടങ്ങള്‍, മുളയും ഈറ്റയും ഉപയോഗിച്ച്‌ ചട്ടക്കുടുണ്ടാക്കി അതിന്‍മേല്‍ ചെളിതേച്ച്‌ പണിതെടുത്ത പുല്ലുമേഞ്ഞ ആദിവാസികുടികള്‍. പലയിടത്തും കാട്‌ തേക്ക്‌ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിയിരിക്കുന്നു. കാപ്പിത്തോട്ടങ്ങളില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വന്‍മരങ്ങള്‍ അതിനേല്‍ അടിമുടി പടര്‍ന്നുകയറിയ കുരുമുളകുവള്ളികള്‍......&lt;br /&gt;&lt;br /&gt;&lt;a href="http://www.orkut.com/Main#Profile?uid=14315622106879090856"&gt;(ഫോട്ടോ : സതീഷ്‌)&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പുല്‍പ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ടായിരുന്നു അച്ഛനില്‍ നിന്ന്‌. അങ്ങിനെയാണ്‌ അജിതയും കുന്നിക്കല്‍ നാരായണനും മന്ദാകിനിയും ഫിലിപ്പ്‌. എം. പ്രസാദും&amp;nbsp; മനസ്സിലെത്തുന്നത്‌. പുലിക്കോടന്‍ നാരായണനും ലക്ഷണയും ജയറാം പടിക്കലും സുപരിചിതമായ പേരുകളായിരുന്നു അന്ന്‌. തട്ടിന്‍പുറത്തെ പഴയപുസ്‌തക ശേഖരത്തില്‍ വത്സലയുടെ നെല്ല്‌ പ്രസിദ്ധീകരിച്ചുവന്നിരുന്ന മാതൃഭൂമിയുടെ പഴയലക്കങ്ങളുമൂണ്ടായിരുന്നു. ഇടയ്‌ക്കും തലയ്‌ക്കുമായി വായിച്ചതൊഴിച്ചാല്‍ അന്നത്‌ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. വിഷകന്യക വായിച്ചിരുന്നു. പക്ഷെ പെറ്റെക്കാട്‌ തന്ന ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല ആ വയനാട്‌ യാത്രയില്‍. കെ. പാനൂരിലൂടെ വായിച്ചറിഞ്ഞ ആദിവാസി ജീവിതം ചെറിയൊരു തിരിച്ചറിവായി അന്ന്‌ മനസ്സിലുണ്ട്‌. കെ. ജെ. ബേബിയെ പറ്റി വായിച്ചറിഞ്ഞിരുന്നുവെങ്കിലും നല്ലതമ്പിതേരയെ പറ്റി അന്ന്‌ കേട്ടറിവുപോലുമുണ്ടായിരുന്നില്ല. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TEMscnuwFKI/AAAAAAAAAno/IPwIJ87eqQU/s1600/Manoj+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" hw="true" src="http://4.bp.blogspot.com/_OpC9UW6OapA/TEMscnuwFKI/AAAAAAAAAno/IPwIJ87eqQU/s400/Manoj+2.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://www.orkut.com/Main#Profile?uid=5234730363142677536"&gt;ഫോട്ടോ : നിരക്ഷരന്‍ &lt;/a&gt;&lt;/div&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-2648180582806629776?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/2648180582806629776/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/07/blog-post.html#comment-form' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2648180582806629776'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2648180582806629776'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/07/blog-post.html' title='മാനന്തവാടി, തിരുനെല്ലി....'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/TEMrEobSKfI/AAAAAAAAAnA/7wedCzBBRMw/s72-c/Manoj.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-2735569738957453578</id><published>2010-06-20T05:55:00.000-07:00</published><updated>2010-06-22T03:45:43.765-07:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകഥകള്‍'/><title type='text'>യുക്തിവാദി യാവുട്ടിക്കായും കാവില്‍വട്ടം പറന്വും.</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TB4NBVnGZiI/AAAAAAAAAfw/cdRh9mRLPb4/s1600/papan-100-+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="177" qu="true" src="http://4.bp.blogspot.com/_OpC9UW6OapA/TB4NBVnGZiI/AAAAAAAAAfw/cdRh9mRLPb4/s400/papan-100-+copy.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;ആ ഒന്നരയേക്കര്‍ പറമ്പ്‌ തന്റെ കൈയ്യിലെത്തിപ്പെട്ട ആ നശിച്ച നിമിഷത്തെ യാവുട്ടി ശപിച്ചു. തനിയ്‌ക്കത്‌ എഴുതിതന്ന വാപ്പയേയും വാപ്പക്ക്‌ അത്‌ കൊടുത്ത മുഹമ്മദാപ്ലയേയും മുഹമ്മദാപ്ലയ്‌ക്ക്‌ കിട്ടിയ കാശിനതുവിറ്റ കൃഷ്‌ണന്‍ മാഷേയും മാഷ്‌ക്ക്‌ അത്‌ കച്ചവടം ചെയ്‌ത പരീത്‌ഹാജിയേയും പരീത്‌ ഹാജിക്കത്‌ കൈമാറി നാടുവിട്ട അമ്മുകുട്ടി അമ്പ്രാളേയും യാവുട്ടി ആ നിമിഷത്തില്‍ വല്ലാതെ വെറുത്തുപോയി. അല്ലെങ്കില്‍ കുട്ടംകുളങ്ങര അപ്പുവേട്ടന്‍ പറയുന്നതുപോലെ ഒക്കെ കര്‍മ്മഫലാകും. കേച്ചേരിയിലെ അടയ്‌ക്കാകച്ചവടം ആകെ പൊളിഞ്ഞുപാളീസായിരിക്കുന്നു കിട്ടാനുള്ള പൈസ ചോദിച്ച്‌ വരുന്നവരോട്‌ അവധിപറഞ്ഞു മടുത്തു. പറമ്പ്‌ അവരുടെ പേരിലെഴുതികൊടുക്കാമെന്നു വെച്ചാല്‍ "ഞങ്ങളുടെ കുടുംബം നശിപ്പിച്ച്‌ നിനക്കെന്ത്‌ കിട്ടാനാ യാവുട്ട്യേ" എന്ന്‌ മറു ചോദ്യം. തൊട്ടപ്പുറത്തെ കഷ്‌ണം സെന്റിന്‌ 47 വെച്ച്‌ കച്ചവടം നടന്നപ്പോ നമ്മടെ പറമ്പിന്‌ വില പറഞ്ഞത്‌ 22 അതില്‍ ഇടനിലക്കാര്‍ക്കുള്ള രണ്ട്‌ കഴിച്ച്‌ കൈയ്യില്‍ കിട്ടുന്നത്‌ 20 എന്നിട്ടും വാക്കുപറഞ്ഞുറപ്പിച്ച ചെതലന്‍ ബെന്നി കാലുമാറിക്കളഞ്ഞു. രാവിലെ നേരത്തെ തന്നെ ഓഫീസില്‍ കണ്ടപ്പോള്‍ രാമകൃഷ്‌ണേട്ടന്‍ ചോദിച്ചതാ ''നടക്ക്വോ യാവുട്ട്യേ, ഇന്നാരെങ്കിലും വരാന്ന്‌ പറഞ്ഞിട്ടുണ്ടോ ? ''. അക്കിക്കാവ്‌ സബ്‌-രജിസ്‌ടാറോഫീസിനു മുന്‍പിലുള്ള വലിയ പാലമരത്തിനു താഴെ ബൈക്കില്‍ ചാരി ഇരിക്കുമ്പോള്‍ പലരും തന്നെ നോക്കി ചിരിക്കുന്നത്‌ ചെറിയൊരു പരിഹാസത്തോടെയല്ലേ എന്ന്‌ യാവുട്ടിക്ക്‌ തോന്നി. &lt;br /&gt;&lt;br /&gt;വര : റഫീക്ക്‌ അഹമ്മദ്‌&lt;br /&gt;&lt;div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/TB4YmVkFTII/AAAAAAAAAgo/XestyVALo4g/s1600/mollakka.bmp" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://3.bp.blogspot.com/_OpC9UW6OapA/TB4YmVkFTII/AAAAAAAAAgo/XestyVALo4g/s320/mollakka.bmp" /&gt;&lt;/a&gt;&lt;/div&gt;പഴയ നാട്ടുമരങ്ങളും പാറ്റത്തെങ്ങുകളും ആരോഗ്യമില്ലാത്ത കവുങ്ങുകളും നിറഞ്ഞ ആ പുരയിടം ബാപ്പയ്‌ക്ക്‌ കൊടുത്തത്‌ പരീത്‌ ഹാജിയാണ്‌. കുന്നംകുളം മാര്‍ക്കറ്റിലെ മീന്‍ ലേലത്തിന്റെ കുത്തകയുണ്ടായിരുന്ന ഹാജി പൊട്ടി എന്നുകേട്ടിരുന്ന കാലമായിരുന്നു അത്‌. അന്നത്തെ മാര്‍ക്കറ്റ്‌ നിരക്കിലും താഴ്‌ന്ന്‌ ഭൂമി കച്ചവടം ചെയ്യുമ്പോ ഹാജി പറഞ്ഞത്‌ ഇത്രയാണ്‌ " വേറൊന്നും ഉണ്ടായിട്ടല്ല പൈസയ്‌ക്ക്‌ കുറച്ച്‌ അത്യാവശ്യം ഉണ്ട്‌, എത്രയും പെട്ടെന്ന്‌ തീറ്‌ നടത്തി കായി തരാന്‍ പറ്റിയ ഒരാളെ വെറെ കിട്ടിയില്ല അതോണ്ടാ ഇങ്ങയ്‌ക്കീ വിലയ്‌ക്ക്‌ തരുന്നത്‌ ". തീറിന്റെ തലേന്ന്‌ മാമ വന്നിരുന്നു "അളിയാ നമുക്കീ പറമ്പുവേണ്ട, അത്‌ വാങ്ങി ഒരു മാസം തികയുന്നതിനു മുന്‍പാ മുഹമ്മദ്‌ സായ്‌വ്‌ മരണപ്പെട്ടത്‌. പരീത്‌ഹാജിയുടെ കച്ചവടം പൊളിഞ്ഞു പാളീസായതും ഈ പറമ്പുവാങ്ങിയതില്‍ പിന്നെയാണത്രെ". അകത്തു നിന്ന്‌ ഉമ്മയെ വിളിച്ചുവരുത്തി ബാപ്പ പറഞ്ഞു "കണ്ടോ ഞാന്‍ നന്നാവുന്നത്‌ നിന്റെ ആങ്ങളയ്‌ക്ക്‌ പിടിക്കിണില്ല്യ, ചുളുവില്‌ ഒരു പറമ്പ്‌ ഒത്തു വന്നപ്പോ അത്‌ വാങ്ങാന്‍ പാടില്ല്യാന്ന്‌ " ഒന്നും മിണ്ടാതെ അന്നിറങ്ങിപ്പോയ മാമ പിന്നെ ഉപ്പ വീണന്ന്‌ വൈകീട്ടാണ്‌ വീണ്ടും പടിചവിട്ടിയത്‌. &lt;br /&gt;&lt;br /&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TB4S6PdonmI/AAAAAAAAAf4/mR2O04mP9BI/s1600/yukthivadi.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" qu="true" src="http://1.bp.blogspot.com/_OpC9UW6OapA/TB4S6PdonmI/AAAAAAAAAf4/mR2O04mP9BI/s320/yukthivadi.jpg" /&gt;&lt;/a&gt;ഒക്കെ യാദ്യശ്ചികതകളാണ്‌. പടച്ചോനും ജിന്നും സാത്താനും ചാത്തനും ഈശോയും ഈശ്വരനുമൊന്നുമില്ലെന്ന്‌ പഴയ യുക്തിവാദിയായ യാവുട്ടിക്ക്‌ ഇന്നും നല്ല ഉറപ്പുണ്ട്‌. യുക്തിവാദി ജോസേട്ടനും പള്ളിക്കര വിജയേട്ടനുമൊപ്പം പെന്നമ്പലമേട്ടില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ മകരവിളക്ക്‌ കത്തിക്കുന്നതിന്റെ അപ്പുറത്ത്‌ നിന്ന്‌ പന്തം വീശിക്കാട്ടിയവനാണ്‌ യാവുട്ടി. അന്ന്‌ ആ സംഘത്തില്‍ താനടക്കം എഴുപത്തിനാല്‌ പേരുണ്ടായിരുന്നു. യുക്തിവിചാരം ജോസേട്ടന്റെ കറന്റ്‌ ബൂക്ക്‌സ്‌ പുറത്തിറക്കിയ ആത്മകഥയില്‍ ചേര്‍ത്ത ചിത്രങ്ങളില്‍ തന്റെ മുഖം തെളിഞ്ഞുകാണാം. ചൊവ്വന്നുര്‌ തെക്കേപ്പാട്ടെ ചാത്തനേറ്‌ പിടികൂടിയതും ഇയ്യാല്‌ കുന്നത്തെ എട്ടുനാഴികപ്പൊട്ടനെ കൈയ്യോടെ പിടിച്ചതുമൊക്കെയായ കാലങ്ങള്‍ യാവുട്ടി ഓര്‍ത്തുപോയി. പിന്നീട്‌ ജീവിതപ്രശ്‌നങ്ങള്‍ ഏറിവന്നപ്പോള്‍ യുക്തിവാദവും പാര്‍ട്ടിപ്രവര്‍ത്തനവുമൊക്കെ വിട്ടതും കുടുംബജീവിത്തിലേക്ക്‌ മാറിയതും. ഇന്നും മനസ്സുകൊണ്ട്‌ താനൊരവിശ്വാസിയാണെന്ന്‌ പഴയ സഖാക്കളില്‍ ചിലര്‍ക്കെങ്കിലുമറിയാം. അങ്ങിനെയുള്ള താനാണിപ്പോള്‍ ഈ കുരുക്കില്‍ പെട്ടുപോയത്‌. രണ്ടരയേക്കറോളം വരുന്ന കാവില്‍വട്ടം പറമ്പില്‍ ഒരേക്കര്‍ തനിക്കും ഒരേക്കര്‍ സുലൈമാനും 43 സെന്റ്‌ സൈനൂനും എഴുതി വെച്ചാണ്‌ ബാപ്പ പോയത്‌. സൈനു മോളുടെ കല്ല്യാണത്തിന്റെ പേര്‌ പറഞ്ഞു അവളുടെ ഭാഗം തനിക്ക്‌ തന്ന്‌ അന്നത്തെ നടപ്പുവില വാങ്ങി തടി കഴിച്ചിലാക്കി. വല്ലിക്കാക്ക്‌ ഇതിലൊന്നും വിശ്വാസമില്ലാത്തതോണ്ട്‌ എനിക്ക്‌ ഭാഗ്യായി എന്ന്‌ അവള്‍ ഉമ്മയോട്‌ പറയുകയും ചെയ്‌തു. അടയ്‌ക്കക്ക്‌ നല്ല വിലയുണ്ടായിരുന്ന അക്കാലത്ത്‌ തന്റെ കൈയ്യിലാവശ്യത്തിലധികം പണവുമുണ്ടായിരുന്നു. &lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TB4TMjyGqVI/AAAAAAAAAgA/oS-O_oYgkuQ/s1600/papan-81-+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://1.bp.blogspot.com/_OpC9UW6OapA/TB4TMjyGqVI/AAAAAAAAAgA/oS-O_oYgkuQ/s320/papan-81-+copy.jpg" /&gt;&lt;/a&gt;&lt;/div&gt;ഹൈവേയില്‍ നിന്നും മാറി ശാന്തമായ അവിടെ നല്ലൊരു വീട്‌ പിന്നെ ചെറിയ രീതിയില്‍ കുറച്ച്‌ കൃഷി ഇതൊക്കെ മനസ്സിലുണ്ടായിരുന്നു അന്ന്‌. ഇന്നും ഹൈവേയിലുള്ള സ്ഥലം വിറ്റ്‌ അങ്ങോട്ടുമാറിയാല്‍ തന്റെ പ്രശ്‌നങ്ങളൊക്കെ തീരും പക്ഷെ എൈഷയും മക്കളും ഒട്ടും സമ്മതിക്കുന്നില്ല. കളരിത്തറയും കാവുമൊക്കെയുണ്ടായിരുന്ന പുരാതന കുടുംബമാണ്‌ കാവില്‍വട്ടത്തുകാരുടേത്‌. പിന്നെ ക്രമേണ ക്ഷയിച്ചു അവസാനം ബാക്കിയായ അമ്മുക്കുട്ടി അമ്പ്രാളാണ്‌ ആ സ്ഥലം പരീത്‌ഹാജിക്ക്‌ കിട്ടിയ കാശിനുകൊടുത്ത്‌ മദ്രാസിലുള്ള മകളുടെ അടുത്തേക്ക്‌ പോയത്‌. ഹാജിയുടെ ചെറിയ മകന്‍ ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ മരിച്ചതും കച്ചവടം പൊളിഞ്ഞതും ഈ പറമ്പുമൂലമാണെന്ന്‌ ആദ്യം കണ്ടെത്തിയത്‌ ആരാണെന്നറിയില്ല. ഹാജിയുടെ മകള്‍ നാദിറയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പതുക്കെ ആ വാദത്തിന്‌ സ്വീകാര്യത വന്നു. പിന്നെ കൃഷ്‌ണന്‍ മാഷുടെ ഊഴമായിരുന്നു പെട്ടെന്നുള്ള വയറുവേദന, ഓപ്പറേഷന്‍, മരണം. അര്‍ബുദമായിരുന്നുവെന്ന്‌ അറിഞ്ഞതു തന്നെ മരണശേഷമാണ്‌. അതോടെ വിശ്വാസം ഏറി. പിന്നീട്‌ ആ പറമ്പിന്റെ ഉടമസ്ഥനായ കൊട്ടേക്കാട്ടില്‍ മുഹമ്മദ്‌ അറ്റാക്ക്‌ വന്ന്‌ മരിച്ചപ്പോഴും ആളുകള്‍ കാരണം കണ്ടത്‌ കാവില്‍വട്ടം പറമ്പായിരുന്നു. പിന്നെയാണത്‌ ബാപ്പയുടെ കൈയ്യിലെത്തുന്നത്‌ ബാപ്പ പറമ്പു നന്നാക്കി എടുത്തതോടെ പഴയ വിശ്വാസത്തിന്‌ ഇളക്കം തട്ടി. അതിനിടയിലാണ്‌ ഹൈവേയില്‍ വെച്ച്‌ കോഴിക്കോട്‌ ബസ്സുമായി മോപ്പഡ്‌ കൂട്ടിയിടിച്ച്‌ ഉപ്പ മരിക്കുന്നത്‌. സ്ഥലം കൈയ്യില്‍ വെക്കുന്നത്‌ ബുദ്ധിയല്ല എന്നു കണ്ട അനിയന്‍ വില്‍പ്പനക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരും വരുന്നില്ല എന്ന്‌ കണ്ടപ്പോള്‍ ആധാരം ഗുരുവായൂരുള്ള ഒരു ബ്ലേയ്‌ഡ്‌ കമ്പനിയില്‍ പണയം വെച്ച്‌ കിട്ടാവുന്നതിന്റെ പരമാവധി തുക വാങ്ങി. പലിശയും കൂട്ടു പലിശയുമായി കടം പെരുകി. തുക തിരിച്ചുചോദിച്ചുവന്ന അവരോട്‌ പറമ്പെടുത്തുകൊള്ളാന്‍ പറഞ്ഞു സുലൈമാന്‍. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TB4UjDIvzPI/AAAAAAAAAgQ/N7s5osxGTN4/s1600/papan-87-.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://4.bp.blogspot.com/_OpC9UW6OapA/TB4UjDIvzPI/AAAAAAAAAgQ/N7s5osxGTN4/s320/papan-87-.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ആയിടക്കാണ്‌ കാവില്‍വട്ടം തറവാട്ടിലെ തന്നെ ഗോവിന്ദന്‍നായര്‍ക്ക്‌ ലോട്ടറി കിട്ടുന്നത്‌ കടം വീട്ടലും വീതം വെക്കലും കഴിഞ്ഞ്‌ ബാക്കിയായ ഒന്‍പത്‌ ലക്ഷം രൂപയുംകൊണ്ട്‌ ഗോവിന്ദന്‍ നായര്‍ ബ്ലേഡുകാരെ പോയികണ്ടു. പതിനൊന്നു കിട്ടിയാല്‍ തരാമെന്നേറ്റ അവരോട്‌ മറുപടി പറയാതെ നായര്‍ മടങ്ങി. ഒടുവില്‍ 4 മാസം കഴിഞ്ഞ്‌ കൈയ്യില്‍ വന്നുപെട്ട സ്ഥലത്തിന്റെ യഥാര്‍ത്ഥ കുരുക്കറിഞ്ഞ ബ്ലേഡുകാര്‍ നായരെ തേടിയെത്തി അപ്പോഴേക്കും നായരുടെ കൈയ്യിലുള്ള തുക വീണ്ടും കുറഞ്ഞിരുന്നു. ഒടുവില്‍ നായരെ കൈയ്യോടെ കൂട്ടികൊണ്ടുപോയി സ്ഥലം 7.5 ലക്ഷത്തിന്‌ തീറെഴുതി കൊടുത്ത്‌ അവരും രക്ഷപ്പെട്ടു. നായരവിടെ കപ്പയും വാഴയുമൊക്കെ കൃഷിചെയ്യുന്നു. തറവാട്ടുകാരനായതുകൊണ്ടാണത്രെ നായര്‍ക്ക്‌ ഉപദ്രവമില്ലാത്തത്‌. എന്നാലും വീടു വെക്കാന്‍ ഇപ്പോള്‍ നായര്‍ക്കും ഭയമാണ്‌. &lt;br /&gt;&lt;br /&gt;സുഹൃത്തും സഹപാഠിയുമായിരുന്ന പ്രഭാകരന്‍ ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തി എന്നറിഞ്ഞ്‌ യാവുട്ടിക്കാ അദ്ദേഹത്തെ പോയികണ്ടു. പണ്ട്‌ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തോളോടു തോള്‍ ചേര്‍ന്ന്‌ പേരാടിയ സഖാവാണ്‌. പ്രഭാകരന്‌ കുറച്ച്‌ സ്ഥലം വാങ്ങണമെന്നുണ്ടെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞ്‌ യാവുട്ടി കേട്ടിരുന്നു. ആദ്യം പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം പ്രഭാകരന്‍ സത്യം പറഞ്ഞു. "മുന്‍പ്‌ നാടകം കളിച്ച്‌, പന്ത്‌ തട്ടി, കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ളയുടെയും ഇ.ടി. കോവൂരിന്റെയും പുസ്‌തകങ്ങള്‍ വായിച്ച്‌ നടന്നിരുന്ന കാലത്ത്‌ നമുക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല യാവുട്ട്യേ ഇപ്പോ അങ്ങിനെയാണോ, ദുബായിലെ ബിസിനസ്സ്‌, കുട്ടികളുടെ പഠനം, വിവാഹം, റിസ്‌ക്ക്‌ എടുക്കാന്‍ വയ്യ". ദേഷ്യം സഹിക്കാനാകാതെ പഴയ സംസ്‌കൃത വാക്കുകള്‍ പുറത്തെടുത്ത യാവുട്ടിയോട്‌ പ്രഭാകരന്‍ പറഞ്ഞു " എന്നാലൊരു കാര്യം ചെയ്യാം നിന്റെ ഹൈവേയിലെ വീടും സ്ഥലവും മറ്റാരും തരുന്നതിനേക്കാള്‍ സെന്റിന്‌ 10 കൂട്ടി ഞാനെടുക്കാം നീ കാവില്‍വട്ടം പറമ്പിലേക്ക്‌ മാറിക്കോ ". എൈഷയുടെ ദൈന്യമായ മുഖവും ഭീതിപുരണ്ട കണ്ണുകളും യാവുട്ടിയുടെ മനസ്സിലേക്ക്‌ വന്നു. "ആദ്യം സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം കാണിക്ക്‌ യാവുട്ട്യേ എന്നിട്ടാകാം പാവങ്ങളുടെ നെഞ്ചത്തേക്ക്‌ കയറണത്‌" പ്രഭാകരന്‍ പറഞ്ഞത്‌ കേട്ടില്ലെന്ന്‌ നടിച്ച്‌ യാവുട്ടി പടിയിറങ്ങി. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/TB4V-wlY82I/AAAAAAAAAgY/Otk6k1wSIFo/s1600/2+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://4.bp.blogspot.com/_OpC9UW6OapA/TB4V-wlY82I/AAAAAAAAAgY/Otk6k1wSIFo/s320/2+copy.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഒടുവില്‍ അതു തന്നെ തീരുമാനിച്ചു യാവുട്ടിക്കാ. 5 സെന്റ്‌ വീതം വീടു വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 5 പേര്‍ക്ക്‌ തീര്‍ത്തും സൗജന്യമായി കൊടുക്കും. കാവില്‍വട്ടം പറമ്പില്‍ വീടുവരുന്നതോടെ പതുക്കെ ആളുകളുടെ പേടി മാറും ബാക്കിസ്ഥലത്തിന്‌ വിലയേറും അങ്ങിനെ ആ പറമ്പ്‌ മുറിച്ചുകൊടുക്കാം ഇതൊക്കെയായിരുന്നു മൂപ്പരുടെ കണക്കുകൂട്ടല്‍. അങ്ങിനെ അയല്‍ പ്രദേശങ്ങളിലൊക്കെ അറിയിപ്പുകൊടുത്തു. ജാതി - മത പരിഗണനകളൊന്നുമില്ലാതെയാണ്‌ ആളെ തിരഞ്ഞെടുക്കുക. സ്വന്തമായി ഒരു സെന്റു പോലും ഭൂമിയുണ്ടായിരിക്കരുത്‌, സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ സ്വന്തം ദേശത്തെ വാര്‍ഡുമെമ്പറുടെ കത്തുവേണം. പേരിലാക്കിതരുന്ന സ്ഥലം വില്‍ക്കാനോ വെറുതെ ഇടാനൊ പാടില്ല. വീട്‌ വെച്ച്‌ താമസമാക്കണം. പല നാട്ടിലുമായുള്ള സുഹൃത്തുക്കള്‍ വഴിയും അറിയിപ്പുകൊടുത്തു. അതിനിടയില്‍ അതേ വേഗത്തില്‍ തന്നെ കാവില്‍ വട്ടം പറമ്പിനെപ്പറ്റിയുള്ള കഥകളും സമീപപ്രദേശങ്ങളിലൊക്കെ പരന്നു തുടങ്ങിയിരുന്നു. ഒരു ലോക്കല്‍ ടി. വി.. ചാനലില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും വെച്ചുകൂട്ടി സ്‌റ്റോറിയും വന്നു. ഫോണ്‍ വഴിയും മറ്റുമുള്ള ചില അന്വേഷണങ്ങളൊഴിച്ചാല്‍ സൗജന്യഭൂമി രജിസ്‌ട്രര്‍ ചെയ്‌തുവാങ്ങാന്‍ ആരും എത്തിയില്ല. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/TB4Ta3fK_7I/AAAAAAAAAgI/1I6M3-IAIgU/s1600/untitled+copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://2.bp.blogspot.com/_OpC9UW6OapA/TB4Ta3fK_7I/AAAAAAAAAgI/1I6M3-IAIgU/s320/untitled+copy.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;അങ്ങിനെയിരക്കെ ഒരു നാള്‍ യാവുട്ടിക്കായുടെ പറമ്പ്‌ തേടി ചാവക്കാട്ടുകാരന്‍ ഒരു രമേശന്‍ പാറേമ്പാടം ബസ്റ്റോപ്പില്‍ വന്നിറങ്ങി്‌. വഴി പറഞ്ഞു തന്ന ഓരോരുത്തരുടെ മുഖത്തും പരിഹാസമോ, അവജ്ഞയോ, സഹതാപമോ അതോ ഇതൊക്കെ കൂടി കലര്‍ന്ന ഭാവമോ ഉള്ളതായി അയാള്‍ക്ക്‌ തോന്നിയത്രെ. പാറേമ്പാടത്തു നിന്നും രണ്ടുകിലോമീറ്ററോളം നടന്ന്‌ അകതിയൂര്‍ സെന്ററിലെത്തിയപ്പോഴേക്കും രമേശന്‍ ക്ഷീണിച്ചിരുന്നു. അസുഖമായതില്‍ പിന്നെ ഇത്ര ദൂരയാത്ര പതിവില്ല എന്ന്‌ രമേശന്‍ ആരോടോ പറഞ്ഞുപോലും. സെന്ററിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയ രമേശനോട്‌ ബാലകൃഷ്‌ണേട്ടന്‍ കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. പതുക്കെ വാര്‍ത്ത കേട്ട്‌ ചെറിയൊരാള്‍ക്കൂട്ടം സെന്ററില്‍ രൂപപ്പെട്ടു. വലിയൊരു ദുരന്തത്തിലേക്ക്‌ നടന്നടുക്കുന്ന ഒരാളോടുള്ള കാരുണ്യത്തോടെയെന്നോണം ആള്‍ക്കൂട്ടം രമേശനെ യാത്രയാക്കി. അതിനിടയില്‍ തന്നെ കാവില്‍വട്ടം പറമ്പുമായി ബന്ധപ്പെട്ട കഥകള്‍ ഒട്ടുമുക്കാലും രമേശന്‍ കേട്ടുകഴിഞ്ഞിരുന്നു. എങ്കിലും തന്റെ കഷ്ടപ്പാടുകളുടെയും ഇല്ലായ്‌മകളുടെയും ഇടയില്‍ അതില്‍ കവിഞ്ഞൊരു ദുരന്തമൊന്നും കാവില്‍ വട്ടം പറമ്പ്‌ കൊണ്ടുവരില്ലെന്ന്‌ അയാള്‍ക്ക്‌ തോന്നി. രമേശനോടൊപ്പം സ്ഥലം കാണിച്ചുകൊടുക്കാനായി സെന്ററില്‍ നിന്നുമുള്ള ചിലരും കൂടി ചേര്‍ന്നു. കാവില്‍ വട്ടം പറമ്പിലേക്ക്‌ ആ സംഘം നടക്കും വഴി എതിരെ വരുന്നു വട്ടംപറമ്പിലെ മാധവേട്ടന്‍ "എവിടേക്കാ മക്കളെ" വലിയവളപ്പിലെ വിജേഷ്‌ കാര്യം പറഞ്ഞു. "ആരൊക്കെയുണ്ട്‌ വീട്ടില്‌" രമേശനോടായി മാധവേട്ടന്‍ ചോദിച്ചു. "ഭാര്യയും രണ്ട്‌ മക്കളും അമ്മയും". "അവരോടൊക്കെ വിവരങ്ങള്‍ ശരിക്ക്‌ പറഞ്ഞിട്ടുണ്ടോ തനിക്ക്‌ ജീവിക്കണന്നില്ലെങ്കിലും അവര്‍ക്ക്‌ ജീവിക്കാന്‍ മോഹണ്ടാവും". മാധവേട്ടന്റെ ശബ്ദം ഉയര്‍ന്നു. ഭാവ പകര്‍ച്ചകണ്ട്‌ അമ്പരന്നു നില്‍ക്കുന്ന ചെറുപ്പക്കാരോട്‌ പിന്നീടൊരലര്‍ച്ചയായിരുന്നു. "തിരിച്ചുകൊണ്ടോടാ ആ പാവത്തിനെ ഒരു കൂടുംബത്തിനെ കൊല്‌ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കണ മഹാപാപികള്‍, ആരാന്റമ്മക്ക്‌ പ്രാന്ത്‌ പിടിക്കണ്‌ കാണാന്‍ നിക്കണ കുറേ മനുഷ്യമ്മാര്‌". നിന്ന നില്‍പ്പിലാണത്രെ രമേശനെ കാണാനില്ലാതായത്‌...&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/TB4Y9hAGtHI/AAAAAAAAAgw/u4P0977otO4/s1600/untitled.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" qu="true" src="http://1.bp.blogspot.com/_OpC9UW6OapA/TB4Y9hAGtHI/AAAAAAAAAgw/u4P0977otO4/s320/untitled.bmp" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;വര : റഫീക്ക്‌ അഹമ്മദ്‌&lt;/div&gt;കാവില്‍വട്ടം പറമ്പ്‌ കാടുകയറി ഒരു ചെറുകാവായിക്കഴിഞ്ഞു. യാവുട്ടിക്കാ ഇപ്പോഴും പുതിയ കക്ഷികളെകാത്ത്‌ ആധാരം രാമകൃഷ്‌ണേട്ടന്റെ പീടിക വരാന്തയിലും അക്കിക്കാവ്‌ രജിസ്‌ട്രോഫീസ്‌ പരിസരത്തും ഒക്കെ തന്നെയുണ്ട്‌. ചെറിയ രീതിയില്‍ സ്ഥലകച്ചവടവും തുടങ്ങിയിട്ടുണ്ടത്രെ പുള്ളി. ഇപ്പോള്‍ വഴിതെറ്റിപ്പോലും കാവില്‍വട്ടം പറമ്പുകാണാനായി ആരും ഈ വഴി വരാറില്ലത്രെ നാട്ടില്‍ നിന്ന്‌ അജീഷ്‌ ഓണ്‍ലൈനില്‍ തരുന്ന വാര്‍ത്തകളാണ്‌... സത്യമാണോ എന്തോ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-2735569738957453578?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/2735569738957453578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/06/blog-post.html#comment-form' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2735569738957453578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2735569738957453578'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/06/blog-post.html' title='യുക്തിവാദി യാവുട്ടിക്കായും കാവില്‍വട്ടം പറന്വും.'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_OpC9UW6OapA/TB4NBVnGZiI/AAAAAAAAAfw/cdRh9mRLPb4/s72-c/papan-100-+copy.jpg' height='72' width='72'/><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-3974473109584769038</id><published>2010-05-25T10:10:00.000-07:00</published><updated>2010-05-25T10:57:57.736-07:00</updated><category scheme='http://www.blogger.com/atom/ns#' term='വര്‍ത്തമാനം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><category scheme='http://www.blogger.com/atom/ns#' term='വര്‍ഗീയത'/><category scheme='http://www.blogger.com/atom/ns#' term='ദേശം'/><category scheme='http://www.blogger.com/atom/ns#' term='സാമൂഹികം'/><title type='text'>ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S_wBs6nLRbI/AAAAAAAAAdI/5imZy9y3w20/s1600/theyyam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="265" src="http://1.bp.blogspot.com/_OpC9UW6OapA/S_wBs6nLRbI/AAAAAAAAAdI/5imZy9y3w20/s400/theyyam.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;ഫോട്ടോ : &lt;a href="http://www.flickr.com/photos/binux/"&gt;ബിനു. കെ. എസ്‌&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;( &lt;a href="http://www.nammudeboolokam.com/2010/05/blog-post_07.html"&gt;നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌&lt;/a&gt; എന്ന പേരില്‍ &lt;a href="http://www.nammudeboolokam.com/"&gt;നമ്മുടെ ബൂലോകത്തില്‍&lt;/a&gt; വന്ന ലേഖനം)&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;strong&gt;രണ്ടു&lt;/strong&gt; വര്‍ഷത്തോളമാകുന്നു ഞാനൊരു പ്രവാസിയായിട്ട്‌. അവിവാഹിതന്‍. ഒരു പാരമ്പര്യ കാര്‍ഷികകുടുംബത്തില്‍ ജനനം. മതവുമായുള്ള ഇടപെടലുകള്‍ അധികമുണ്ടായിട്ടില്ല ജീവിതത്തില്‍. അച്ഛനൊരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നു. അമ്മയും ഒരു കോണ്‍ഗ്രസ്സ്‌ കുടുംബത്തില്‍ നിന്ന്‌. മതവും ആചാരങ്ങളും സ്വകാര്യ ജീവിത്തില്‍ എന്നതിനപ്പുറം. പൊതുജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ദൈവവിശ്വാസവും ഈശ്വരചിന്തയും ഏതൊരുസാധരണക്കാരനിലുമെന്നതുപോലെ. പഠിച്ചിരുന്ന കോണ്‍വെന്റ്‌ സ്‌കൂളിലെ പള്ളിയില്‍ ഉച്ച സമയത്ത്‌ ജാതി മത ഭേദമന്യേ മുട്ടികുത്തിനിന്ന്‌ പ്രാര്‍ത്ഥിക്കുമായിരുന്നു. മനസ്സില്‍ കളികളെ കുറിച്ചുള്ള ചിന്തകളായിരുന്നെങ്കിലും. പരീക്ഷക്കാലത്ത്‌ എല്ലാമതങ്ങളിലെ ദൈവങ്ങളേയും വിളിച്ചാകും പ്രാര്‍ത്ഥന. സ്‌കൂള്‍ പഠനക്കാലത്ത്‌ RSS നോട്‌ ചെറിയൊരാഭിമുഖ്യം തോന്നിയിരുന്നു. അന്ന്‌&amp;nbsp;തലക്കോട്ടുകര അമ്പലത്തിന്‌ താഴെയായി അവര്‍ ശാഖ നടത്തിയിരുന്നു. വല്യമ്മയോടൊന്നിച്ച്‌ അമ്പലത്തില്‍ പോയി വരും വഴി അത്‌ നോക്കിനില്‍ക്കുമായിരുന്നു. അവര്‍ തന്ന ഹെഡ്‌ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്‌തകങ്ങള്‍ മനസ്സിരുത്തി വായിച്ചിരുന്നു. അക്കാലത്ത്‌ മാതൃഭൂമി പത്രത്തില്‍ വന്ന കാക്കിട്രൗസറിട്ട്‌ വരിതെറ്റാതെ നീങ്ങുന്ന ഒരു പഥസഞ്ചലനത്തിന്റെ ഫോട്ടോ വെട്ടിയെടുത്ത്‌ കൂറേക്കാലം സൂക്ഷിച്ചിരുന്നു.&amp;nbsp;&amp;nbsp; &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S_wCZmAco_I/AAAAAAAAAdQ/tDkFcp6iTQ0/s1600/rs.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" gu="true" height="212" src="http://1.bp.blogspot.com/_OpC9UW6OapA/S_wCZmAco_I/AAAAAAAAAdQ/tDkFcp6iTQ0/s320/rs.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആ താല്‍പര്യം പതുക്കെ ഇല്ലാതായി. അന്നത്തെ ശാഖാ ശിക്ഷക്‌ പിന്നീട്‌ ഒരു കളവുകേസില്‍ പെടുകയും ചെയ്‌തു. സ്വയം സേവകനുണ്ടാകുമെന്ന്‌ അവകാശപ്പെട്ടിരുന്ന അച്ചടക്കം സദാചാരം ഇതെല്ലാം കൈവിട്ട നിലയില്‍ അവരില്‍ പലരെയും കണ്ടുതുടങ്ങി. ക്രമേണ സി.സി. പിടുത്തം വരെയുള്ള അനുബന്ധ കലാപരിപാടികളിലും അവരില്‍ ചിലര്‍ അംഗങ്ങളായി.&lt;br /&gt;&lt;br /&gt;പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോളാണ്‌ ബാബറി മസ്‌ജിദ്‌ സംഭവം നടക്കുന്നത്‌. പൂന്തറ, വിഴിഞ്ഞം കലാപങ്ങള്‍, സിനിമാതിയ്യറ്ററുകളിലെ സിഗരറ്റ്‌ ബോംബ്‌ പ്രയോഗങ്ങള്‍. മദനിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍. വിഷം ചെറുതായി കലര്‍ന്നുതുടങ്ങിയിരുന്നു കേരളത്തില്‍. പക്ഷെ ക്യാംപസില്‍ അതെക്കുറിച്ച്‌ ചൂടേറിയ സംവാദങ്ങള്‍ നടന്നിരുന്നു വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തിരുന്നവരായിരുന്നു.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ സാമൂഹിക ജീവിത പരിസരത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച്‌ പറയുമ്പോള്‍, 1992നു മുന്‍പും ശേഷവും എന്നിങ്ങനെ കാലത്തെ രണ്ടാക്കിതിരിക്കാം എന്ന്‌ തോന്നുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S_wCn_magSI/AAAAAAAAAdY/oykEWBsaXu4/s1600/pardha.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" gu="true" src="http://4.bp.blogspot.com/_OpC9UW6OapA/S_wCn_magSI/AAAAAAAAAdY/oykEWBsaXu4/s320/pardha.jpg" /&gt;&lt;/a&gt;&lt;/div&gt;1992 ശേഷമാണ്‌ സംഭവങ്ങള്‍ മാറിമറയുന്നത്‌. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു. നാടായനാടുകളിലൊക്കെ ക്ഷേത്രങ്ങളില്‍ നവീകരണകലശങ്ങളും പുന:പ്രതിഷ്ടാകര്‍മ്മങ്ങളും നടക്കുന്നു. യാഥാത്ഥിതികത്വവും ജാതിചിന്തയും വീണ്ടും വേരോടുന്നു. ഇസ്ലാം മതത്തിലാകട്ടെ യുവാക്കള്‍ യാഥാസ്ഥിതിക മത സംഘടനകളുടെ അണിയാളുകളാകുന്നു. മത സംബന്ധിയായ പുസ്‌തകങ്ങളുടെ വായനയും ചര്‍ച്ചകളും സംവാദങ്ങളും സജീവമാകുന്നു. പര്‍ദ്ദവ്യാപകമാകുന്നു. ഒഴിവുദിവസങ്ങളില്‍ നമ്പൂതിരി യുവജന സംഘവും നായര്‍ സര്‍വീസ്‌ സെസൈറ്റിയും തുടങ്ങീ എല്ലാവിധ ജാതി മതസംഘടനകള്‍ക്കും പരിപാടികളാകുന്നു. അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറി നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. അതിനെ മറികടക്കണമെങ്കില്‍ ഏതെങ്കിലും രാഷ്ടീയകക്ഷികളിലെ പിന്നണിയാകണം എന്ന അവസ്ഥ വരുന്നു. &lt;br /&gt;&lt;br /&gt;ആഗോളീകരണവും വര്‍ഗീയതയും കേരളത്തിലേക്ക്‌ കടന്നു വന്ന ഇക്കാലത്ത്‌ തന്നെയാണ്‌ കേരളത്തിലെ പൊതുഇടങ്ങള്‍ ശുഷ്‌കമാകുന്നതും. ദൂരദര്‍ശന്‍ സജീവമാകുന്നതും അക്കാലത്തു തന്നെ. ഞായറാഴ്‌ച്ചകളിലെ 4 മണിനേരങ്ങളില്‍ കുറച്ച്‌ വര്‍ഷത്തെക്കെങ്കിലും കവലകളില്‍ ആളുകളെ കാണാതായി തുടങ്ങി. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. ഇതിന്റെ ഗുണഫലം പിന്നീട്‌ അനുഭവിച്ചതും മത-വര്‍ഗീയ കൂട്ടായ്‌മകള്‍ തന്നെ. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S_wDSVFW2oI/AAAAAAAAAdg/b8RLAwAAUKs/s1600/nattu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="267" src="http://2.bp.blogspot.com/_OpC9UW6OapA/S_wDSVFW2oI/AAAAAAAAAdg/b8RLAwAAUKs/s400/nattu.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;ഫോട്ടോ : &lt;a href="http://www.orkut.com/Main#Profile?uid=9171594043920151224"&gt;അജീഷ്‌ . കെ. എ&lt;/a&gt; &lt;/div&gt;&lt;br /&gt;മതങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും കടന്നുകയറ്റം കേരളത്തിന്റെ പൊതുജീവിതത്തെയാണ്‌ എറ്റവും അധികം ബാധിച്ചത്‌. വായനശാല, പ്രാദേശിക കലാസമിതികള്‍, ഫിലിംസൊസൈറ്റികള്‍, കളിക്കളങ്ങള്‍ ഇതിനെയൊക്കെയാണ്‌. ഇവിടങ്ങളില്‍ നിന്നൊക്കെ കൊഴിഞ്ഞുപോയ അല്ലെങ്കില്‍ ഇവിടെ എത്തേണ്ടിയിരുന്ന ഒരു തലമുറ മതം തീര്‍ത്ത നാലതിരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി അവിടെ രാമായണമാസാചരണത്തിനും ഭാഗവതസപ്‌താഹയഞ്‌ജത്തിനും ശ്രമക്കാരായി. മറുവശത്ത്‌ ഖുറാന്‍ പഠനങ്ങളും വ്യാഖ്യനങ്ങളും ചര്‍ച്ചാക്ലാസുകളും നടന്നു. പ്രഫഷണല്‍ കേളോജ്‌ വിദ്യാര്‍ത്ഥികളെ വരെ അവധിക്കാലക്യാമ്പുകളിലൂടെ മതത്തിന്റെ കയറുകൊണ്ട്‌ കുരുക്കി. &lt;br /&gt;&lt;br /&gt;സാമുദായികസംഘടനകള്‍ക്ക്‌ അധികം വോരോട്ടമില്ലാതിരുന്ന മണ്ണാണ്‌ ഞങ്ങളുടെ നാട്‌. അങ്ങിനെയിരിക്കെ അയല്‍ ഗ്രാമത്തില്‍ ഒരു യോഗം വിളിച്ച്‌ ചേര്‍ക്കുന്നു ചിലര്‍. നാടിന്റെ പിന്നോക്കാവസ്ഥമാറ്റാനായി ഒരു സംഘടനവേണമെന്നും അതിന്‌വേണ്ടിയാണ്‌ ഒത്തുചേരലെന്നും അറിയിപ്പ്‌. ചെന്നപ്പോള്‍ ഒരു വിഭാഗത്തിലെ ആളുകള്‍ മാത്രം. ചര്‍ച്ച തുടങ്ങി സംഘടനക്ക്‌ ഒരു പേരിടണമെന്നായി. എസ്‌. എന്‍. ഡി. പി എന്നാകാമെന്ന്‌ സംഘാടകര്‍ അതെങ്ങിനെ ആ പേരില്‍ ഒരു സംഘടനയുണ്ടല്ലോ എന്ന്‌ ചിലര്‍. എങ്കില്‍ അതിന്റെ ശാഖയാകാമെന്നായി. നാടിന്റെ ക്ഷേമത്തിന്‌ ഒരു സംഘടന എന്ന്‌ പറഞ്ഞ്‌ യോഗം വിളിച്ചത്‌ ഇതിനായിരുന്നോ എന്ന്‌ ചോദ്യമുയര്‍ന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ട്‌ ആവശ്യമുണ്ടെന്നും എസ്‌. എന്‍. ഡി. പി . ശാഖയാണെങ്കില്‍ പണത്തിന്‌ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും മറുപടി. എങ്കില്‍ എന്‍. ഡി. എഫ്‌. ശാഖയാകാം അവരാണ്‌ ഇപ്പോള്‍ കൂടുതല്‍ ഫണ്ടിറക്കുന്നതെന്നായി മറുപക്ഷം. ഒടുവില്‍ പുതിയ സംഘടന വെണ്ടെന്നും പ്രദേശത്ത്‌ നിലവിലുള്ള കലാസമതി സജീവമാക്കാം എന്നും തീരുമാനമെടുത്ത്‌ യോഗം പിരിഞ്ഞു. എസ്‌. എന്‍. ഡി. പി.യില്‍ നുഴഞ്ഞുകയറി സംഘടന പിടിച്ചെടുക്കാന്‍ പരിവാര്‍ ശ്രമമുണ്ടെന്ന്‌ കേട്ടിരുന്ന കാലത്തായിരുന്നു പ്രസ്‌തുതയോഗവും. &lt;br /&gt;&lt;div style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S_wEQmPC7fI/AAAAAAAAAdw/2kCTFWnaSq0/s1600/history-image.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="267" src="http://3.bp.blogspot.com/_OpC9UW6OapA/S_wEQmPC7fI/AAAAAAAAAdw/2kCTFWnaSq0/s400/history-image.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;കടവല്ലൂര്‍ ഗവ. സ്‌കൂളിന്റെ 100 വര്‍ഷം. ആഘോഷപരിപാടികള്‍ നടക്കുന്നു. അതില്‍ പങ്കെടുക്കവെ ആലോചിച്ചുപോയത്‌ അതിന്റെ ചരിത്രമാണ്‌. ജാതീയതയും ജന്മിത്വവും കൊടികുത്തിനിന്ന കാലത്ത്‌ തുടങ്ങിയ ഒരു സ്‌ക്കൂള്‍ അവിടെ കാലങ്ങള്‍ നീങ്ങവെ ജന്മിയുടെയും കുടിയാന്റെയും മക്കള്‍ പഠിക്കാനെത്തുന്നു. അവരൊരുബെഞ്ചിലിരുന്നു പഠിക്കുന്നു അവിടെ ജന്മംകൊണ്ട്‌ പുലയനും നമ്പൂതിരിയും തീയ്യനും നായരും ആശാരിയുമൊക്കെയായ കുട്ടികളുണ്ട്‌ പരസ്‌പരം തൊട്ടതുകൊണ്ട്‌ ആകാശം കീഴ്‌മേല്‍ മറിയില്ല എന്ന്‌ അവര്‍ മനസ്സിലാക്കുന്നു കളിയും ചിരിയും പഠനവും മറ്റുമായി അവരൊന്നായി മാറുന്നു സ്‌കൂള്‍ വിടുമ്പോഴേക്കും നല്ല കൂട്ടുകാരാകുന്നു. അവിടെ നിന്ന്‌ പോയി ഡോക്ടറും എഞ്ചീനീയറും തഹസീല്‍ദാറും പ്രവാസിയും സര്‍ക്കാര്‍ ഗുമസ്‌തനും നാട്ടുപണിക്കാരനും കൃഷിക്കാരനുമൊക്കെയായി മാറുന്നു പക്ഷെ അവിടെ തൊഴിലിനടിസ്ഥാനം ജന്മമല്ല വിദ്യാഭ്യാസവും കഴിവുമാണെന്ന്‌ വരുന്നു. സഹജീവനത്തിലൂടെ ജാതി മത ചിന്തകള്‍ പതുക്കെ വഴിമാറുന്നു. അങ്ങിനെയുള്ള ഒട്ടനവധി സ്‌കൂളുകള്‍ കൂടി ചേര്‍ന്നല്ലെ കേരളത്തെ കേരളമാക്കിയത്‌. ആ സ്ഥാനത്ത്‌ പുതിയ സ്‌ക്കൂളുകള്‍ വന്നുകഴിഞ്ഞു. അല്‍ഹുദസ്‌കൂളില്‍ പോകുന്നത്‌ അധികം മുസ്ലീം കുട്ടികളാണ്‌ സരസ്വതി വിദ്യലയത്തില്‍ സ്വാഭാവികമായും ഹിന്ദുകുട്ടികള്‍. L.k.g മുതല്‍ 12 ക്ലാസ്‌ വരെ ചുറ്റും തങ്ങളുടെ മതത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രം. പഠനത്തോടൊപ്പം സ്‌കൂളില്‍ നിന്ന്‌ പകര്‍ന്നുകിട്ടുന്നത്‌ മതപാഠങ്ങള്‍. കടവല്ലൂര്‌ സ്‌ക്കൂള്‍ സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും പുതു സ്‌ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S_wEKpyP3tI/AAAAAAAAAdo/RTni_kVrpqA/s1600/ponkala.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" gu="true" height="192" src="http://4.bp.blogspot.com/_OpC9UW6OapA/S_wEKpyP3tI/AAAAAAAAAdo/RTni_kVrpqA/s320/ponkala.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അധികം കാത്തിരിക്കേണ്ടി വന്നില്ല ഒന്നാം മാറാട്‌ കലാപത്തിന്‌. അത്‌ വ്യക്തമായ ഒരു സൂചനയായിരുന്നു. കേരളത്തിന്റെ ഭാവിയിലേയ്‌ക്കും ഭരണകൂടവും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിലേക്കും. രാഷ്ടീയം വളരെ മലിനപ്പെട്ടു തുടങ്ങി. പെണ്‍വാണിഭ കേസുകളിലും. കഞ്ചാവ്‌ കൃഷി, വനംകൊള്ള, ചന്ദനകടത്ത്‌, സ്‌പിരിറ്റ്‌ മാഫിയ എന്നിവയിലൊക്കെയും രാഷ്ടീയ നേതാക്കളുടെ പങ്കാളിത്തം പരസ്യമായി തുടങ്ങി. ഇതിനൊക്കെ സംരക്ഷണം നല്‍കാന്‍ പുതിയ രാഷ്ടീയ - പോലീസ്‌ - ഗുണ്ടാ കൂട്ടുകെട്ട്‌ രംഗത്തെത്തി. കള്ളപ്പണവും പെട്രോഡോളറും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയും രാഷ്ടീയ - വര്‍ഗീയ - ബിസിനസ്സ്‌ - സ്‌പിരിറ്റ്‌ - ഗുണ്ടാസംഘങ്ങളുമൊക്കെ കൂടിക്കുഴഞ്ഞ ഒരു സംഘം വളര്‍ന്നു വന്നു. കേരളത്തില്‍ കണ്ടെടുത്ത പൈപ്പ്‌ബോബുംകള്‍ക്കും സിനിമാതിയ്യറ്റര്‍ കത്തികലുകള്‍ക്കും ഉത്തരവാദികളാരുമുണ്ടായില്ല തീവ്രവാദം പതുക്കെ വളര്‍ന്നു. കാശ്‌മീരിലേക്ക്‌ ആളെയെത്തിക്കുന്നതുവരെയെത്തി. മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം തുരങ്കം വെക്കപ്പെട്ടു. &lt;br /&gt;&lt;br /&gt;ഒന്നാം മാറാട്‌ കലാപത്തിനുശേഷമാണ്‌ അക്കിക്കാവില്‍ ജാഗ്രതജനവേദി രൂപമെടുക്കുന്നത്‌. ജാതി മത ദ്രുവീകരണത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പായിരുന്നു ലക്ഷ്യം. ആയിടക്ക്‌ തന്നെ ദൃശ്യകല ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു അക്കിക്കാവില്‍. പ്രാദേശികമായി എങ്ങിനെ വര്‍ഗീയതയെ ചെറുക്കാം എന്നതായിരുന്നു വിഷയം. മാസിക ഇറക്കിയും നാടകം കളിച്ചുംവര്‍ഗീയതെ എതിര്‍ക്കാം എന്ന്‌ ഒരു പക്ഷം പറഞ്ഞപ്പോള്‍ മറുപക്ഷം മുന്നോട്ട്‌ വെച്ചത്‌ മറ്റൊരാശമായിരുന്നു മതേതരമായ പൊതു ഇടങ്ങളെ ശക്തിപ്പെടുത്തുക. ക്ലബുകളും വായനശാലകളും കലാശാലകളും കളിക്കളങ്ങളും ഉണര്‍ത്താന്‍ ബോധപൂര്‍വ്വമായി ഇടപെട്ടുകൊണ്ടിരിക്കുക. വര്‍ഗീയത കടന്നുകയറാനിടയുള്ള പരിസരങ്ങളില്‍ ജാഗരൂകരായി നിലയുറപ്പിക്കുക. കൂട്ടായ്‌മകളിലൂടെ ചെറുപ്പത്തെ ഉണര്‍ത്തുക. കുട്ടികളുടെ കളിക്കൂട്ടങ്ങളും പുസ്‌തകപ്പുരകളും ഉണര്‍ത്തുക. അംഗങ്ങളില്‍ പല രാഷ്ടീയ കക്ഷികളിലും പെട്ടവരുണ്ടായിരുന്നു എന്നിട്ടും ഒരു കോക്കസു പോലെ സിന്‍ഡിക്കേറ്റു പോലെ പിന്നീട്‌ ഈ വിഷയത്തിനു വേണ്ടി യോഗം ചേരാതെ തന്നെ അന്നത്തെ കൂട്ടം പ്രവര്‍ത്തിച്ചുപോന്നു. കലശമലക്കുന്നിലെ റവന്യൂഭൂമി കെട്ടിത്തിരിച്ച്‌ സ്വന്തമാക്കാന്‍ പരിവാരശകതികള്‍ ഒരുങ്ങിയപ്പോള്‍ എതിര്‍ത്ത്‌ തോല്‍പ്പിച്ചത്‌ ഈ സിന്‍ഡിക്കേറ്റ്‌ തന്നെയായിരുന്നു. കളിക്കൂട്ടങ്ങള്‍, പ്രകൃതിപഠനക്യാമ്പുകള്‍, സിനിമാപ്രദര്‍ശനങ്ങള്‍, സാംസ്‌ക്കാരിക സായാഹ്നങ്ങള്‍, നിലാവുകൂട്ടങ്ങള്‍.... അന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ ഒറ്റപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത്‌ എന്നതായിരുന്നു. പൊതുവായ കൂട്ടായ്‌മകള്‍ ഒരിക്കലും മത - വര്‍ഗീയ സംഘടകള്‍ അംഗീകരിക്കില്ല. അംഗങ്ങളുടെ മതേതരമായ പൊതു ബന്ധങ്ങള്‍ അറക്കുകയാണ്‌ വര്‍ഗീയ സംഘടനകള്‍ ആദ്യം ചെയ്യുന്നത്‌. പിന്നെ കല്ലു വെച്ച നുണകളിലൂടെ കിംവദന്തികളിലൂടെ വിഷം പലയിടത്തുനിന്നായി പതുക്കെ പ്രയോഗിച്ച്‌ തുടങ്ങുന്നു. &lt;br /&gt;&lt;br /&gt;കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്താണ്‌ ഗുരുവായൂര്‍ നിയമസഭാധ്യക്ഷനായ വത്സലന്‍ കൊല്ലപ്പെടുന്നത്‌. പ്രാദേശികമായ ഒരു രാഷ്ടീയ തര്‍ക്കത്തില്‍ നിന്നുണ്ടായ വികാരാവേശത്തിലാണ്‌ ആ കൊലപാതകം നടന്നത്‌. പക്ഷെ അതിന്‌ ശേഷം അതും ഹിന്ദുമതമൗലികവാദികള്‍ കുശുകുശുത്തത്‌ മറ്റൊന്നായിരുന്നു. കൊല്ലപ്പെട്ടത്‌ ഒരു ഹിന്ദുവും കൊന്നത്‌ ഒരു മുസ്ലീമുമായതുകൊണ്ടാണ്‌ സി.പി.എം തിരിച്ചടിക്കാതിരിക്കുന്നത്‌ എന്ന്‌. ഒരു രാഷ്ടീയകൊലപാതക്കത്തിന്‌ പോലും മതത്തിന്റെ നിറം കൊടുത്ത്‌ ആളെ കൂട്ടുകയാണ്‌ മതഭ്രാന്തന്‍മാര്‍. മറ്റൊരുസംഭവം പാവറട്ടിപരിസരത്തുണ്ടായ ഒരു ആര്‍. എസ്‌. എസ്‌ പ്രവര്‍ത്തകന്റെ കൊലപാതകമാണ്‌ തുടര്‍ന്ന്‌ നടന്ന അക്രമങ്ങള്‍ ആ നാടിനെ ഒരു കലാപത്തിന്റെ വക്കോളമെത്തിച്ചു. കൊല ചെയ്‌തത്‌ ഇസ്ലാം മതമൗലികവാദികള്‍. മരിച്ച ആള്‍ക്ക്‌ തങ്ങളുടെ സമുദായത്തിലെ ഒരു സ്‌ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അങ്ങിനെ തങ്ങളുടെ സമുദായത്തെ നശിപ്പാക്കാനാണ്‌ അയാള്‍ ശ്രമിച്ചതെന്നും അതുകൊണ്ട്‌ ആ കൊലയെ ന്യയീകരിക്കാം എന്നും വാദം. ലൗ ജിഹാദിന്റെ ഒരു മറുപതിപ്പ്‌. ശിക്ഷ അവിഹിതത്തിനല്ല മതം മാറിയുള്ള അവിഹിതത്തിന്‌ .ഖസാക്കിന്റെ ഇതിഹാസത്തിലെ ശിവരാമന്‍ നായരെ പോലെ മറ്റു മതസ്ഥര്‍ എന്തു ചെയ്യുന്നു എന്ന്‌ നിരീക്ഷിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കുചുറ്റിലും വളര്‍ന്നു വരുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S_wEca0HVYI/AAAAAAAAAd4/3EDwz8xcDj8/s1600/varghee.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" gu="true" height="241" src="http://3.bp.blogspot.com/_OpC9UW6OapA/S_wEca0HVYI/AAAAAAAAAd4/3EDwz8xcDj8/s400/varghee.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;വര : &lt;a href="http://www.orkut.com/Main#Profile?uid=18286095970732202450"&gt;റഫീക്ക്‌ അഹമ്മദ്‌&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;ജനകീയ സാംസ്‌ക്കാരിക വേദിയ്‌ക്ക്‌ ശേഷം സി. പി. ഐ. എം. എല്‍ സംഘടനക്ക്‌ വേരോട്ടമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്ന പെരുമ്പിലാവ്‌. സംസാക്കാരികസംഘടനകളും സജീവമായിരുന്നു ഇവിടെ. എം. എല്‍ പിളര്‍ന്നതോടെ ജനശക്തിക്കായി മുന്‍കൈ. ഇപ്പോളാ പഴയ പ്രവര്‍ത്തകരില്‍ ചിലര്‍ സോളിഡാരിറ്റിക്കാരാണ്‌ (മാവോയില്‍ നിന്നും മൗദൂദിയിലേക്ക്‌) ചിലര്‍ ദളിത്‌ സ്വത്വരാഷ്ട്രീയത്തില്‍ മറ്റുചിലര്‍ പോരാട്ടത്തില്‍. സി.പി.ഐ. എമ്മിലേക്ക്‌ തിരിച്ചുപോയവരും ഉണ്ട്‌. സാംസ്‌ക്കാരിക സംഘടനകളും ശോഷിച്ചു. പുതിയ ചെറുപ്പക്കാരാരും പൊതുരംഗത്തേക്കൊ സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്കോ കടന്നുവരുന്നില്ല. വളര്‍ന്നുവരുന്ന മറ്റൊരു ശക്തി N.D.F. കോട്ടോലില്‍ ഒരു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ വധിച്ച്‌ അവരും ശകതി കാട്ടിത്തുടങ്ങി. സമാന്തരമായി തന്നെ RSS ഉം വളരുന്നു. പര്‍ദ്ദകള്‍ വ്യാപകമാകുന്നു. മതപഠനക്ലാസുകളും മതപരമായ ചര്‍ച്ചകളും സംവാദങ്ങളും പെരുകുന്നു. &lt;/div&gt;&lt;br /&gt;പഴയ സാംസ്‌ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക്‌ പിരിഞ്ഞ്‌ പോയിരിക്കുന്നു. ശേഷിക്കുന്നവര്‍ ക്ഷീണിതതരായിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച്‌ സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു. ഇതൊക്കെയാണ്‌ ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍. &lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;പ്രിയ ബൂലോകരെ, പറയൂ&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;നിങ്ങളുടെ നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ ?&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടതാണോ ?&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ?&lt;/div&gt;&lt;br /&gt;( പ്രതികരണങ്ങള്‍ &lt;a href="https://www.blogger.com/comment.g?blogID=6022787889312698124&amp;amp;postID=3850208740914884514"&gt;ഇവിടെ കാണാം&lt;/a&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-3974473109584769038?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/3974473109584769038/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/05/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/3974473109584769038'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/3974473109584769038'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/05/blog-post.html' title='ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_OpC9UW6OapA/S_wBs6nLRbI/AAAAAAAAAdI/5imZy9y3w20/s72-c/theyyam.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-4085815706466034662</id><published>2010-04-01T09:30:00.000-07:00</published><updated>2010-04-02T09:42:19.467-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='വയനാട്‌'/><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>വയനാട്‌ സ്‌മരണകള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S7TJYjUI_VI/AAAAAAAAAYE/_pLcb4IjP5c/s1600/wayanad+7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" nt="true" src="http://1.bp.blogspot.com/_OpC9UW6OapA/S7TJYjUI_VI/AAAAAAAAAYE/_pLcb4IjP5c/s400/wayanad+7.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&amp;nbsp;&amp;nbsp;&lt;/div&gt;നാം ജനിച്ചുവളരാത്ത, നമ്മുടെ ചുറ്റുപാടിലല്ലാത്ത, ജീവിതത്തിലെ ഒരിടത്താവളം പോലുമായിട്ടില്ലാത്ത ഒരു ദേശത്തെ എങ്ങിനെയാണ്‌ നാം അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്‌. ആ സ്ഥലത്തിന്റെ സൗന്ദര്യമാണോ, പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യമാണോ, ആ ദേശത്തെക്കുറിച്ചുള്ള ഗൃഹാതുരമായ സ്‌മരണകളാണോ, വായനകളിലൂടെയോ അല്ലാതെയോ ഉള്ള അറിവുകളാണോ, അതോ അവിടത്തെ ചരിത്രവും രാഷ്ടീയവും കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ അതിന്‌ കാരണമാകുന്നുണ്ടോ... വയനാട്‌ പ്രണയത്തിനു പുറകിലുള്ള കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കും ചിലപ്പോഴൊക്കെ. &lt;br /&gt;&lt;br /&gt;&amp;nbsp;ഒരുപക്ഷേ ഇതെല്ലാം ചേര്‍ന്നതായിരിയ്‌ക്കണം നമ്മുടെ ഇഷ്ടത്തിന്റെ പുറകിലുള്ള രസതന്ത്രം. നന്ദിഗ്രാമിനു മുന്‍പുള്ള ബംഗാളിനെ സ്‌നേഹിച്ചിരുന്നതുപോലെ വംശഹത്യയ്‌ക്ക്‌ ശേഷമുള്ള ഗുജറാത്തിനെ വെറുക്കുന്നതുപോലെ ലാറ്റിനമേരിക്കന്‍ ജീവിതവും മാനസസരോവരവും സ്വപ്‌നം കാണുന്നതുപോലെ, ചെറിയൊരു അനുഭവലോകത്തിലെ പരിമിതമായ അറിവുകളും ധാരണകളും ചിന്തകളും വെച്ചുളള മനസ്സിന്റെ കൂട്ടിക്കിഴിക്കലുകളാവാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ ഹേതുവാകുന്നത്‌. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S7TJvxXOyRI/AAAAAAAAAYM/jOTiiWAInqM/s1600/wayanad+9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" nt="true" src="http://4.bp.blogspot.com/_OpC9UW6OapA/S7TJvxXOyRI/AAAAAAAAAYM/jOTiiWAInqM/s400/wayanad+9.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;വയനാട്ടില്‍ കൂടി ഒരു പാടുതവണ കടന്നുപോയിട്ടുണ്ടെങ്കിലും അവിടെ തങ്ങിയുട്ടുള്ളതും ചുറ്റികറങ്ങിയിട്ടുള്ളതും വളരെ കുറച്ച്‌ മാത്രമാണ്‌. അതും ഒന്നോരണ്ടോ ദിവസങ്ങള്‍ക്കപ്പുറം ഓരോയാത്രയും നീണ്ടുപോയിട്ടുമില്ല. ഇരുപതുവര്‍ഷങ്ങള്‍ക്കപ്പുറത്താണ്‌ ആദ്യയാത്ര അന്ന്‌ വല്യച്ഛന്റെ മകള്‍ വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവിന്റെ ജോലിസ്ഥലമായ വയനാട്ടിലേക്ക്‌ പോയിരിക്കുന്നു. പുതിയൊരു ജീവിതം തുടങ്ങുന്ന അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായിരുന്നു ആ യാത്ര. വല്യമ്മയും വല്യച്ഛന്റെ ചെറിയ മകളും പാപ്പനുമാണ്‌ കൂടെ. 7.30 ന്‌ ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന പഴയൊരു കെ. എസ്‌. ആര്‍. ടി. സി. വണ്ടിയില്‍. പട്ടാമ്പി, പെരിന്തല്‍മണ്ണ, മുക്കം, താമരശ്ശേരി വഴി. അന്ന്‌ ചുരം കയറുന്നതിനുമുന്‍പായി അടിവാരത്ത്‌ ബസ്സുകള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അല്‍പ്പനേരം നിറുത്തിയിടും. കുറച്ച്‌ ഹോട്ടലുകളും അനാദിക്കടകളുമൊഴിച്ചാല്‍ മറ്റൊന്നും അന്നത്തെ അടിവാരത്തിലില്ല. ദൂരെ വയനാടന്‍ മലനിരകളുടെ വിസ്‌മയിപ്പിയ്‌ക്കുന്ന കാഴ്‌ച്ചകാണാം. അതൊരു ഓണക്കാലമായിരുന്നു. പച്ചപ്പിന്റെ സമൃദ്ധിയും തെളിഞ്ഞ വെയിലുമുണ്ട്‌. കഴിഞ്ഞുപോയ തിരുവോണത്തിന്റെ ആലസ്യം ആളുകളുടെ മുഖത്തെന്ന പോലെ ആ ചെറിയ അങ്ങാടിയിലും പ്രതിഫലിയ്‌ക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S7TJ3juT3tI/AAAAAAAAAYU/payEciXHawc/s1600/wayanad+4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" nt="true" src="http://4.bp.blogspot.com/_OpC9UW6OapA/S7TJ3juT3tI/AAAAAAAAAYU/payEciXHawc/s400/wayanad+4.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ബസ്സ്‌ പതുക്കെ ചുരം കയറാന്‍ തുടങ്ങി. തോട്ടങ്ങള്‍ പിന്നിട്ട്‌ കാട്ടിലേക്ക്‌. കാടുകാണുന്നതും ആദ്യമായിട്ടാണ്‌. ചെറിയ കാട്ടരുവികള്‍ റോഡിനുകുറുകെ കടന്നുപോകുന്നു. ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോള്‍ അകലെ താഴ്‌വാരത്തിന്റെ മോഹിപ്പിക്കുന്ന കാഴ്‌ച്ചകള്‍. മരചില്ലകളില്‍ കുരങ്ങന്‍മാരുടെ കുട്ടങ്ങള്‍. കാട്ടുവള്ളിയില്‍ പിടിച്ചിരിക്കുന്ന ഒരു മലയണ്ണാനെ കാണിച്ചുതന്നു പാപ്പന്‍. ബസ്സ്‌ മുകളിലേക്ക്‌ കയറുംതോറും കൂടിവരുന്ന കൊക്കകളുടെ താഴ്‌ച്ച ചെറിയൊരു നെഞ്ചിടിപ്പുണ്ടാക്കി. കിതച്ച്‌ കൊണ്ട്‌ അരിച്ചരിച്ച്‌ കയറുമ്പോളായിരിയ്‌ക്കും ചില കൊടും വളവുകള്‍ ബസ്സ്‌ നമ്മളേയും കൊണ്ട്‌ താഴേക്ക്‌ പോകും എന്ന തോന്നല്‍ വാഹനങ്ങള്‍ നിറുത്തിയിട്ട്‌ ചിലര്‍ കാട്ടരുവികളില്‍ കുളിക്കുന്നുണ്ട്‌. കണ്ണുനീര്‌ പോലെ തെളിഞ്ഞജലം. പുതിയകാഴ്‌ച്ചകളില്‍ മനസ്സുനിറഞ്ഞ്‌ മുകളിലെത്തിയപ്പോഴേക്കും അന്തരീക്ഷം പതുക്കെ ഇരുണ്ടുതുടങ്ങി. അകലെയല്ലാതെ മലനിരകളെ തട്ടി മേഘങ്ങള്‍ കടന്നുപോകുന്നു. വാഹനങ്ങളുടെ വേഗം കുറഞ്ഞു. "കോട" ആരോ പറഞ്ഞുതീര്‍ന്നില്ല ചെറിയൊരു കുളിരും കൊണ്ട്‌ പുകപോലെ മേഘം ബസ്സിനുള്ളിലേക്ക്‌. ചുറ്റും ഇരുണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞു. കോട ഏറിയതോടെ വാഹനങ്ങള്‍ നിറുത്തിയിട്ടു. താമസിക്കാതെ കനത്തൊരുമഴയും. പെളിഞ്ഞ വിന്‍ഡോ ഷട്ടറുകള്‍ക്കിടയിലൂടെ മഴ ബസ്സിനകത്തേക്കും കടന്നുവരുന്നുണ്ട്‌.താമസിക്കാതെ വലിയൊരു മഴ പെയ്‌തു തോര്‍ന്നു. പുതിയ കാഴ്‌ച്ചകളുടെ ആഹ്ലാദവും വിസ്‌മയവുമായിരുന്നു മനസ്സുനിറയെ. നീണ്ട ബസ്സുയാത്രയുടെ എല്ലാ മുഷിപ്പുകളും അപ്രത്യക്ഷമായിരിക്കുന്നു. ജീവിതത്തോടും നമ്മുടെ ചുറ്റുപാടുകളോടും വല്ലാതെ ഇഷ്ടം തോന്നിപോകുക ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്‌. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S7TJ9ynNM3I/AAAAAAAAAYc/8I7Ve7dhnzE/s1600/wayanad+5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="225" nt="true" src="http://3.bp.blogspot.com/_OpC9UW6OapA/S7TJ9ynNM3I/AAAAAAAAAYc/8I7Ve7dhnzE/s400/wayanad+5.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ലക്കിടി കല്‍പ്പറ്റ പനമരം. വഴിയില്‍ ചായത്തോട്ടങ്ങള്‍, കാപ്പിയും കുരുമുളകും കൃഷിചെയ്യുന്ന തൊടികള്‍, വയലുകള്‍. ചില വയലുകള്‍ കവുങ്ങിന്‍ തോട്ടങ്ങള്‍ക്ക്‌ വഴിമാറിയിരിയ്‌ക്കുന്നു. ചെറിയ മംഗള അടയ്‌ക്കാമരങ്ങളില്‍ ചുവന്നുപഴുത്ത വലിയ അടയ്‌ക്കാകുലകള്‍, തേയില കെട്ടുകളുമായി പോകുന്ന എസ്‌റ്റേറ്റ്‌ വക മിനിലോറികള്‍, പാതയോരത്ത്‌ ഒരിടത്തായി കുറച്ച്‌ ആദിവാസി സ്‌ത്രീകള്‍ മരത്തണലിലിരിക്കുന്നു. മാനന്തവാടി ടൗണില്‍ ബസ്സെത്തുമ്പോള്‍ സമയം 2.30. എരുമത്തെരുവിലെ ഓടിട്ട ഒരു വാടകവീടാണ്‌. മുന്‍പില്‍ പുതുതായി രൂപം കൊണ്ടുവരുന്ന ചെറിയൊരു പൂന്തോട്ടം. ദാസേട്ടനന്ന്‌ വയനാട്‌ ജില്ലാ ആശുപത്രിയില്‍ സര്‍ജനാണ്‌. മുന്‍ വരാന്തയില്‍ ഡോകടറെ കാണാനിരിക്കുന്ന രോഗികള്‍ അകത്ത്‌ നിറഞ്ഞ പുഞ്ചിരിയുമായി ചേച്ചിയും ചേട്ടനും. "ജയ പാചകമൊക്കെ പഠിച്ചിരിക്കുന്നു" ഭക്ഷണം കഴിക്കുന്നതിനിടയില്‍ പാപ്പന്‍ എല്ലാവരോടുമായി പറഞ്ഞു. വിവാഹത്തോടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം ആദ്യമായി ഞാന്‍ കണ്ടറിഞ്ഞത്‌ ജയചേച്ചിയുടെ ജീവിതത്തിലുടെയായിരുന്നു. പെട്ടെന്നുണ്ടാകുന്ന ഉത്തരവാദിത്ത്വബോധം, വീട്ടുകാരിയിലേക്കുള്ള മാറ്റം, പെരുമാറ്റത്തിലെ പക്വത, ചെറിയ ചില സ്വാര്‍ത്ഥതകള്‍, പങ്കാളിയെക്കുറിച്ചുള്ള കരുതല്‍.&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-4085815706466034662?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/4085815706466034662/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/04/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4085815706466034662'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/4085815706466034662'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/04/blog-post.html' title='വയനാട്‌ സ്‌മരണകള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_OpC9UW6OapA/S7TJYjUI_VI/AAAAAAAAAYE/_pLcb4IjP5c/s72-c/wayanad+7.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-1905568281156593434</id><published>2010-03-08T10:29:00.000-08:00</published><updated>2010-03-14T21:28:17.207-07:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'>മലമുകളിലെ ദൈവങ്ങള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S5U-IIEyInI/AAAAAAAAAWc/zI0HV-4IdRE/s1600-h/2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" kt="true" src="http://2.bp.blogspot.com/_OpC9UW6OapA/S5U-IIEyInI/AAAAAAAAAWc/zI0HV-4IdRE/s400/2.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;em&gt;ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌&lt;/em&gt;&lt;/div&gt;&lt;br /&gt;&lt;strong&gt;("ഒരു കുന്നിന്റെ കഥ നാടിന്റെയും" - തുടര്‍ച്ച)&lt;/strong&gt;&lt;br /&gt;&lt;br /&gt;ഒരു വശത്ത്‌ കല്ലുവെട്ടും മണ്ണെടുപ്പും മുന്നേറികൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രാദേശികവിനോദസഞ്ചാരകേന്ദ്രം എന്ന രീതിയില്‍ കുന്ന്‌ വളരുകയായിരുന്നു. സിനിമ-സീരിയല്‍ ചിത്രീകരണസംഘങ്ങള്‍ കുന്നത്തെ സ്ഥിരം കാഴ്‌ച്ചയായി. വധൂവരന്‍മാരെയും കൊണ്ട്‌ വാതില്‍പ്പുറചിത്രീകരണത്തിനെത്തുന്ന വീഡിയോഗ്രാഫര്‍മാരും സമീപപ്രദേശങ്ങളില്‍ നിന്നൊക്കെ കുടുംബവുമായി കാറ്റുകൊള്ളാനെത്തുന്നവരും നടക്കാനെത്തുന്നവരും ഗ്രാമത്തിലെ ചെറുപ്പക്കാരുടെ കൂട്ടായ്‌മകളും ചേര്‍ന്ന്‌ വൈകീട്ടും അവധിദിനങ്ങളിലും കുന്നിനെ സജീവമാക്കി. സ്‌ക്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ക്ലാസൊഴിവാക്കി വരുന്ന വിദ്യാര്‍ത്ഥികളും കമിതാക്കളും സൗകര്യമായി തുറസ്സിലിരുന്ന്‌ മദ്യപിക്കാനെത്തുന്നവരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറതേടിവരുന്നവരുമായിരുന്നു പകല്‍സമയത്തെ സന്ദര്‍ശകരിലധികവും. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S5U45M4C63I/AAAAAAAAAWU/xvl-wT1z63I/s1600-h/Copy+of+papan-61-.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="202" kt="true" src="http://2.bp.blogspot.com/_OpC9UW6OapA/S5U45M4C63I/AAAAAAAAAWU/xvl-wT1z63I/s400/Copy+of+papan-61-.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;em&gt;ഫോട്ടോ : പി. വി. പത്മനാഭന്‍&lt;/em&gt;&lt;/div&gt;&lt;br /&gt;കുന്നിലും ചുറ്റുവട്ടത്തുമായി നടന്നുപോന്നിരുന്ന വാറ്റുചാരായനിര്‍മ്മാണത്തിന്‌ പതീറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. സൗകര്യപ്രദമായ സ്ഥലമായതുകൊണ്ട്‌ തന്നെ വാറ്റുകാരുടെ ഇഷ്ട സങ്കേതമായിരുന്നു ഇവിടം. മറ്റു ഗ്രാമങ്ങളിലെന്ന പോലെ പലരും ഇവിടെയും പല കാലത്തായി ഈ ജീവിതമാര്‍ഗ്ഗം തിരഞ്ഞെടുത്തിട്ടുണ്ട്‌. കുന്നത്തെ പൊന്തക്കാടുകളിലും ചോലയിലെ ചതുപ്പുകളിലുമായി തങ്ങളെ കാത്തിരിക്കുന്ന രാസലായിനി തേടി സമീപഗ്രാമങ്ങളില്‍ നിന്നൊക്കെ ചൂട്ടുകുറ്റികള്‍ ഈ കുന്നിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മുന്‍പ്‌. പുരോഗമനപ്രസ്ഥാനങ്ങളും പുത്തന്‍രാഷ്ടീയബോധവും ശക്തിപ്രാപിച്ച അറപതുകളോടെ നിന്നുപോയ ഈ വ്യവസായം വീണ്ടും തുടങ്ങാന്‍ 80 കളുടെ അവസാനം മുതല്‍ ഒരു ചെറു സംഘം രംഗത്തെത്തിയിരുന്നു. കുന്നത്തേക്കുള്ള സഞ്ചാരികളുടെ വരവ്‌ ആദ്യകാലഘട്ടത്തില്‍ ഇവരെ അലോസരപ്പെടുത്തിയെങ്കിലും പതുക്കെ അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി കുന്നിന്റെ സംരക്ഷകരെന്ന പുതിയ വേഷമണിഞ്ഞു ഇവര്‍. ചിറയില്‍ വെള്ളമെടുക്കാനായി എത്തിയിരുന്ന സ്‌തീകളെ ശല്യം ചെയ്യാനാഞ്ഞ പൂവാലസംഘത്തെയും കുന്നത്തിരുന്ന്‌ മദ്യപിച്ച്‌ നാട്ടിലേക്കിറങ്ങിയ ഒരുകൂട്ടം യുവാക്കളെയും കൈകാര്യം ചെയ്‌തുവിട്ട ഇവരെ തുടക്കത്തില്‍ നാട്ടുകാരും അംഗീകരിച്ചു. ഇതോടെ കുന്നിന്റെ സംരക്ഷകരെന്ന സ്ഥാനം സ്വയമേറ്റെടുത്തു ഇവര്‍. കുന്നത്ത്‌ എന്തുമാകാം പക്ഷെ ഈ സംഘത്തെ വേണ്ടതുപോലെ കാണണം എന്ന അവസ്ഥയായി പിന്നീട്‌. വീഡിയോഗ്രാഫര്‍മാര്‍ വരെ കപ്പം കൊടുത്തുതുടങ്ങി ഇവര്‍ക്ക്‌. ഗുണ്ടാസംഘങ്ങളെക്കുറിച്ച്‌ കേരളം കേട്ടുതുടങ്ങിയ അക്കാലത്തുതന്നെ അതിന്റെ ചെറുപതിപ്പ്‌ അങ്ങിനെ ഇവിടെയും പ്രത്യക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S5U4kePuPLI/AAAAAAAAAWM/PBfCfLFSwaQ/s1600-h/papan-59-+-+Copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="103" kt="true" src="http://3.bp.blogspot.com/_OpC9UW6OapA/S5U4kePuPLI/AAAAAAAAAWM/PBfCfLFSwaQ/s400/papan-59-+-+Copy.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;em&gt;ഫോട്ടോ : പി. വി. പത്മനാഭന്‍&lt;/em&gt;&lt;/div&gt;&lt;br /&gt;മദ്യം തലയ്‌ക്കുപിടിച്ച കുന്നത്തെ പകല്‍സഞ്ചാരികളിലൊരാള്‍ ഉണങ്ങിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ലിന്‌ തീയിട്ടത്‌ പടര്‍ന്ന്‌ കുന്നിന്റെ പടിഞ്ഞാറെചെരുവിലെ ഓലമേഞ്ഞ കോളനിവീടുകളില്‍ പകുതിയോളവും കത്തിയമര്‍ന്നത്‌ ഇക്കാലത്താണ്‌. ഉറങ്ങികിടന്നിരുന്ന ഒരു കൊച്ചുകുട്ടി തലനാരിഴയ്‌ക്കാണ്‌ മരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പക്ഷെ ഈ സംഭവവും തങ്ങള്‍ക്കനുകൂലമാക്കി മാറ്റി കുന്നിന്റെ പുതിയ സംരക്ഷകരും മണ്ണുകരാറുകാരും. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക കാലതാമസം മുതലെടുത്ത ഇവര്‍ മണ്ണ്‌ വണ്ടികളില്‍ കവുങ്ങും മുളയും ഓലയുമായി കുന്ന്‌ കയറി. ഒരു രാത്രികൊണ്ട്‌ പടിഞ്ഞാറെ കുന്നത്തെ കോളനിയിലെ കത്തിപ്പോയ വീടുകളത്രയും കെട്ടിമേഞ്ഞ്‌ പഴയ പടിയാക്കി. ഒപ്പം ജനരോഷം പഞ്ചായത്തിനെതിരെ സമര്‍ത്ഥമായി തിരിച്ചുവിട്ടു. ക്രമേണ ഇവിടത്തെ പ്രബലശക്തിയായി ഈ സംഖ്യം വളര്‍ന്നു. അവരുടെ ചെയ്‌തികളെ ചോദ്യം ചെയ്‌ത ഉണ്ണി എന്ന നാട്ടുകാരന്‌ കുന്നിന്‌ നേരെ താഴെയായുള്ള തന്റെ വീടുപേക്ഷിച്ച്‌ മാറിതാമസിക്കേണ്ടി വന്നു. ഓണവും ക്രിസ്‌തുമസ്സും പോലെ തിരക്കേറുന്ന വിശേഷദിവസങ്ങളില്‍ ആയുധങ്ങള്‍ കരുതികൊണ്ടായി ഇവരുടെ സാന്നിദ്ധ്യം. ഒരിക്കല്‍ പിന്തുണകൊടുത്തവര്‍ തന്നെ പശ്ചാത്തപിച്ചുതുടങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S5U-eqxcSjI/AAAAAAAAAWk/EgvxwBhKngU/s1600-h/1.JPG" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" kt="true" src="http://2.bp.blogspot.com/_OpC9UW6OapA/S5U-eqxcSjI/AAAAAAAAAWk/EgvxwBhKngU/s320/1.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: right;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌&lt;/div&gt;&lt;br /&gt;&lt;br /&gt;അങ്ങിനെയിരിയ്‌ക്കുമ്പോഴാണ്‌ 2001 ല്‍ &lt;a href="http://www.youtube.com/watch?v=DEWpeAexLzg"&gt;'മുരാരി'&lt;/a&gt; എന്ന തെലുങ്കു സിനിമയുടെ ഗാനചിത്രീകരണം ഇവിടെവെച്ച്‌ നടന്നത്‌. ചിത്രീകരണസംഘം മടങ്ങിയപ്പോള്‍ ഒരു കല്‍ വിഗ്രഹം കുന്നത്തെ റവന്യൂഭൂമിയില്‍ ബാക്കിയായി. ഇതു ചിത്രീകരണസംഘത്തിന്റെതാണെന്നും അല്ല ആസൂത്രിതമായി ആരോ കൊണ്ടുവെച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്‌. എന്തായാലും കുന്നിന്റെ പുതു സംരക്ഷര്‍ അതിനുമേല്‍ക്കൂര തീര്‍ത്തു. കാര്യമായ എതിര്‍പ്പൊന്നുമില്ലെന്ന്‌ കണ്ടപ്പോള്‍ അതിനുമുന്‍പിലായി ഒരു ഭണ്‌ഡാരവും വിളക്കുതറയും സ്ഥാപിച്ചു അധികം താമസിക്കാതെ തന്നെ വലിയൊരു അരയാല്‍ തൈയ്യും കാവിക്കൊടിയും അവിടെ പ്രത്യക്ഷപ്പെട്ടു. വിശ്വാസത്തിന്റെ മറവില്‍ പതുക്കെ കുന്ന്‌ മുഴുവന്‍ സ്വന്തമാക്കി തങ്ങളുടെ സാമ്രാജ്യം തീര്‍ക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. അപകടം മനസ്സിലാക്കിയ നാട്ടിലെ ഒരു സംഘം ചെറുപ്പക്കാര്‍ ഇതിനെതിരെ രംഗത്തുവന്നു. പഞ്ചായത്തിലേയ്‌ക്കും വില്ലേജ്‌ ഓഫീസിലേയ്‌ക്കും പരാതികളെത്തി. മതപരമായ മുതലെടുപ്പ്‌ ഭയന്ന്‌ പഞ്ചായത്തും ഭീഷണിയ്‌ക്കുമുന്‍പില്‍ വില്ലേജ്‌ ഓഫീസ്‌ അധികാരികളും പിന്‍മാറി. &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S5U-wrx5FtI/AAAAAAAAAWs/98e_cbDMldA/s1600-h/DSC08611.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="240" kt="true" src="http://3.bp.blogspot.com/_OpC9UW6OapA/S5U-wrx5FtI/AAAAAAAAAWs/98e_cbDMldA/s320/DSC08611.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങിനെയാണ്‌ കുന്നിന്റെ നിലനിര്‍ത്താനായി വിപുലമായ ഒരു ജനകീയകൂട്ടായ്‌മയെപ്പറ്റി ആലോചന നടക്കുന്നത്‌. അക്കിക്കാവ്‌ ജാഗ്രതജനവേദിയുടെയും തൃശ്ശൂര്‍ കേരളീയം സാംസ്‌ക്കാരിക പത്രത്തിന്റെയും സഹകരണത്തോടെ ഓണക്കാലത്തെ പൗര്‍ണ്ണമി ദിവസം 'നിലാവറിയുന്നു' എന്ന പേരില്‍ ഒരു രാത്രിമുഴുവന്‍ കുന്നത്ത്‌ കഴിച്ചുകൂട്ടാനുള്ള പദ്ധതി തയ്യാറായി. മുന്നാം ഓണദിവസം രാത്രി കുന്നത്ത്‌ ഒത്തുചേരാന്‍ നാട്ടുകാരോടെപ്പം പരിസരപ്രദേശങ്ങളിലെ കലാസമിതി - വായനശാല - സംഘടനാപ്രവര്‍ത്തകരും കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി - സാംസ്‌ക്കാരിക - മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്‍മാരുമായ ആളുകള്‍ കുന്നത്തെത്തി. പി. രാമന്റെ കവിതാലാപനത്തോടെത്തുടങ്ങിയ കൂട്ടായ്‌മയുടെ വൃത്തം പതുക്കെ വലുതായിത്തുടങ്ങി. പോകണോ എന്ന്‌ സംശയിച്ച്‌ വീട്ടിലിരുന്ന നാട്ടിലെ സ്‌തീകളും കുട്ടികളും അടക്കമുള്ളവര്‍ കുന്നുകയറി. പരിപാടിക്ക്‌ വേണ്ട സംരക്ഷണം തരാന്‍ തയ്യാറായി സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള യുവാക്കളും കുന്നത്തെത്തിയിരുന്നു. അവരില്‍ രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തകരും തീവ്രഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അനുഭാവികളും ശാസ്‌ത്രസാഹിത്യപരിഷത്തുകാരും വായനശാല കലാസമിതി പ്രവര്‍ത്തകരുമുണ്ടായിരുന്നു. നിര്‍ദോഷമായ ഒരു പരിസ്ഥിതി ഒത്തുകൂടലല്ല കുന്നത്ത്‌ നടക്കുന്നതെന്നും അജണ്ട തങ്ങള്‍ക്കെതിരാണെന്നും ഗുണ്ടാസംഘം മനസ്സിലാക്കിയത്‌ വളരെ വൈകിയാണ്‌. കുന്നത്ത്‌ വെച്ചൊരു പ്രകടനത്തിന്‌ പറ്റിയ അന്തരീക്ഷമല്ല എന്ന്‌ മനസ്സിലാക്കിയ അവര്‍ കുന്നിറങ്ങി. താഴ്‌വാരത്തു നിന്ന്‌ ഒറ്റപ്പെട്ട്‌ കുന്ന്‌ കയറി വരുന്നവരെ തിരിച്ചയക്കാനായി പിന്നെ അവരുടെ ശ്രമം. പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണഠനടക്കമുള്ളവരെ തടയാന്‍ സംഘം ശ്രമിച്ചെങ്കിലും അവിടെ നിന്നും അവര്‍ക്ക്‌ പിന്‍മാറേണ്ടി വന്നു. തങ്ങള്‍ ഒറ്റയ്‌ക്കല്ല എന്ന തിരിച്ചറിവുണ്ടായതോടെ ഗുണ്ടാസംഘത്തിനെതിരെ തുറന്നുസംസാരിക്കാന്‍ കുന്നത്തെ കോളനിയിലെ സ്‌തീകളടക്കമുള്ളവര്‍ രംഗത്തുവന്നു. ഈ നാട്ടിലെ സാഹോദര്യവും സമാധാനന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പൊതുതീരുമാനം യോഗം കൈകൊണ്ടു. കൂട്ടായ്‌മയ്‌ക്കെത്തിയവര്‍ക്കായി തയ്യാറാക്കിയ കഞ്ഞിയും പുഴുക്കും പകുതിപേര്‍ക്കുപോലും തികഞ്ഞില്ല. വീണ്ടും അടുപ്പെരിഞ്ഞു. വെള്ളവും അരിയും വിറകും കുന്നുകയറി വന്നു. തെളിഞ്ഞ നിലാവില്‍ തുറസ്സിന്റെ വിശാലതയില്‍ വി. എം. ഗിരിജയും, പി.പി. രാമചന്ദ്രനും, അന്‍വര്‍ അലിയും, എസ്‌. ജോസഫും, റഫീക്ക്‌ അഹമ്മദും കവിതകളാലപിച്ചു. തുടര്‍ന്ന്‌ ഗസല്‍ രാവ്‌. അഹമ്മദാബാദ്‌ നാച്വര്‍ ലവേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റായ മധുസൂദന്റെ നേതൃത്വത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തി കുന്നില്‍ സംരക്ഷണ വലയം. പിന്നെ മാജിക്ക്‌ ഷോ, തായമ്പക, നാടന്‍പാട്ട്‌. രാവേറെയായിട്ടും ആരും കുന്നിറങ്ങിയിലല്ല. ഓണനിലാവില്‍ കുളിച്ചുകിടക്കുന്ന കുന്നിന്റെ കാഴ്‌ച്ചയില്‍, കുന്നിനുചുറ്റുമുള്ള ഗ്രാമത്തിന്റെ മായികമായ കാഴ്‌ച്ചയില്‍ മതിമറന്ന്‌ പുലരുവേളം കഥയും കവിതയും ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ച്‌ അവര്‍ കഴിച്ചുകൂട്ടി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S5VB6ZTLUKI/AAAAAAAAAW8/IbHcGgH6SXA/s1600-h/10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" kt="true" src="http://4.bp.blogspot.com/_OpC9UW6OapA/S5VB6ZTLUKI/AAAAAAAAAW8/IbHcGgH6SXA/s400/10.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നാടിന്റെ പൊതുസ്വത്തായ കുന്ന്‌ കൈവശപ്പെടുത്താനും മതേതരപാരമ്പര്യം തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഗ്രഹം അപ്പോള്‍തന്നെ നീക്കംചെയ്യണം എന്ന ആലോചന കൂട്ടായ്‌മയ്‌ക്കിടയില്‍ ചിലര്‍ ഉയര്‍ത്തിയെങ്കിലും നിയമപരമായി തന്നെ ദൈവത്തെ കുടി ഒഴിപ്പിക്കാനായിരുന്നു യോഗ തീരുമാനം. എന്തായാലും ആ കൂട്ടായ്‌മ നടന്ന്‌ ഒരു മാസത്തിനുള്ളില്‍ തൃശ്ശൂരിലെ അന്നത്തെ ജില്ലാ പോലീസ്‌ അധികാരികളുടെ സാന്നിദ്ധ്യത്തില്‍ കുന്നത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ അധികാരികള്‍ പൊളിച്ചുമാറ്റി. യാതൊരു എതിര്‍പ്പും ഇല്ലാതെ തന്നെ. അങ്ങിനെ വര്‍ഗീയ ശക്തികളുടെയും മണ്ണുമാഫിയയുടെയും സഹായത്തോടെ ഒരു സംഘം നടത്തിയ കൈയ്യേറ്റ ശ്രമത്തെ കല്ലഴിക്കുന്ന്‌ അതിജീവിച്ചു. മറ്റൊന്നു കൂടി സംഭവിച്ചു നാട്ടില്‍. വര്‍ഷങ്ങളായുള്ള സാംസ്‌ക്കാരികരംഗത്തെ നിര്‍ജീവതയക്ക്‌ ശേഷം അകതിയൂരില്‍ ഒരു കലാസമിതി സ്ഥാപിതമായി. നാസര്‍ മെമ്മോറിയല്‍ ആര്‍ടസ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌. അകതിയൂര്‍ ദേവി വിലാസം സ്‌ക്കൂല്‍ മൈതാനത്ത്‌ കാലങ്ങള്‍ക്ക്‌ ശേഷം വീണ്ടും പുരുഷാരം തിങ്ങി നിറഞ്ഞ ഒരു രാവില്‍ പി. ടി. കുഞ്ഞുമുഹമ്മദും ആലംകോട്‌ ലീലാകൃഷ്‌ണനും ചേര്‍ന്ന്‌ ക്ലബിന്‌ തിരി തെളിയിച്ചു. അങ്ങിനെ നാടിന്റെ നായകത്വം വീണ്ടും മാനവിക മതേതര മൂല്യങ്ങളില്‍ വിശ്വസിയ്‌ക്കുന്ന ഒരു തലമുറ ഏറ്റെടുത്തു. "നിങ്ങളുടെ തെരുവില്‍ ഒരനീതി നടന്നാല്‍ അന്ന്‌ വൈകുന്നേരത്തിന്‌ മുന്‍പ്‌ അത്‌ ചേദ്യം ചെയ്യപ്പെട്ടിരിക്കണം അല്ലെങ്കില്‍ ആ തെരുവ്‌ കത്തിച്ചാമ്പലാകട്ടെ" എന്നുറക്കെ മുദ്രാവാക്യം വിളിച്ച്‌ കുന്നിറങ്ങിപ്പോയ ജനകീയ സാംസ്‌ക്കാരിക വേദിക്കാലത്തെ യുവതയുടെ കനലുകള്‍ അപ്പോഴും ആ ഗ്രാമങ്ങളിലൊക്കെ ശേഷിയ്‌ക്കുന്നുണ്ട്‌ എന്ന്‌ തിരിച്ചറിയുകയായിരുന്നു ദേശം.&lt;br /&gt;................................................................&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;"ഒരു കുന്നിന്റെ കഥ നാടിന്റെയും" ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-1905568281156593434?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/1905568281156593434/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/03/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1905568281156593434'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1905568281156593434'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/03/blog-post.html' title='മലമുകളിലെ ദൈവങ്ങള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/S5U-IIEyInI/AAAAAAAAAWc/zI0HV-4IdRE/s72-c/2.JPG' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-1440649248958745218</id><published>2010-02-24T21:15:00.000-08:00</published><updated>2010-07-26T10:31:49.134-07:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'>മണ്ണിന്റെ നിറവും കൊടികളുടെ നിറങ്ങളും</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S4YItR1gXgI/AAAAAAAAAV8/Jkl-noXqKzE/s1600-h/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="244" kt="true" src="http://2.bp.blogspot.com/_OpC9UW6OapA/S4YItR1gXgI/AAAAAAAAAV8/Jkl-noXqKzE/s400/1.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; (ഫോട്ടോ : കെ. എ. അജീഷ്‌)&lt;/div&gt;&lt;br /&gt;(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു ഗ്രാമത്തിന്റെയും)&lt;br /&gt;&lt;br /&gt;ചെറിയ രീതിയില്‍ ആരംഭിച്ച മണ്ണെടുപ്പ്‌ ഒരു വ്യവയായം എന്ന രീതിയില്‍ വളര്‍ന്ന്‌ വന്നത്‌ വളരെ പെട്ടെന്നായിരുന്നു. കുന്നിന്റെ വടക്കേചെരുവിലായിരുന്നു തുടക്കം. കാര്‍ഷിക മേഖലയ്‌ക്കായി ദേശസാല്‍കൃത ബാങ്കുകള്‍ വകയിരുത്തിയ തുകയില്‍ സബ്‌സിഡിയോടെ ട്രാക്ട്‌റുനുള്ള ലോണും ഉണ്ടായിരുന്നു അക്കാലത്ത്‌. കൃഷി രീതികള്‍ എളുപ്പമാക്കാനായി കൊണ്ടുവന്ന ട്രാക്‌ടര്‍ തന്നെ നെല്‍വയലുകളുടെ അന്തകനാകുന്ന കാഴ്‌ച്ചയാണ്‌ പിന്നീട്‌ കണ്ടത്‌. സ്വയംതൊഴില്‍ എന്ന പേരില്‍ പലരും ബാങ്ക്‌ ലോണെടുത്ത്‌ ട്രാക്ടര്‍വാങ്ങി പുറകില്‍ ടിപ്പര്‍ കൂടി ഘടിപ്പിച്ച്‌ മണ്ണ്‌ വില്‍പ്പനക്കിറങ്ങി. തിരിച്ചടവ്‌ കൃത്യമാകും എന്നതിനാല്‍ ബാങ്കുകളും ഇതിന്‌ കൂട്ടുനിന്നു . നാട്ടുപണിയെടുത്താല്‍ കിട്ടുന്നതിന്‍െ മൂന്ന്‌ മടങ്ങ്‌ കൂലി വരെ കിട്ടുന്നതിനാല്‍ കാര്‍ഷിക തൊഴിലാളികള്‍ ഈ രംഗത്തേക്ക്‌ ചേക്കേറി. അന്ന്‌ JCB കള്‍ രംഗത്തെത്തിയിട്ടില്ല. കുന്നിനുള്ളിലേക്ക്‌ തുരങ്കം നിര്‍മ്മിച്ച്‌ അതിലേക്ക്‌ ലോറി കയറ്റി നിറുത്തി മുകളില്‍ നിന്ന്‌ മണ്ണ്‌ ഇടിച്ചിറക്കുന്ന രീതി വരെ പരീക്ഷിച്ചുതുടങ്ങി ലാഭക്കൊതി മൂത്ത മണ്ണ്‌ കരാറുകാര്‍. ചെറുതല്ലാത്ത അപകടങ്ങള്‍ ഇങ്ങനെ മണ്ണെടുക്കുന്നതിനിടയില്‍ ഉണ്ടായെങ്കിലും പണക്കൊഴുപ്പില്‍ കേസുകള്‍ മുങ്ങി. കുന്നിന്റെ ദൂരക്കാഴ്‌ച്ചകളില്‍ പച്ചപ്പില്‍ പ്രത്യക്ഷപ്പെട്ട ചുവന്ന മുറിവുകള്‍ വലുതായിത്തുടങ്ങി. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S4YGIhRKTNI/AAAAAAAAAVc/GFg6Z_NOmio/s1600-h/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="266" kt="true" src="http://1.bp.blogspot.com/_OpC9UW6OapA/S4YGIhRKTNI/AAAAAAAAAVc/GFg6Z_NOmio/s400/2.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: right;"&gt;(ഫോട്ടോ : പി.വി. പത്മനാഭന്‍)&lt;/div&gt;&lt;br /&gt;കുന്നത്തേക്ക്‌ മണ്ണ്‌ ലോറികളെത്തുന്നതിനു മുന്‍പേ തന്നെ വെട്ടുകല്‍ ഘനനം തുടങ്ങിയിരുന്നു. രണ്ടോമൂന്നോപേരെ വെച്ചുകൊണ്ടുള്ള കൈവെട്ടായിരുന്നു ആദ്യം. അന്നൊക്കെ സാധാരണക്കാര്‍ മണ്ണ്‌ ചെളിയാക്കി ഇഷ്ടിക പിടിച്ച്‌ അതുകൊണ്ടായിരുന്നു വീടുപണിതിരുന്നത്‌. ഓരോ പണിയാളരും പണിക്കുപോകും മുന്‍പെ കുറച്ച്‌ ഇഷ്ടിക പിടിച്ച്‌ വെയിലില്‍ വെച്ച്‌ ഉണക്കും. അങ്ങിനെ മാസങ്ങള്‍ കൊണ്ട്‌ സ്വന്തം പുരയ്‌ക്ക്‌ വേണ്ട ഇഷ്ടിക ഉണ്ടാക്കിയെടുക്കും. സാമ്പത്തിക ശേഷിയുള്ളവരാണ്‌ വെട്ടുകല്ല്‌ ഉപയോഗിച്ച്‌ വീട്‌ പണിതിരുന്നത്‌ അതിനുവേണ്ട കല്ല്‌ വെട്ടിയിരുന്നതാകട്ടെ അവരവരുടെ പുരയിടങ്ങളില്‍ നിന്നും. വിദേശപണം നിര്‍മ്മാണമേഖലയിലേക്ക്‌ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ കുന്നത്തെ വെട്ടുപാറയ്‌ക്കും വിപണിയായി. താമസിക്കാതെ കല്ലുവെട്ടുയന്ത്രമെത്തി. യന്ത്രവല്‍കൃത ഘനനം വന്നതോടെ കുന്നിനുമുകളില്‍ പലയിടത്തായി കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങി. കല്ലുവെട്ട്‌ വ്യാപകമായ ഒരു വര്‍ഷം മടകളില്‍ നിന്ന്‌ പുറത്തേക്ക്‌ കോരി മാറ്റിയ ചരല്‍കല്ലുകളത്രയും കനത്ത കാലവര്‍ഷത്തില്‍ ചോലയിലെ ചതുപ്പിലേക്ക്‌ ഒലിച്ചെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതാവര്‍ത്തിച്ചു. അങ്ങിനെയാണ്‌ ചോലക്കാട്ടിലെ ചതുപ്പ്‌ ഒരോര്‍മ്മ മാത്രമാകുന്നത്‌. അതോടൊപ്പം തന്നെ ചോലയിലെ ജൈവസ്വഭാവത്തിനും മാറ്റം വന്നുതുടങ്ങി. വെള്ളക്കൂരിയും നായപ്പല്ലിയും പോലുള്ള ചതുപ്പില്‍ വളരുന്ന ചെറുസസ്യങ്ങള്‍ അപ്രത്യക്ഷമായി. കുന്നത്തെ കണ്ണാന്തളിപ്പൂക്കള്‍ ഓര്‍മ്മയായിതുടങ്ങുന്നതും ഇക്കാലത്താണ്‌.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S4YGXfnTJTI/AAAAAAAAAVk/gPCYCPiTOIs/s1600-h/3.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="200" kt="true" src="http://1.bp.blogspot.com/_OpC9UW6OapA/S4YGXfnTJTI/AAAAAAAAAVk/gPCYCPiTOIs/s200/3.jpg" width="150" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;കുന്നംകുളം നിയോജകമണ്ഡലത്തില്‍ പെട്ട ചൊവ്വന്നൂര്‍, പോര്‍ക്കുളം പഞ്ചായത്തുകളിലായാണ്‌ കുന്നിന്റെ കിടപ്പെങ്കിലും കുന്നിന്‌ മുകളിലെ റവന്യൂഭൂമിയും നരിമടയും ചോലക്കാടും ഉള്‍പ്പെടുന്ന പ്രധാനസ്ഥലങ്ങളെല്ലാം പോര്‍ക്കുളം പഞ്ചായത്ത്‌ അതിര്‍ത്തിക്കുള്ളിലാണ്‌. ആദ്യകാലത്ത്‌ മണ്ണ്‌ എടുപ്പ്‌ ഏറെ നടന്നതും ഈ പഞ്ചായത്ത്‌ പരിധിയില്‍ നിന്നുതന്നെ. &lt;br /&gt;&lt;br /&gt;ആന്തമാന്‍ ദിനങ്ങളും കല്‍ക്കട്ടാ ജീവിതവുമൊക്കെ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ്‌ കൊളമ്പുക്കാരന്‍ ചെറുതുരുത്തി വേലപ്പേട്ടന്റെ മകനും കഥാകൃത്തുമായ സി. വി. ശ്രീരാമന്‍ പോര്‍ക്കുളം പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്‌. 1979 ലെ പഞ്ചായത്തിലക്ഷനില്‍ കൊങ്ങുണൂര്‍ വാര്‍ഡില്‍ നിന്ന്‌ ജയിച്ച്‌ വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്സ്‌ കുത്തക തകര്‍ത്ത്‌ പഞ്ചായത്തു പ്രസിഡന്റായ സി.വി. പിന്നീട്‌ ചെറിയൊരു ഇടവേളയൊഴിച്ച്‌ 17 വര്‍ഷക്കാലം പോര്‍ക്കുളം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S4YIQpz-x1I/AAAAAAAAAV0/zTz2R72KHqE/s1600-h/4.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" kt="true" src="http://1.bp.blogspot.com/_OpC9UW6OapA/S4YIQpz-x1I/AAAAAAAAAV0/zTz2R72KHqE/s200/4.jpg" width="156" /&gt;&lt;/a&gt;&lt;/div&gt;ജനകീയാസൂത്രണത്തിനുമുന്‍പുള്ള കാലം. വീട്ടു നികുതിക്കുപുറമെ വരുമാനമെന്ന്‌ പറയാന്‍ ആകെയുള്ളത്‌ പഞ്ചായത്തിലെ ഏക സിനിമാതിയ്യറ്ററില്‍ നിന്നുള്ള നികുതി മാത്രം. വരുമാനമില്ലാത്തതുകൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണവുമില്ല. വല്ലപ്പോഴും കടമ്പക്കളൊക്കെ കടന്ന്‌ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഫണ്ടുകളെത്തിയെങ്കിലായി. അതുകൊണ്ടുതന്നെ സാഹിത്യപ്രവര്‍ത്തനവും, വക്കീല്‍ പണിയും കൃഷിയും പൊതുജീവിതത്തോടൊപ്പം കൊണ്ടുപോകാന്‍ സി.വി.ക്കായി. അക്കാലത്താണ്‌ കുന്നത്തെ മണ്ണെടുപ്പ്‌ ശക്തമാകുന്നതും വിഷയം സി.വി.യ്‌ക്ക്‌ മുന്നിലെത്തുന്നതും. പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കളും മണ്ണ്‌ കച്ചവടത്തിലുണ്ടായിരുന്നു. ഒരു തൊഴില്‍ പ്രശ്‌നം എന്ന രീതിയിലും പാര്‍ട്ടി അതിനെ കണ്ടിരുന്നു. മണ്ണെടുപ്പ്‌ വരുത്തിവെയ്‌ക്കുന്ന നാശത്തെക്കുറിച്ച്‌ സാധാരണജനങ്ങളും അന്ന്‌ അജ്ഞ്‌നരായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമൊന്നും സി. വി. യ്‌ക്ക്‌ വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. പിന്നീട്‌ മണ്ണെടുപ്പ്‌ രൂക്ഷമായതൊടെ പാര്‍ട്ടിയെ കാത്തുനില്‍ക്കാതെ തന്നെ സി. വി. ഇതിനെതിരെ രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളെയും പരാതികളെയും തുടര്‍ന്ന്‌ കുറച്ചുകാലം മണ്ണെടുപ്പ്‌ പൂര്‍ണ്ണമായി നിലച്ചു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S4YJfbv44OI/AAAAAAAAAWE/_9ZXlJcMnqE/s1600-h/5.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" kt="true" src="http://2.bp.blogspot.com/_OpC9UW6OapA/S4YJfbv44OI/AAAAAAAAAWE/_9ZXlJcMnqE/s400/5.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;(ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌) &lt;/div&gt;&lt;br /&gt;പക്ഷെ ഇടവേളയുടെ ദൈര്‍ഘ്യം കുറവായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെയായി പിന്നീട്‌ മണ്ണെടുപ്പ്‌. മണ്ണ്‌ കോണ്‍ട്രാകട്ടര്‍മാരില്‍ എല്ലാ രാഷ്ടീയകക്ഷികളിലും പെട്ടവരുണ്ടായിരുന്നു. ഇടതു - വലതു ശക്തികള്‍ക്ക്‌ ബദലായി സ്ഥലത്തെ വര്‍ഗ്ഗീയപാര്‍ട്ടി വളര്‍ന്നു വന്നതുതന്നെ ഒരു മണ്ണുകരാറുകാരനന്റെ പിന്‍ബലത്തിലായിരുന്നു. കല്ലഴി കുന്നത്തെ മണ്ണിന്റെ നിറത്തിന്‌ ചുവപ്പിനോടാണോ കാവിയോടാണോ കൂടുതല്‍ ചേര്‍ച്ച എന്ന്‌ തമാശയായി ചോദിക്കാറുണ്ട്‌ ഇന്നാട്ടുകാര്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-1440649248958745218?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/1440649248958745218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/02/blog-post_24.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1440649248958745218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1440649248958745218'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/02/blog-post_24.html' title='മണ്ണിന്റെ നിറവും കൊടികളുടെ നിറങ്ങളും'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/S4YItR1gXgI/AAAAAAAAAV8/Jkl-noXqKzE/s72-c/1.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-6426427958850937005</id><published>2010-02-06T20:08:00.000-08:00</published><updated>2010-02-06T20:21:47.825-08:00</updated><category scheme='http://www.blogger.com/atom/ns#' term='മാതൃഭൂമി'/><category scheme='http://www.blogger.com/atom/ns#' term='ബ്ലോഗന'/><title type='text'>നോങ്ങല്ലൂര്‍ രേഖകള്‍ മാതൃഭൂമി ബ്ലോഗനയില്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ - ജനുവരി 31 - ഫെബ്രുവരി 6&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S246xelrtBI/AAAAAAAAAUw/0X_Rj8QTf_I/s1600-h/Blogana+1+of+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" kt="true" src="http://1.bp.blogspot.com/_OpC9UW6OapA/S246xelrtBI/AAAAAAAAAUw/0X_Rj8QTf_I/s400/Blogana+1+of+2.jpg" width="286" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;പേജ്‌ 84 &lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S246ishNvEI/AAAAAAAAAUo/ZOTJVa375A4/s1600-h/Blogana+2+of+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" kt="true" src="http://4.bp.blogspot.com/_OpC9UW6OapA/S246ishNvEI/AAAAAAAAAUo/ZOTJVa375A4/s400/Blogana+2+of+2.jpg" width="277" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;പേജ്‌ 85 &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-6426427958850937005?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/6426427958850937005/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/02/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6426427958850937005'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6426427958850937005'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/02/blog-post.html' title='നോങ്ങല്ലൂര്‍ രേഖകള്‍ മാതൃഭൂമി ബ്ലോഗനയില്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_OpC9UW6OapA/S246xelrtBI/AAAAAAAAAUw/0X_Rj8QTf_I/s72-c/Blogana+1+of+2.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-6659374024009015889</id><published>2010-01-20T11:28:00.000-08:00</published><updated>2010-01-20T21:10:01.552-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'>നീര്‍ച്ചോല പോലെ കാലം...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S1dSwvKDJ-I/AAAAAAAAATA/BeVE0rYTlaM/s1600-h/papan-69-.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="263" mt="true" src="http://3.bp.blogspot.com/_OpC9UW6OapA/S1dSwvKDJ-I/AAAAAAAAATA/BeVE0rYTlaM/s400/papan-69-.jpg" width="400" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;&lt;em&gt;ഫോട്ടോ : പി. വി. പത്മനാഭന്‍&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;em&gt;&lt;strong&gt;(ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും - തുടര്‍ച്ച)&lt;/strong&gt;&lt;/em&gt;&lt;br /&gt;സത്യത്തില്‍ ഇത്‌ കല്ലഴിക്കുന്നിന്റെ മാത്രം കഥയല്ല. കേരളത്തിലെ എല്ലാ ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ക്കും പറയാനുള്ളത്‌ ഈ കഥകളൊക്കെതന്നെയാണ്‌. &lt;br /&gt;&lt;br /&gt;പഴയ ഭൂപ്രഭുക്കളുടെ കൈയ്യിലുള്ള ചെറുകാടായിരുന്നു ഈ കുന്ന്‌ ആദ്യം. താഴത്തെ ക്ഷേത്രവും ചോലക്കാടും പരിസരവും കിള്ളിമംഗലം മനക്കാരുടെ മേല്‍നോട്ടത്തിലുള്ള ബ്രഹ്മസ്വം ഭൂമിയും. കുന്നത്തെ കാട്‌ പിന്നീട്‌ പറങ്ങിമാവിന്‍ തോട്ടത്തിന്‌ വഴിമാറി. ശേഷിക്കുന്ന സ്ഥലത്ത്‌ ഞാവലുകള്‍ വളര്‍ന്നു. എങ്കിലും നരിയും കുറുക്കനും മുയലും മയിലും മുള്ളന്‍പന്നിയും അടങ്ങുന്ന ഒരു ജന്തുജാലം ഇവിടെ ജീവിച്ചുപോന്നു. കശുവണ്ടി പറക്കാനും കാലിമേക്കാനുമായി നാട്ടുകാരും ഒറ്റയ്‌ക്കും തെറ്റയ്‌ക്കുമായി കുന്നുകയറി. അതിനിടയില്‍ സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ കൊച്ചിരാജ്യത്തുമെത്തി. തണത്തറപാലം കടന്നുവരുന്ന മലബാറുകാരായ രാഷ്ടീയപ്രവര്‍ത്തകര്‍ക്ക്‌ ഈ കുന്ന്‌ അഭയമൊരുക്കി. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S1dWpZzTdbI/AAAAAAAAATI/jxjghhQv0KE/s1600-h/B.JPG" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="300" mt="true" src="http://2.bp.blogspot.com/_OpC9UW6OapA/S1dWpZzTdbI/AAAAAAAAATI/jxjghhQv0KE/s400/B.JPG" width="400" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: right;"&gt;&lt;em&gt;ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;&lt;/div&gt;കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വരവിനും പഴയ കോഴിക്കോട്‌ സാമൂതിരിയുടെ പണ്ഡിത സദസ്സിലെ അംഗങ്ങളായിരുന്ന പയ്യൂര്‍ പട്ടേരിമാരുടെ പിന്‍മുറക്കാര്‍ വരെ കമ്മ്യൂണിസ്റ്റുകളാകുന്നതിനും ഈ കുന്ന്‌ സാക്ഷിയായി. ക്ഷേത്രപ്രവേശനവും അയിത്തോച്ചാടനവും കിടങ്ങുര്‍ കോവിലിന്റെ സ്ഥാപനവും ഇയ്യാല്‍ കുറിയേടത്തുമനയ്‌ക്കലെ സ്‌മാര്‍ത്തവിചാരവും ഈ കുന്നിന്‌ ചുറ്റും അരങ്ങേറി. കാലത്തിന്റെ കുത്തെഴുക്കില്‍ ചെവ്വന്നൂര്‍ സഭാമഠം എന്ന വൈദിക പഠനകേന്ദ്രത്തിന്റെ പഴയ പ്രധാന്യം കുറഞ്ഞു. കടവല്ലൂര്‍ അന്യേന്യം നിലച്ചു. പുതിയ വിദ്യാലയങ്ങള്‍ വന്നു. ജന്മിയുടെയും കുടിയാന്റെയും നമ്പൂതിരിയുടെയും പുലയന്റെയും കുട്ടികള്‍ പതുക്കെ ഒരു ബഞ്ചില്‍ തന്നെയിരുന്ന്‌ പഠിക്കാന്‍ തുടങ്ങി. മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞുവന്നു. പിന്നീട്‌ എൈക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളായി. കെ.പി . കേശവമോനോനും മാധവന്‍ നായരും ചേര്‍ന്ന്‌ തുടങ്ങി വെച്ച മാതൃഭൂമിയെ മുന്നോട്ട്‌ നയിക്കുക എന്ന മഹാദൗത്യമേറ്റെടുത്ത്‌ അയ്യപ്പത്ത്‌ കൃഷ്‌ണനായര്‍ കോഴിക്കോട്ടേക്ക്‌ യാത്രയായി. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S1dXXpLfGjI/AAAAAAAAATQ/BaqY-Gr3mq0/s1600-h/A.JPG" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="300" mt="true" src="http://3.bp.blogspot.com/_OpC9UW6OapA/S1dXXpLfGjI/AAAAAAAAATQ/BaqY-Gr3mq0/s400/A.JPG" width="400" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;em&gt;ഫോട്ടോ : വിജീഷ്‌ സുദേവ്‌&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;ഇന്ത്യയുടെ സ്വാതന്ത്ര്യം വിളംബരം ചെയ്‌തുകൊണ്ട്‌ കൊടവംപറമ്പില്‍ മാധവേട്ടന്റെ നേതൃത്വത്തില്‍ വരിവെച്ച്‌ കടന്നു പോയ കോണ്‍ഗ്രസ്സ്‌ പഥയാത്രയേയും ഈ കുന്ന്‌ കണ്ടു. എൈക്യ കേരളത്തിന്‌ പിന്നേയും കാത്തിരിക്കേണ്ടി വന്നു. പ്രതീക്ഷകള്‍ വാനത്തോളമുയര്‍ത്തി ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ. ഭൂപരിഷ്‌ക്കരണനിയമവും വിദ്യാഭാസ ബില്ലും. നോങ്ങല്ലൂര്‍ പാടത്തും കൂലികൂടുതലിനുവേണ്ടി സമരം നടന്നു. കൊയ്‌ത്ത്‌ മുടങ്ങി. "ഞങ്ങളെ തല്ല്യല്‍ ഞങ്ങളും തല്ലും" എന്ന മുദ്രാവാക്യം ഉശിരോടെ തൊഴിലാളികള്‍ ഏറ്റുവിളിച്ചു. പാര്‍ട്ടി സെല്‍ഭരണം നടത്തുന്നു എന്ന ആരോപണം ഇവിടെയും ഉയര്‍ന്നു. പിന്നീട്‌ വന്ന വിമോചനസമരത്തെ പിന്തുണക്കാന്‍ ഇവിടുന്നും ആളുണ്ടായി. ജന്മിത്തത്തിന്റെ തകര്‍ച്ചയോടെ ക്ഷേത്രങ്ങള്‍ ആളനക്കമില്ലാതെ കിടന്നു. ചിറയിലെ അമ്പലം ഭ്രാന്തന്‍ ശങ്കരന്റെ താവളമായി. എഴുപതുകളില്‍ വീണ്ടും ഭൂപരിഷ്‌ക്കരണം. ഒരു ബ്രാഹ്മണിക്കല്‍ വില്ലേജല്ലാതായിരുന്നതുകൊണ്ടുതന്നെ പ്രബലരായ അബ്രാഹ്മണ ഭൂവുടമകളും ഇതിനുചുറ്റുമുള്ള ഗ്രാമങ്ങളിലുണ്ടായിരുന്നു. അവരുടെ ഭൂമിയും മിച്ചഭൂമികളായി. റബ്ബര്‍ തോട്ടങ്ങളെ മിച്ചഭൂമിയില്‍ നിന്ന്‌ ഒഴിവാക്കിയതുകൊണ്ട്‌ അയ്‌പ്‌ പാറമേലിനെയും കൊടവംപറമ്പില്‍ സത്യഭാമയേയും പോലുള്ള ഭൂവുടമകള്‍ ജന്മികളായി തന്നെ തുടര്‍ന്നു. മരത്തംകോടിനും കിടങ്ങൂരിനും ചിറമനേങ്ങാടിനും ഇടയ്‌ക്ക്‌ കിടന്നിരുന്ന 120 എക്കറോളം വരുന്ന കാട്ടാമ്പക്കാരന്റെ മാട്ടം മിച്ചഭൂമിയായി. അക്കിക്കാവ്‌ താന്തിരുത്തിയിലും, നോങ്ങല്ലൂര്‍ തെക്കെമാട്ടത്തിലും, ചിറമനേങ്ങാട്‌ കൈതക്കുന്നിലും, പരുവക്കുന്നത്തും കോളനികള്‍ വന്നു. ഒപ്പം കല്ലഴിക്കുന്നിന്റെ പടിഞ്ഞാറേ കുന്നത്തും. ശേഷിക്കുന്ന കുന്ന്‌ ഭൂവുടമകളുടെ കൈയ്യില്‍ നിന്നും ഏറ്റെടുത്ത്‌ വിമുക്തഭടന്‍മാര്‍ക്കായി പതിച്ചുകൊടുത്തു. അവരാരും ആ മണ്ണില്‍ വാസമുറപ്പിച്ചില്ല. ഗുഹയും പരിസരവുമടങ്ങുന്ന രണ്ടര ഏക്കറോളം ഭൂമി മാത്രം സര്‍ക്കാരിന്റെ കൈവശം വന്നു. മരങ്ങളത്രയും മുറിച്ച്‌ പോയി കല്ലഴിക്കുന്ന്‌ ഒരു മൊട്ടക്കുന്നായി മാറുന്നതും അക്കാലത്താണ്‌. വാഴയും കപ്പയുമൊക്കെ കൃഷി ചെയ്‌തിരുന്ന കക്കാട്‌ അപ്പുനായരെപ്പോലുള്ള കര്‍ഷകര്‍ കുന്നിറങ്ങി.&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S1dXtHgachI/AAAAAAAAATY/A_YM7xsIPKQ/s1600-h/Kerala2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="237" mt="true" src="http://4.bp.blogspot.com/_OpC9UW6OapA/S1dXtHgachI/AAAAAAAAATY/A_YM7xsIPKQ/s400/Kerala2.jpg" width="400" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ചിറയിലെ ചോല പോലെ കാലം പിന്നെയും ഒഴുകി നീങ്ങി. പാറേമ്പാടത്ത്‌ വായനശാലവന്നു. വൈകുന്നേരങ്ങളില്‍ വായനശാലയില്‍ നിന്ന്‌ പുസ്‌തകമെടുത്ത്‌ മടങ്ങും വഴി നാട്ടിലെ ചെറുപ്പക്കാര്‍ കുന്ന്‌ കയറാരുണ്ടായിരുന്നു. അവിടെ പുല്ലില്‍ വട്ടം കൂടിയിരിക്കുമ്പോള്‍ നാട്ടുവര്‍ത്തമാനത്തോടൊപ്പം കലയും സംസ്‌ക്കാരവും സാഹിത്യവും ചര്‍ച്ചകളില്‍ വന്നു. വസന്തത്തിന്റെ ഇടിമുഴക്കം കേരളത്തിലും കേട്ടുതുടങ്ങിയ കാലത്ത്‌ അതിന്റെ അനുയായികളും ഈ കുന്നത്തെ സദസ്സുകളില്‍ നിന്നുണ്ടായി. ന്യുസ്‌ പേപ്പറില്‍ ചുവന്നചായം കൊണ്ടെഴുതിയ ജനകീയ സാംസ്‌ക്കാരികവേദിയുടെ പോസ്‌റ്ററുകളുടെ പിറവി ഇവിടെനിന്നായിരുന്നു. മുകുന്ദന്റെ 'ദല്‍ഹി ' ക്കാലത്ത്‌ അസ്‌തിത്ത്വദുഖത്തിന്‌ ഇവിടെയും പിന്‍മുറക്കാരുണ്ടായി കുന്നിന്‍പ്പുറത്ത്‌ പുകച്ചുരുളുകളിലൂടെ മായികലോകത്തേക്കെത്തിയ ചിലര്‍ മാനം നോക്കിക്കിടന്നു. വിജാതീയ പ്രണയത്തിന്റെ ദുരന്തപര്യവസാനിയായ ചില രംഗങ്ങള്‍ക്കും ഈ കുന്ന്‌ സാക്ഷിയായി അക്കാലത്ത്‌. പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍ക്ക്‌ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നാടങ്ങള്‍ എഴുതി അവതരിപ്പിച്ചു. നാട്ടിലെ ചെറുബാല്യക്കാരായിരുന്ന രത്‌നാകരനും, ബാഹുലേയനും, പ്രഭാകരനുമൊക്കെ നോങ്ങല്ലൂരിന്റെ നാടക താരങ്ങളായി. വി. സാംബശിവനും കെടാമംഗലം സദാനന്ദനും പോലുള്ള കാഥികര്‍ അകതിയൂര്‍ ദേവീവിലാസം സ്‌ക്കൂള്‍ മൈതാനിയിലെ പുരുഷാരത്തെ ഇളക്കിമറിച്ചു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S1dY30HbSnI/AAAAAAAAATo/yb7784Md67c/s1600-h/12.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="300" mt="true" src="http://4.bp.blogspot.com/_OpC9UW6OapA/S1dY30HbSnI/AAAAAAAAATo/yb7784Md67c/s400/12.jpg" width="400" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;em&gt;ഫോട്ടോ : വിനീത്‌ നായര്‍&lt;/em&gt; &lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;സാമ്പത്തികജീവിതവും ഇതോടൊപ്പം മാറുകയായിരുന്നു. കരഭൂമിയ്‌ക്ക്‌ വിലകുറവായിരുന്ന അന്ന്‌ പാടത്തിനായിരുന്നു വില. അതിനിടയിലാണ്‌ ഭക്ഷ്യക്ഷാമം വരുന്നത്‌. ഓരോകര്‍ഷകനും സൂക്ഷിയ്‌ക്കാവുന്ന നെല്ലിന്‌ പരിധിവന്നു. കൂടുതലുള്ള നെല്ല്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. പാട്ടത്തിക്കാരനും (വില്ലേജ്‌ ഓഫീസര്‍) സഹായികളും പറയും ചാക്കുമായി നാട്ടിലിറങ്ങി. അറകളും പത്തായങ്ങളും തുറന്ന്‌ നെല്ല്‌ പുറത്തെടുത്തു. കൊട്ടാരപ്പാട്ട്‌ ബാലകൃഷ്‌ണനെപ്പോലുള്ള ചിലര്‍ക്കെതിരെ വില്ലേജ്‌ ഓഫീസറെ കൈയ്യേറ്റം ചെയ്‌ത കുറ്റത്തിന്‌ കേസുവന്നു. കരഭൂമികളിലും നെല്‍കൃഷി തുടങ്ങി. പിന്നെ ഹരിതവിപ്ലവത്തിന്റെ വരവായി. കീടനാശിനികളുടെ കുത്തൊഴുക്കില്‍ പാടങ്ങളില്‍ തവളകളും മീനും നീര്‍ക്കോലിയും ചത്തുമലച്ചു കിടന്നു. അവയെ തിന്ന പരുന്തും കഴുകനും അടക്കമുള്ള പക്ഷികളുടെ കുലം മുടിഞ്ഞു. കറുകപ്പുല്ല്‌ തിന്നാനെത്തിയ മുയലുകള്‍, മീനിനെ തിന്ന കുറുക്കന്‍മാര്‍ ഒക്കെ പലയിടത്തുമായി ചത്തുകിടന്നു. കാലം പിന്നെയും കടന്നുപോയി ഭക്ഷ്യക്ഷാമം പഴംകഥയായി. അരിയ്‌ക്ക്‌ വില കുറഞ്ഞു. അതിനിടയില്‍ തന്നെ ഗള്‍ഫ്‌ പണത്തിന്റെ വരവും തുടങ്ങിയിരുന്നു. ക്രമേണ ഭൂമി കൃഷിയിക്കുള്ള വസ്‌തു എന്നതില്‍ നിന്ന്‌ മാറി കച്ചവടത്തിനുള്ള ചരക്കായി തീര്‍ന്നു. പെരുമ്പിലാവ്‌ കാലി ചന്തയിലെ തിരക്ക്‌ കുറഞ്ഞുതുടങ്ങി. ഗ്രാമങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും ഗള്‍ഫുകാരും കച്ചവടക്കാരുമടങ്ങുന്ന പുതിയ മധ്യവര്‍ഗ്ഗം പതുക്കെ നഗരങ്ങളിലേയ്‌ക്ക്‌ കുടിയേറി. ഈ മാറ്റം ഇവിടെയും കണ്ടുതുടങ്ങി. കുന്നംകുളത്തിനും അക്കിക്കാവിനുമിടയില്‍ ഹൈവേക്കിരുപുറവുമായി കിടക്കുന്ന ഭൂമി മണ്ണിട്ട്‌ നികത്തി വീടുവെയ്‌ക്കാമെന്ന്‌ ചിലര്‍ കണ്ടെത്തി. തൊട്ടപ്പുറത്തുള്ള കരഭൂമി വാങ്ങേണ്ടുന്നതിന്റെ പകുതി ചിലവില്‍ കാര്യം നടക്കും. സ്വാഭാവികമായും കണ്ണ്‌ കല്ലഴിക്കുന്നിലേയ്‌ക്ക്‌ നീണ്ടു. മറ്റുനിര്‍മ്മാണമേഖലകള്‍ സജീവമായതോടെ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും കൂലിച്ചിലവ്‌ ഏറിയതും കൃഷിയ്‌ക്ക്‌ വന്ന മാന്യതക്കുറവും മൂലം പാടങ്ങള്‍ തരിശായിതുടങ്ങിയത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. കമ്പിപ്പാരയും പിക്കാസും മണ്‍വെട്ടിയുമായി ഒരു ലോറി തൊഴിലാളികള്‍ ആദ്യമായി കുന്നുകയറിയെത്തി. അതോടെ നാട്ടില്‍ ഒരു പുതിയ തൊഴില്‍ സാധ്യതകൂടി തുറക്കുകയായിരുന്നു.&lt;br /&gt;&lt;/div&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-6659374024009015889?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/6659374024009015889/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/01/blog-post_20.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6659374024009015889'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6659374024009015889'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/01/blog-post_20.html' title='നീര്‍ച്ചോല പോലെ കാലം...'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/S1dSwvKDJ-I/AAAAAAAAATA/BeVE0rYTlaM/s72-c/papan-69-.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-2691169664159777618</id><published>2010-01-06T21:31:00.000-08:00</published><updated>2010-01-22T20:29:29.876-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'>പച്ചയിലെ നിറഭേദങ്ങള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S0VvoD91b-I/AAAAAAAAAR0/eKHqLRrC7k8/s1600-h/narimada.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;/a&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/S0V1xYI4wWI/AAAAAAAAASU/7PQPlgrfQxY/s1600-h/papan-80-.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ps="true" src="http://1.bp.blogspot.com/_OpC9UW6OapA/S0V1xYI4wWI/AAAAAAAAASU/7PQPlgrfQxY/s400/papan-80-.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;em&gt;ഫോട്ടോ : പി. വി. പത്മനാഭന്‍&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;strong&gt;&lt;em&gt;(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും...)&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;കല്ലായിക്കുന്ന്‌ എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്‌, കല്ലഴിക്കുന്ന്‌ എന്നും ചിലര്‍ വിളിച്ചു. ചിലര്‍ക്കിത്‌ നരിമടക്കുന്നായിരുന്നു. കലശമല എന്ന പേര്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നില്ല അന്നൊന്നും. ചുറ്റുമുള്ള സ്ഥലങ്ങളുടെ മോഹിപ്പിക്കുന്ന കാഴ്‌ച്ചയാണ്‌ കുന്നിന്റെ പ്രധാന ആകര്‍ഷണം പിന്നെ കുന്നിന്‍ മുകളിലെ വിശാലമായ തുറസ്സും അവിടത്തെ പുല്‍പ്പരപ്പും. മേഘങ്ങളൊഴിഞ്ഞ നേരത്ത്‌, കിഴക്ക്‌ കടങ്ങോടന്‍ മലനിരകള്‍ക്കപ്പുറത്ത്‌ നോക്കെത്താ ദൂരത്തോളം മലകളുടെ ശിഖരങ്ങള്‍ കാണാം. കിഴക്ക്‌ തെക്കായി കലാര്‍ണപ്പാടം, ചെവ്വന്നൂര്‍പാടം, അതിനുമപ്പുറം ചൂണ്ടല്‍പ്പാടം അതിനിടയിലൂടെ കുന്നംകുളം വടക്കാഞ്ചേരി റോഡ്‌. വടക്ക്‌ പടിഞ്ഞാറായി കുന്നംകുളം-കോഴിക്കോട്‌ റോഡ്‌ കടന്നുപോകുന്ന കമ്പിപ്പാലം അക്കിക്കാവ്‌ ഭാഗങ്ങള്‍. ഋതുക്കള്‍ മാറുന്നതിനനുസരിച്ച്‌ കാഴ്‌ച്ചകളും മാറും. ചിങ്ങം - കന്നി മാസങ്ങളില്‍ പച്ചപ്പിന്റെ ഒരു ലോകമാണ്‌ ചുറ്റിലും. താഴെയുള്ള പാടശേഖരങ്ങളിലൊക്കെ ഞാറ്‌ വളര്‍ന്ന്‌ വരുന്ന സമയം. പച്ചപരവതാനി വിരിച്ച പോലെയാകും പാടങ്ങള്‍. ധനു മകരം മാസങ്ങളിലെ പോക്കുവെയിലില്‍ സ്വര്‍ണ്ണനിറമാകും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്ക്‌. കരഭൂമിയിലൊക്കെ പച്ചപ്പ്‌ മാത്രമേകാണൂ. തൊടികള്‍ക്കുള്ളിലെ വീടുകള്‍ മരങ്ങള്‍ക്കുള്ളില്‍ നിന്ന്‌ പുറത്തുകാണാനാകില്ല. കുലച്ചപനകളും കട്ടയിട്ടമുളങ്കൂടുകളും പുത്തതേക്കുമരങ്ങളും പച്ചക്കുള്ളില്‍ നിറഭേദങ്ങള്‍ തീര്‍ക്കും.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/S0VwQq_W6nI/AAAAAAAAAR8/pOcPliGEDTc/s1600-h/vineeth.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" ps="true" src="http://4.bp.blogspot.com/_OpC9UW6OapA/S0VwQq_W6nI/AAAAAAAAAR8/pOcPliGEDTc/s320/vineeth.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: right;"&gt;&lt;br /&gt;&lt;em&gt;ഫോട്ടോ : വിനീത്‌ നായര്‍&lt;/em&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: right;"&gt;&lt;br /&gt;&lt;/div&gt;കുന്നിന്റെ വടക്കേചെരുവിലാണ്‌ കലശമല ചിറയില്‍ ശിവക്ഷേത്രം. അമ്പലത്തോട്‌ ചേര്‍ന്ന്‌ തന്നെ കുളവെട്ടിമരങ്ങള്‍ തിങ്ങിനിറഞ്ഞ കാവ്‌. അതിനിടയിലൂടെ ഒഴുകുന്നചോല. ഒരു കാലത്ത്‌ തികഞ്ഞ ചതുപ്പായിരുന്നു ഈ ചോല. മേയാന്‍ വിടുന്ന കാലികള്‍ പലപ്പോഴും ഈ ചതുപ്പില്‍ പെട്ട്‌ താഴുന്നതും പിന്നീട്‌ അവയെ വലിച്ചുകയറ്റാന്‍ ബുദ്ധിമുട്ടിയതും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. വാറ്റുചാരായം തയ്യാറാക്കിനുള്ള കോടയുടെ സൂക്ഷിപ്പ്‌ കേന്ദ്രം കുടിയായിരുന്നു ഇടക്കാലത്ത്‌ ഈ ചതുപ്പ്‌. കലശമല ക്ഷേത്രത്തെപ്പറ്റിയും ഒട്ടേറെ മിത്തുകളും പഴംകഥകളും നിലനില്‍ക്കുന്നുണ്ട്‌. അതിലൊന്ന്‌ അമ്പലത്തിലെ കുളത്തിന്‌ കടലുമായി ബന്ധമുണ്ടെന്നാണ്‌ ചില പ്രത്യേകദിവസങ്ങളില്‍ അമ്പലക്കുളത്തില്‍ കടല്‍ മത്സ്യങ്ങളെ കാണാറുണ്ടത്ര. കര്‍ക്കടകമാസത്തിലെ വാവിന്‌ ബലിയിടാനായി സമീപപ്രദേശത്തുനിന്നൊക്കെ ആളുകളെത്തുക ഇവിടേക്കാണ്‌. അന്ന്‌ തന്നെയാണ്‌ ചിറയിലെ ഉത്സവവും. നാട്‌ ചുട്ടുപൊള്ളുന്ന മീന-മേട മാസങ്ങളിലും ശീതികരിച്ച്‌ മുറിയിലെന്ന പോലെ സുഖകരമായ കാലാവസ്ഥയാണ്‌ ഈ ചോലക്കാട്ടില്‍. സമീപത്തെ വീട്ടുകാര്‍ വെള്ളമെടുക്കാനും കുളിക്കാനുമായി ഇവിടെ എത്തും. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/S0Vwvo5w7VI/AAAAAAAAASE/P3ns8CT3ZF8/s1600-h/papan-67-.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" ps="true" src="http://2.bp.blogspot.com/_OpC9UW6OapA/S0Vwvo5w7VI/AAAAAAAAASE/P3ns8CT3ZF8/s320/papan-67-.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;ഫോട്ടോ : പി. വി. പത്മനാഭന്‍&lt;/em&gt;&lt;br /&gt;&lt;em&gt;&lt;br /&gt;&lt;/em&gt;കുന്നത്ത്‌ കണ്ണാന്തളികള്‍ നിറയെ പൂത്തിരുന്ന ഒരു കാലത്തെ പറ്റി അകതിയൂര്‍ നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുറത്തിറക്കിയ സ്‌പന്ദനം എന്ന സ്‌മരണികയില്‍ മാധവന്‍ അയ്യപ്പത്ത്‌ ഏഴുതിയിരുന്നു. കുന്നിന്‌ നേരെ കിഴക്ക്‌ വശത്തുള്ള അയ്യപ്പത്ത്‌ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങള്‍. വീട്ടില്‍ നിന്ന്‌ കവുങ്ങിന്‍ പറമ്പിലൂടെ നേരെ കിഴക്കോട്ടിറങ്ങിയാല്‍ കലാര്‍ണ്ണപ്പാടം. ഈ കുന്നിനും പാടത്തിനും പരിസരത്തിനും തന്നെ എഴുത്തുകാരനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന്‌ തൃശ്ശൂര്‍ കോട്ടപ്പുറം രാഗമാലികപുരത്തെ ഇപ്പോഴത്തെ വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്‌ച്ചകളില്‍ അദ്ദേഹം പറയാറുണ്ട്‌. കണ്ണാന്തളിക്കും തുമ്പയ്‌ക്കും പുറമെ പേരറിയാത്ത ഒട്ടേറെ നാട്ടുപൂക്കളുടെ കലവറകൂടിയായിരുന്നു കുന്ന്‌. ഒരടിയോളം പൊന്തിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ല്‌ കാറ്റില്‍ ഇളകിആടും. കാറ്റിന്റെ ദിശ മാറുന്നതിനനുസരിച്ച്‌ അതിന്റെ നിറവും മാറി വരും. മഞ്ഞ്‌ വീണ പുല്ലില്‍ പുലര്‍വെയിലടിക്കുന്നത്‌ മനസ്സില്‍ നിന്ന്‌ മായാത്ത മറ്റൊരു കാഴ്‌ച്ചയാണ്‌. പക്ഷെ കാലം മാറിയതിനനുസരിച്ച്‌ കാഴ്‌ച്ചകളിലും മാറ്റം വന്നു. നരിമടക്ക്‌ തൊട്ടുതാഴെയായി തന്നെ കുന്നിടിച്ച്‌ കോണ്‍ക്രീറ്റ്‌ സൗദങ്ങള്‍ ഉയര്‍ന്നു. ചൊവന്നൂര്‍ പാടത്തെ റോഡിനിരുവശത്തും പാടം നികത്തി കെട്ടിടങ്ങള്‍ വന്നു. കുന്നുംകുളം കോഴിക്കോട്‌ ഹൈവേയിലും ഇതു തന്നെയായി സ്ഥിതി. കുന്നിന്റെ താഴ്‌വാരങ്ങളിലെ മണ്ണ്‌ തുരന്ന്‌ വിറ്റ്‌ പണമുണ്ടാക്കിതുടങ്ങി ചിലര്‍. ചിലഭാഗങ്ങളില്‍ വെട്ടുകല്‍ ഘനനം തുടങ്ങി. വേനലേറുന്നതൊടെ കരിഞ്ഞുണങ്ങുന്ന കുന്നിന്‍മുകളിലെ പുല്ല്‌ തീയ്യിട്ട്‌ നശിപ്പിക്കാനും ആളുണ്ടായി. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/S0V3DenuJdI/AAAAAAAAASc/TpGT3Yie7MY/s1600-h/mining.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" ps="true" src="http://3.bp.blogspot.com/_OpC9UW6OapA/S0V3DenuJdI/AAAAAAAAASc/TpGT3Yie7MY/s400/mining.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;em&gt;കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍ &lt;/em&gt;&lt;br /&gt;&lt;/div&gt;&lt;em&gt;&lt;br /&gt;&lt;/em&gt;സ്‌പ്‌ന്ദനത്തില്‍ തന്നെ മാധവന്‍ അയ്യപ്പത്ത്‌ ഇങ്ങനെ എഴുതി " വഴി തെളിഞ്ഞു വളര്‍ച്ചയ്‌ക്ക്‌ സൗകര്യങ്ങള്‍ നിരന്നു. ഊരുണര്‍ന്നു. ചെറുപ്പക്കാര്‍ക്ക്‌ ഉണര്‍വ്വും ഉശിരും ഒരുമയും കൂടി. കേയ്‌ക്ക്‌ മുറിച്ചെടുക്കും പോലെ കുന്ന്‌ മുറിച്ചുമാറ്റുന്നത്‌ തടയായില്ല". ഒരു മാഫിയാപ്രവര്‍ത്തനം എന്ന രീതിയിലൊന്നുമായിരുന്നില്ല ഇവിടത്തെ മണ്ണെടുപ്പും കല്ലുവെട്ടും തുടങ്ങിയത്‌. അന്ന്‌ കുന്നംകുളം അക്കിക്കാവ്‌ റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ കുന്നംകുളം മുതലാളിമാരുടെ പാടങ്ങളായിരുന്നു. ഇടയിലൊരു പാറേമ്പാടം അങ്ങാടി, പിന്നീട്‌ വീണ്ടും പാടം കമ്പിപ്പാലം വരെ. പാടം പതുക്കെ കരയായി തുടങ്ങിയതൊടെയാണ്‌ കുന്ന്‌ ഇവിടെയും ലോറി കാത്ത്‌ നില്‍ക്കാന്‍ തുടങ്ങിയത്‌.&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-2691169664159777618?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/2691169664159777618/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2010/01/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2691169664159777618'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/2691169664159777618'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2010/01/blog-post.html' title='പച്ചയിലെ നിറഭേദങ്ങള്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_OpC9UW6OapA/S0V1xYI4wWI/AAAAAAAAASU/7PQPlgrfQxY/s72-c/papan-80-.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-842995350043467772</id><published>2009-12-20T06:16:00.000-08:00</published><updated>2010-02-09T06:11:42.296-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'>ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും......</title><content type='html'>&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/Sy5E7ATV_AI/AAAAAAAAARA/RVJIh1_ytBM/s1600-h/nongalloor.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_OpC9UW6OapA/Sy5E7ATV_AI/AAAAAAAAARA/RVJIh1_ytBM/s320/nongalloor.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;span style="font-family: Meera; font-size: medium;"&gt;ഒരു രാത്രികൊണ്ട്‌ ഒരായിരം കിണറുകുത്താനായരുന്നു ഭൂതത്താന്‍മാരുടെ പരിപാടി. പണി തുടങ്ങിയപ്പോഴേക്കും കോഴികൂവി. ആദ്യം ഒന്ന്‌ പുറകെ ദേശത്തെ കോഴികളൊക്കെ. സൂര്യനുദിക്കാറായെന്ന്‌ കരുതി പണിപാതിവഴിക്കിട്ട്‌ ഭൂതഗണങ്ങള്‍ ഓടിപ്പോയി. ജേഷ്ടാനുജത്തിമാരായ രണ്ട്‌ തട്ടകത്തെ പരദേവതകള്‍ തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തിന്റെ ബാക്കിപത്രമായിരുന്നു ഈ കിണറുകുഴിക്കല്‍ യജ്ഞനം. അന്നത്തെ വെളിച്ചപ്പാടായിരുന്ന രൈരുനായരാണത്ര ആദ്യം കോഴിയുടെ സ്വരത്തില്‍ കൂവിയത്‌. കാടക്കണ്ണന്‍ പാറമേല്‍ അസ്യഖ്യം ദ്വാരങ്ങളുമായി നില്‍ക്കുന്ന നോങ്ങല്ലൂര്‍ പാടത്തിനുനടുവിലെ അരിപ്പകിണറുമാത്രമാണ്‌ അന്ന്‌ ഭൂതങ്ങള്‍ക്ക്‌ മുഴുമിക്കാനായത്‌. അന്നത്തെ ഭൂതഗണങ്ങളുടെ തലവന്റെതാണ്‌ നരിമടക്കുമുകളില്‍ കാണുന്ന കാലടി. മറ്റൊരു കാലുവെച്ചത്‌ കടങ്ങോട്‌ മല്ലന്റെ കുന്നത്‌ ഇടയില്‍ വടി കുത്തിയതാണത്ര ഒന്നര കോല്‌ മാത്രം വിസ്‌തീര്‍ണ്ണമുള്ള തിപ്പലശ്ശേരിയിലെ കിണര്‍. വീട്ടില്‍ നിന്ന്‌ നോങ്ങല്ലൂര്‍ പാടത്തേക്കിറങ്ങുന്ന താഴത്തെ പടിയുടെ കല്‍പ്പടവുകളിലിരുന്നാണ്‌ വേലായുധേട്ടന്‍ ഈ കഥകള്‍ പറയുക. &lt;br /&gt;&lt;br /&gt;ആടു കൃഷിയാണ്‌ വേലായുധേട്ടന്‌. ഒരു കാല്‌ പാദത്തിന്‌ മുകളില്‍ വെച്ച്‌ മുറിച്ചുകളഞ്ഞിരിക്കുന്നു. അര്‍ബുദമായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയാണ്‌ കാലുകൊത്തിയത്‌. അവിടെ വണ്ടിയുടെ റ്റിയൂബ്‌ കഷ്‌ണം ചൂടികയറുവെച്ച്‌ കെട്ടിയിരിക്കിക്കുന്നു. ഒറ്റ വടിയും കുത്തി ആടുങ്ങളെ തെളിച്ച്‌ എന്നും ഉച്ച തിരിഞ്ഞാല്‍ നോങ്ങല്ലൂര്‍ പാടത്തുണ്ടാകും വേലായുധേട്ടന്‍. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ കൊളമ്പിലായിരുന്നു. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലേബറായി. പട്ടാളക്കാര്‍ക്കുള്ള ക്യാമ്പ്‌ ഒരുക്കലും കിടങ്ങ്‌ കുഴിക്കലും വഴിവെട്ടലുമൊക്കെയായിരുന്നു ജോലി. വീട്ടുകാരുമായി വഴക്കിട്ട്‌ നാടുവിട്ടതാണ്‌, മദ്രാസിലെത്തി അന്നവിടെ പട്ടാളത്തിലേക്ക്‌ ആളെയെടുക്കുന്നു. മറക്കാനാവാത്ത ഒട്ടെറെ ഓര്‍മ്മകളുമായി രണ്ടുകൊല്ലത്തിന്‌ ശേഷം മടങ്ങി. കുന്നിനെക്കുറിച്ച്‌ വേറെയും നിരവധി കഥകള്‍ പറയാനുണ്ടായിരുന്നു വേലായുധേട്ടന്‌. ചിറയിലെ ഹനുമൊന്റ സാന്നിദ്ധ്യം. മുത്തപ്പനും പറങ്ങോടച്ചാച്ഛനും വേട്ടനായ്‌ക്കളോടൊപ്പം കുന്നിനു മുകളിലെ ഗുഹയായ നരിമടയിലെ നരിയെപിടിക്കാന്‍ പോയത്‌. നരി കുതറി തെറുപ്പിക്കാന്‍ നോക്കിയിട്ടും നഖത്തിന്‌ മാന്തിയിട്ടും വിടാതെ ചേക്കു എന്ന മുത്തപ്പന്റെ വളര്‍ത്തുനായ നരിയുടെ വലത്തെ ചെവികടിച്ച്‌ തൂങ്ങിക്കിടന്നത്‌. ഒടുവില്‍ നരിയെ ഇന്നത്തെ തിപ്പലശ്ശേരി പള്ളിക്കുളത്തിനടുത്തുവെച്ച്‌ തല്ലിക്കൊന്നത്‌. ഓരോ കഥകേള്‍ക്കുമ്പോഴും കുന്നുകയറണമെന്ന്‌ തോന്നും. പക്ഷെ കലാര്‍ണപാടത്തു നിന്നുള്ള ദൂരക്കാഴ്‌ച്ചക്കപ്പുറം ഒരു സ്വപ്‌നമായിതന്നെ കിടന്നു കുന്ന്‌ അന്നൊക്കെ. നോങ്ങല്ലൂര്‍ പാടത്ത്‌ നിന്ന്‌ നോക്കിയാല്‍ കുന്ന്‌ കാണാനാകില്ല. കലാര്‍ണപാടത്ത്‌ പണിക്കാരുള്ളപ്പോള്‍ അച്ഛനോടൊപ്പം പോകും അവിടെ നിന്ന്‌ നോക്കിയാല്‍ കുന്നിന്റെ കിഴക്കേ ചെരിവ്‌ കാണാം. കലാര്‍ണപാടത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ നരിമട രണ്ട്‌ തട്ടായാണ്‌ കാണുക. അന്നൊക്കെ കരുതിയിരുന്നത്‌. ഒന്നിന്‌ മുകളിലായി ഒന്ന്‌ എന്ന കണക്കില്‍ രണ്ടുഗുഹകളുണ്ടെന്നായിരുന്നു.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://1.bp.blogspot.com/_OpC9UW6OapA/Sy5FESi_PZI/AAAAAAAAARI/wDoTyv9BzD8/s1600-h/narimada.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="169" src="http://1.bp.blogspot.com/_OpC9UW6OapA/Sy5FESi_PZI/AAAAAAAAARI/wDoTyv9BzD8/s320/narimada.jpg" width="320" /&gt;&lt;/a&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: Meera; font-size: medium;"&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: right;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;span style="font-family: Meera; font-size: medium;"&gt;ഒടുവില്‍ ഒരു വേനലവധിക്ക്‌ അമ്മയുടെ വീട്ടില്‍ നിന്ന്‌ കുട്ടികളൊക്കെ വന്നപ്പോഴാണ്‌ കല്ലായിക്കുന്ന്‌ കയറുന്നത്‌, അവരോടൊപ്പം ഒരു ദിവസം രാവിലെ. ഞങ്ങള്‍ കുന്നത്തെത്തുമ്പോഴേക്കും പുറകെ അച്ഛനുമെത്തി. മുതിര്‍ന്നവരെ കൂട്ടാതെ പോന്നതിന്‌ കൂറേ ചീത്ത കേട്ടു. അന്ന്‌ കുന്നിന്റെ ചില ഭാഗങ്ങളിലെ വാറ്റും ചാരായവില്‍പ്പനയുമുണ്ടായിരുന്നത്ര. കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കൂളകള്‍ ഉപദ്രവിക്കുമെന്ന പേടികൊണ്ട്‌ ഓടികിതച്ച്‌ എത്തിയതായിരുന്നു അച്ഛന്‍. അച്ഛന്റെ കൂടെ കുന്നൊക്കെ നടന്നുകണ്ടു. ആദ്യമായായിരുന്നു ഇത്രയും ഉയരത്തില്‍. ഗുഹയും, കുന്നിനുമുകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളും, ഭൂതത്താന്റെ കാലടിയുമൊക്കെ മനസ്സില്‍ മായാതെ കിടന്നു. അധികകാലം കഴിയുന്നതിനുമുന്‍പേ അവിടെ സിനിമാക്കാരെത്തി - തൂവാനത്തുമ്പികള്‍ - കുന്നത്ത്‌ താല്‍ക്കാലികമായി ഒരു വീട്‌ കെട്ടിയുണ്ടാക്കി. മോഹന്‍ലാലും സുമലതയുമൊത്തുള്ള രംഗങ്ങള്‍. അന്ന്‌ വലിയ ആള്‍ക്കൂട്ടമായിരുന്നു കുന്നത്ത്‌. തിരക്ക്‌ നിയന്തിക്കാനാകാതെ പോലീസ്‌ ജനക്കൂട്ടത്തെ വിരട്ടിഓടിച്ചു. ഗുഹക്കുമുകളില്‍ നിന്ന്‌ താഴേക്ക്‌ വീണ്‌ ചിറമനേങ്ങാട്ടെ മുത്തുവാസുവിന്റെ കാലൊടിഞ്ഞു. പിന്നെ പതിവായി സിനിമാക്കാരെത്തി തുടങ്ങി. പൊന്തന്‍മാടയും ഭൂതകണ്ണാടിയും പോലെ കുന്നിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ഒട്ടേറെ സിനിമകള്‍. ഇന്നിപ്പോള്‍ സിനിമാക്കാര്‍ വന്നുപോകുന്നത്‌ ആരും അറിയാറുപോലുമില്ല.&lt;br /&gt;(തുടരും)&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-842995350043467772?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/842995350043467772/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/12/blog-post_20.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/842995350043467772'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/842995350043467772'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/12/blog-post_20.html' title='ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും......'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/Sy5E7ATV_AI/AAAAAAAAARA/RVJIh1_ytBM/s72-c/nongalloor.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-1699489987733873517</id><published>2009-12-02T03:44:00.000-08:00</published><updated>2009-12-02T04:38:17.372-08:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>ചിത്രമൂലയിലെ രാത്രി</title><content type='html'>&lt;a href="http://1.bp.blogspot.com/_OpC9UW6OapA/SxZSoo9OYHI/AAAAAAAAAQU/lmdEBm-qU2k/s1600-h/kuda+2.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" er="true" src="http://1.bp.blogspot.com/_OpC9UW6OapA/SxZSoo9OYHI/AAAAAAAAAQU/lmdEBm-qU2k/s400/kuda+2.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;( തുടര്‍ച്ച - വനസ്ഥലികളിലൂടെ )&lt;/strong&gt;&lt;br /&gt;വിശപ്പുകൊണ്ടായിരിയ്‌ക്കാം ഭക്ഷണത്തിന്‌ നല്ല രുചി തോന്നി. ചെറിയൊരു വിശ്രമത്തിന്‌ ശേഷം വീണ്ടും മല കയറ്റം. ആദ്യം ഗണപതി ഗുഹ പിന്നെ സര്‍വജ്ഞ പീഠം അതും കഴിഞ്ഞ്‌ ചിത്രമൂല വീണ്ടും തിരിച്ച്‌ സര്‍വജ്ഞപീഠത്തിലേക്ക്‌, അവിടെ രാത്രി തങ്ങാം അങ്ങിനെയൊക്കെയാണ്‌ ആലോചന. ലഘുഭക്ഷണങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ട്‌. വഴിക്കാഴ്‌ച്ചകള്‍ കണ്ടും കുടജാദ്രി മലനിരകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളില്‍ രമിച്ചുമുള്ള യാത്രയുടെ ഒടുവില്‍ സര്‍വജ്ഞപീഠത്തിലെത്തി. ചെറിയൊരു കല്‍മണ്ഡപം അവിടെ വെച്ചാണ്‌ ശങ്കരാചാര്യര്‍ തപസ്സിലൂടെ ജ്ഞാനം നേടിയതെന്ന്‌ വിശ്വാസം. സ്വഛന്ദവും പ്രശാന്തവുമായ അന്തരീക്ഷം. തെളിഞ്ഞകാറ്റും ദൂരക്കാഴ്‌ച്ചകളുടെ സമൃദ്ധിയും. തലേന്ന്‌ രാത്രി ആരോ സര്‍വജ്ഞപീഠപരിസരത്ത്‌ തങ്ങിയിരുന്നു. അടുപ്പുകൂട്ടിയതിന്റെയും ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടങ്ങളുണ്ട്‌ പരിസരങ്ങളില്‍. ഇളം കാറ്റേറ്റ്‌ സര്‍വജ്ഞപീഠത്തിനരികില്‍ കുറച്ചുനേരം. പിന്നെ ചിത്രമൂലയിലേക്ക്‌. മലമുകളിലെ പുല്‍പ്പരപ്പിലൂടെ കുറച്ച്‌നേരം നടന്ന്‌ പിന്നെ താഴേക്ക്‌ കുത്തനെയുള്ള ഇറക്കമിറങ്ങി വേണം ചിത്രമൂലയിലെത്താന്‍. &lt;br /&gt;&lt;br /&gt;ഒറ്റയടിപ്പാതയുടെ ഒരു വശം അഗാധമായ താഴ്‌ച്ചയാണ്‌. മണ്ണിടിഞ്ഞ ചിലയിടത്ത്‌ കുറ്റിച്ചെടികളില്‍ പിടിച്ചുവേണം മുന്നോട്ട്‌ നീങ്ങാന്‍. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലം പോലെയാകുന്നു ചിലയിടങ്ങളില്‍ യാത്രാപഥം. ചിലപ്പോഴൊക്കെ മടങ്ങിയാലോ എന്ന്‌ തോന്നും. മനോബലം കൊണ്ട്‌ മാത്രം മറികടക്കേണ്ട വഴിത്താര. കാരിക്കട്ടെയില്‍ നിന്ന്‌ കുടജാദ്രിയിലേക്കുള്ള യാത്ര ഇതിന്‌ മുന്‍പില്‍ നിസ്സാരമാകുന്നു. ഇത്രയും ദുര്‍ഘടമായ വഴിതാണ്ടിയാണ്‌ കോഴിക്കോട്ടുകാരി മീനാക്ഷിയമ്മ എല്ലാവര്‍ഷവും ഇവിടെയെത്തുന്നതും ദിവസ്സങ്ങളോളം ഈ കാടിനുള്ളിലെ ഈ ഗുഹയില്‍ തങ്ങി തപസ്സുചെയ്യുന്നതും. അവരുടെ മനസ്സിന്റെ ചെറുപ്പത്തിനും ബലത്തിനും മുന്‍പില്‍ നമിച്ചുപോകും നമ്മള്‍ ഈ വഴിപിന്നിടുമ്പോള്‍. ഒടുവില്‍ ചിത്രമൂല ഗുഹാമുഖത്തെത്തി. കുത്തനെയുള്ള മലനിരയിലെ ഒരള്ള്‌. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം പരന്നുകിടക്കുന്നു. യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ കോലമഹര്‍ഷി തപസ്സനുഷ്ടിച്ചതൊടെയാണ്‌ ഇവിടം പുരാണങ്ങളില്‍ ഇടം പിടിക്കുന്നത്‌. പിന്നീട്‌ ഒരു മലയാളി തപസ്സിനായി ഇവിടം തിരഞ്ഞെടുത്തു. ആദി ശങ്കരന്‍. ജ്ഞാനം കൊണ്ട്‌ ലോകം കീഴടക്കാനും ബൗദ്ധ ജൈന മതങ്ങള്‍ക്ക്‌ മുകളില്‍ വീണ്ടും ആര്യമതത്തിന്റെ വെന്നിക്കൊടി പാറിക്കാനും വേണ്ടി ഇറങ്ങിത്തിരിച്ച ശങ്കരന്‍ ഈ വനസ്ഥലിയുടെ വശ്യതയില്‍ ആകൃഷ്ടനായെന്ന്‌ കഥ. ധ്യാനത്തിന്‌ ഉത്തമമെന്ന്‌ വിശ്വസിക്കുന്ന ഇവിടെ മീനാക്ഷിയമ്മയെപ്പോലെ എപ്പോഴും ആരെങ്കിലുമൊക്കെ തങ്ങുന്നുണ്ടാകും. ഞങ്ങളവിടെ എത്തുമ്പോള്‍ കൊല്ലത്തുകാരന്‍ ഒരു സുരേന്ദ്രനായിരുന്നു അവിടത്തെ അന്തേവാസി. &lt;br /&gt;&lt;br /&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;ചെറിയൊരു വിഗ്രഹം പൂജക്കുള്ള പരിമിതമായ സാമഗ്രികള്‍. ഭക്ഷണം പാകം ചെയ്യാനായി രണ്ടുമൂന്നുപാത്രങ്ങള്‍. ചെറിയൊരു സഞ്ചി. ഒരു പായ തീര്‍ന്നു ഗുഹക്കുള്ളിലെ സാധനങ്ങള്‍. മുകളില്‍ നിന്ന്‌ ഒറ്റി വീഴുന്ന വെള്ളം ഗുഹയുടെ ഒരു വശത്തുകൂടി താഴേക്ക്‌ ഒലിച്ച്‌ പോകുന്നു. ഒരു കോണിലായി ചുള്ളിവിറക്‌ ശേഖരിച്ച്‌ വെച്ചിട്ടുണ്ട്‌. ക്ഷീണം തീര്‍ക്കാനായി ഗുഹാമുഖത്തിരുന്നു. ഇന്നിവിടെ തങ്ങാമെന്ന്‌ ആദ്യം പറഞ്ഞത്‌ സനീഷാണ്‌. സുരേന്ദ്രസ്വാമികള്‍ എതിരൊന്നും പറഞ്ഞില്ല. ഇടക്ക്‌ കര്‍ണ്ണാടക്കാരായ ഒരു ചെറിയ സംഘം ഗുഹയില്‍ വന്നുപോയി. നോക്കിയിരിക്കെ മുന്‍പിലെ വിശാലമായ മരത്തലപ്പുകളുടെ സമുദ്രത്തിനുമുകളില്‍ കോട പരന്നു. അതിനപ്പുറം ചക്രവാളത്തില്‍ ചുവപ്പുരാശിയും. അനിര്‍വചനീയമായ അനുഭൂതിയില്‍ മുഴുകിയിരിക്കെ പകല്‍ കടന്നു പോകുന്നതിനും രാത്രിക്കു മുകളില്‍ നിലാവു പരക്കുന്നതിനും ഞങ്ങള്‍ സാക്ഷികളായി. കാടിന്റ സ്വസിദ്ധമായ ശബ്ദങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. കുറച്ച്‌ അരിയും ശര്‍ക്കരയും ഇരിക്കുന്നുണ്ടെന്നും രാത്രിഭക്ഷണം പായസമാകാമെന്നും സ്വാമികള്‍ പറഞ്ഞു. ചുള്ളിക്കമ്പുകള്‍ വെച്ച്‌ അടുപ്പുകൂട്ടി അന്‍വറും സനീഷും പാചകം ആരംഭിച്ചു. പ്രശാന്തും സജീഷും ഞാനും ചേര്‍ന്ന്‌ പാഥേയങ്ങള്‍ പുറത്തെടുത്ത്‌ പങ്കുവെച്ചു. നേന്ത്രപഴം, അവില്‍, ബ്രഡ്‌, ഉണ്ണിയപ്പം, കായവറവ്‌, ചെറുപഴം, അവിലോസു പൊടി അങ്ങിനെ... പായസം എന്ന്‌ പറയാവുന്ന വിഭവവും അതിനിടയില്‍ തയ്യാറായി. താഴെ നിന്നു പറിച്ചെടുത്ത കാട്ടിലകളില്‍ അത്താഴം വിളമ്പി. ഒരുമിച്ചിരുന്നുള്ള ഭക്ഷണം. അതിനിടയില്‍ കാനനവാസത്തിന്റെ അനുഭവങ്ങളും കഥകളും സ്വാമി പങ്കുവെച്ചു. ഗുഹക്കു കുറച്ചുതാഴെ വരെ പുലി വരാറുണ്ടെന്നും ഇവിടെ നിന്നുള്ള വിളക്കുനോക്കി ഏറെ നേരം നിന്ന്‌ മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ചുറ്റുമുള്ള മറ്റ്‌ വന്യമൃഗങ്ങള്‍, ഗുഹക്കുളളില്‍ വന്നുപോകാറുള്ള പാമ്പുകള്‍, പിന്നെ ഗുഹാപരിസരത്തെ അത്ഭുതങ്ങള്‍ കഥകളില്‍ പലതിനും അവിശ്വസനീയതയുടെയും നിറക്കുട്ടുകഥുടെയും അകമ്പടിയുണ്ടായിരുന്നു. ചില കഥകള്‍ പ്രശാന്ത്‌ പോലും വിശ്വസിച്ചതായി തോന്നിയില്ല. ഗുഹക്കുള്ളില്‍ ഒന്നും പേടിക്കാനില്ലെന്നും പക്ഷെ ഉറക്കത്തില്‍ താഴെ വീഴാതെ നോക്കണമെന്നും സ്വാമികള്‍ പറഞ്ഞു. കാടിന്‌ മുകളില്‍ നിലാവ്‌ പെയ്‌തിറങ്ങുകയാണ്‌ ദൂരെ വെളിച്ചത്തിന്റെ ചെറു പൊട്ടുകള്‍ കാണുന്നുണ്ട്‌ മൂകാംബികയും മറ്റ്‌ ചെറു ഗ്രാമങ്ങളുമാണ്‌. മേഘങ്ങളൊഴിഞ്ഞ സമയത്ത്‌ ഉഡുപ്പിയിലെയും കുന്ദാപുരത്തിലെയും വരെ വെളിച്ചത്തിന്റെ പൊട്ടുകള്‍ ഇവിടെ നിന്ന്‌ കാണാം എന്ന്‌ പറയുന്നു. &lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;എല്ലാവരും പുറത്തെ വിശാലതയിലേക്ക്‌ നോക്കി നിശബ്ദരായി ഇരിക്കുകയാണ്‌. പ്രകൃതി ചിലപ്പോഴൊക്കെ മനുഷ്യനെ നിശ്ശബ്ദനാക്കും മറ്റു ചിലപ്പോള്‍ തത്ത്വജ്ഞാനിയും. നാളെ മൂകാംബിക വിടുകയാണ്‌ പറ്റിയാല്‍ ഉടുപ്പില്‍ കൂടി കയറണം. പിന്നെ നാട്ടിലേക്ക്‌ ഷിമോഗയും ജോഗ്‌ ഫാള്‍സും അടുത്ത യാത്രയിലാക്കാം കേരളീയം ഇറക്കേണ്ട സമയമായിരിക്കുന്നു ഇനിയും ഒട്ടേറെ പണികള്‍ ബാക്കികിടക്കുന്നു. &lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;ഇനി കിടക്കാം സ്വാമികള്‍ പറഞ്ഞു. ഗുഹയില്‍ 5 പേര്‍ക്ക്‌ ഒരുമിച്ച്‌ കിടക്കാന്‍ സ്ഥലമില്ല. സ്വാമി പുറകില്‍ പായ വിരിച്ചു. പെട്ടെന്ന്‌ പ്രശാന്തും തുടര്‍ന്ന്‌ സജീവും സനീഷും വിരി വിരിച്ചു അതു കണ്ടതൊടെ ഞാനും. അന്‍വര്‍ എറ്റവും അവസാനമായി. അവസാനം കിടക്കുന്ന ആള്‍ ഉറക്കത്തില്‍ ഒന്നുരുണ്ടാല്‍ താഴെയെത്തും. ഞാനെഴുനേറ്റ്‌ അന്‍വറിനെ ഇപ്പുറത്തേക്ക്‌ മാറ്റി. ഒരുമിച്ച്‌ മലകയറിയവരാണ്‌ പല അടുക്കളകളില്‍ നിന്നെത്തിയ പാഥേയങ്ങള്‍ പങ്കുവെച്ചവരാണ്‌. ഒരുമിച്ചിരുന്ന്‌ അത്താഴം കഴിച്ചവരാണ്‌. പക്ഷെ നിര്‍ണ്ണായകമായ ചില നിമിഷങ്ങളിലെ സ്വാര്‍ത്ഥത മറികടക്കാന്‍ എളുപ്പമല്ല മനുഷ്യമനസ്സിന്‌. നിലനില്‍പ്പിന്റെ ഇത്തരം ജീന്‍ ഗുണങ്ങളായിരിക്കാം അവന്റെ ജന്മത്തെ സമാനതകളില്ലാത്തതാക്കുന്നതും. വടക്കരെക്കുറിച്ച്‌ ഞങ്ങള്‍ സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരെന്ന്‌ പറയും. കുടജാദ്രിയാത്രയില്‍ തളര്‍ന്നിരുന്ന ഞങ്ങള്‍ക്ക്‌ വെള്ളം തന്ന്‌ കൂടെ കൂട്ടിയവര്‍ തന്നെയാണ്‌ ഇപ്പോള്‍ തിരക്കിട്ട്‌ സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയതും. &lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;പരുപരുത്ത പാറമേല്‍ വിരിച്ച വിരിപ്പില്‍ ഉറങ്ങാതെ കിടന്നു. മുണ്ടിനും അതിനുമുകളിലായി വീണ്ടും പുതച്ച പുതപ്പിനും തണുപ്പിനെ തടയാനാകുന്നില്ല. ഉറക്കത്തില്‍ താഴേക്ക്‌ ഉരുണ്ടു പോകാതിരിക്കാന്‍ സ്വാമി രണ്ടു കരിങ്കല്ലുകഷ്‌ണങ്ങള്‍ വെച്ച്‌ തന്നു അതിന്‌ പുറമെ ഞങ്ങളുടടെ രണ്ടു പേരുടെ ബാഗുകളും. എങ്കിലും പേടി തോന്നി. താഴെ മരങ്ങളുടെ നിഴലില്‍ ചുവന്ന കണ്ണുകള്‍ കാണുന്നുണ്ടോ, മഞ്ഞ്‌ വീണ്‌ നനഞ്ഞ കരിയിലകളില്‍ പതിഞ്ഞ കാലടികള്‍ അമരുന്നുണ്ടോ. ഉറക്കം വന്നില്ല. രണ്ടു ദിവസം മുന്‍പും ഗുഹക്കുതാഴെ വരെ പുലി വന്നിരുന്നു ഭാഗ്യമുണ്ടെങ്കില്‍ കാണാം. എന്ന്‌ സ്വാമികള്‍ പറഞ്ഞത്‌ ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. പിന്നെയെപ്പോഴൊ കണ്ണുകളടഞ്ഞു. പാത്രങ്ങള്‍ തട്ടിമറയുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. തലക്കുപുറകിലായി വെച്ച ടോര്‍ച്ചുതപ്പി ചാടി എഴുന്നേറ്റു. പാമ്പാണെന്ന്‌ മനസ്സ്‌ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഭക്ഷണം തേടി വരുന്ന എലികളാണ്‌ കിടന്നോളൂ സ്വാമികള്‍ ശാന്തനായി പറഞ്ഞു. &lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;ഉറക്കം വന്നില്ല. പുതപ്പും മുണ്ടും കൂടി വാരിപ്പുതച്ച്‌ ഗുഹാഭിത്തിയില്‍ ചാരിയിരുന്നു. മുന്‍പില്‍ കോടയൊഴിഞ്ഞ താഴ്‌വാരവും തെളിഞ്ഞ ആകാശവും കടലുപോലെ നിലാവിലങ്ങനെ പരന്നു കിടക്കുകയാണ്‌. കണ്ണിമവെട്ടാതെ നോക്കിയിരുന്നു ആ കാഴ്‌ച്ച. നിലാവും കാടും ആകാശവും ചേര്‍ന്ന്‌ ഒരുക്കിയ ഒരു മായാലോകമാണ്‌ മുന്‍പില്‍. ഞാനൊരു വിശ്വാസിയല്ല. ഒരു തീര്‍ത്ഥാടകനായല്ല സഞ്ചാരിയായാണ്‌ ഇവിടെ എത്തിയതും. പക്ഷെ ദൈവമെന്നൊന്നുണ്ടെങ്കില്‍ അത്‌ ഈ പ്രകൃതിയായിരിക്കും എന്ന്‌ എനിക്ക്‌ അപ്പോള്‍ തോന്നി. (നിലാവിന്‌ ഇത്രത്തോളം വശ്യതയും സൗന്ദര്യവുമുണ്ടെന്ന്‌ തിരിച്ചറിഞ്ഞതും അന്നാണ്‌. അന്നത്തെ ആ ഒരു നിലാവു തേടി കലശമലക്കുന്നത്തും നോങ്ങല്ലൂര്‍ പാടത്തും നിളയുടെ മണല്‍ പരപ്പിലും ഗോവന്‍ ബീച്ചുകളിലും ഉറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. ഇപ്പോള്‍ ബഹ്‌റിനിലും ആ നിലാവ്‌ തേടുന്നു. പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന മഹാഭാഗ്യം പോലെ അതെന്നെ കൈവിട്ടിരിക്കുന്നു. പക്ഷെ മനസ്സിപ്പോഴും 10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആ കാഴ്‌ച്ചയുടെ ഹാങ്ങ്‌ഓവറില്‍ തന്നെ). &lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;എത്രനേരം ആ കാഴ്‌ച്ചകണ്ടിരുന്നു എന്നോര്‍മ്മയില്ല. സ്വാമിയുടെ വിളികേട്ടാണ്‌ ഉണര്‍ന്നത്‌. "സമയം ബ്രഹ്മമുഹൂര്‍ത്തമായിരിക്കുന്നു. മൂകാംബികയില്‍ നട തുറക്കുന്ന സമയമാണ്‌. ചിത്രമൂലയുടെ ഗുഹാമുഖം പടിഞ്ഞാറോട്ടാണ്‌ മൂകാംബികയുടെ കിഴക്കേനടക്ക്‌ നേരഭിമുഖമായി. അതു കൊണ്ടു തന്നെ ഇവിടെ ദേവിക്ക്‌ മുഖമായിരുന്ന്‌ ധ്വാനിക്കാം". സ്വാമി ക്ഷണിച്ചു.&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;സ്വാമി പത്മാസനത്തിലമര്‍ന്നപ്പോഴും ഞാനാഇരുപ്പു തന്നെ തുടര്‍ന്നു. കാടിനു മുകളില്‍ പതുക്കെ പകലിന്റെ വരവറിഞ്ഞു തുടങ്ങി ആകാശത്തെ നിറക്കൂട്ടുകള്‍ മാറി മറയുന്നു. മഞ്ഞും മേഘങ്ങളും സൂര്യരശ്‌മികളും നിറങ്ങളും ചേര്‍ന്നുള്ള ജ്വാലവിദ്യ. പ്രഭാതത്തിലെ പ്രകൃതിയുടെ വര്‍ണ്ണവിസ്‌മയങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ അപ്പോഴേക്കും സുഹൃത്തുക്കളുമെത്തി. കോടക്കിടയിലൂടെ സൂര്യകിരണങ്ങള്‍ കാട്ടിലേക്കിറങ്ങുകയാണ്‌.&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;സുരേന്ദ്രസ്വാമികള്‍ക്ക്‌ ചെറിയൊരു സംഖ്യ കൊടുത്ത്‌ ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി. കാറ്റിലുടെയെത്തുന്ന കോട പലപ്പോഴും ചവിട്ടടികളെപ്പോലും മറയ്‌ക്കുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്രയുടെ ആയാസം തോന്നിയില്ല മടക്കത്തിന്‌. മുകളിലെത്തി. സര്‍വജ്ഞ പീഠവും പരിസരവും ഒരു ഛായാചിത്രം കണക്ക്‌ കോടയില്‍ കുളിച്ചു തന്നെ കിടക്കുന്നു. കുറച്ചകലെയായി ഒരു കാട്ടുകോഴിപറ്റം പുല്‍മേട്‌ മുറിച്ചുകടക്കുന്നുണ്ട്‌. ചിത്രമൂലയ്‌ക്ക്‌ മുന്‍പിലെ മായാ ലോകമായിരുന്നു അപ്പോഴും മനസ്സില്‍........&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;(അവസാനിച്ചു)&lt;br /&gt;&lt;/div&gt;&lt;div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-1699489987733873517?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/1699489987733873517/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/12/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1699489987733873517'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1699489987733873517'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/12/blog-post.html' title='ചിത്രമൂലയിലെ രാത്രി'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_OpC9UW6OapA/SxZSoo9OYHI/AAAAAAAAAQU/lmdEBm-qU2k/s72-c/kuda+2.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-6871727921982842404</id><published>2009-11-13T03:47:00.000-08:00</published><updated>2009-12-02T21:47:07.945-08:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>വനസ്ഥലികളിലൂടെ</title><content type='html'>&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://2.bp.blogspot.com/_OpC9UW6OapA/Sv1HKRndrxI/AAAAAAAAAPg/18u5uK4004A/s1600-h/kudajadri+4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_OpC9UW6OapA/Sv1HKRndrxI/AAAAAAAAAPg/18u5uK4004A/s320/kudajadri+4.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;span style="font-family: Meera; font-size: medium;"&gt;&amp;nbsp;&lt;span style="font-size: small;"&gt;ഫെബ്രുവരിയുടെ അവസാനത്തെ ഒരു ദിവസം ഉച്ച കഴിഞ്ഞാണ്‌ ഞങ്ങള്‍ മൂകാംബികയിലെത്തുന്നത്‌. ലോഡ്‌ജില്‍ ഭാരങ്ങളിറക്കിയതിനുശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട്‌ സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം, സോപ്പ്‌ ചിപ്പ്‌ കണ്ണാടി അവശിഷ്ടങ്ങള്‍, ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍, മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്‌. വെള്ളത്തിന്‌ ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന്‌ ചെറിയ വഴുവഴുപ്പ്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്‌. കടവില്‍ നിന്ന്‌ കുറച്ച്‌ മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന്‌ അപ്പോഴും സുഖകരമായ ഒരിളം ചൂട്‌. തൃശ്ശുരില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള കഠിനമായ ഒരു ട്രെയിന്‍ യാത്രയും അവിടെ നിന്ന്‌ മണിക്കുറുകള്‍ നീണ്ട ബസ്‌ യാത്രയും. ചവിട്ടടി വെക്കാന്‍ പോലുമാകാത്ത തിരക്കായിരുന്നു നേത്രാവതി എക്‌സ്‌പ്‌സ്സില്‍. ഒരു പോള കണ്ണടക്കാനായില്ല രാത്രി. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച്‌ ഒരു യാത്ര അന്‍വറിനോടൊപ്പം സാദ്ധ്യമല്ല. ചെറുപ്പമാണെങ്കിലും ചെന്ത്രാപ്പിന്നി ചാമക്കാല 'മമ്മസ്രായില്ലത്ത്‌ ചാമക്കാല' തറവാടിന്റെ കാരണവസ്ഥാനമുണ്ട്‌ മൂപ്പര്‍ക്ക്‌. വിവാഹം, നിശ്ചയം, തറവാട്ടിലെ വീടുകളിലെ മറ്റു ചടങ്ങുകള്‍, പിന്നെ പറമ്പ്‌, കൃഷി, രാഷ്ടീയം ഇതിനിടയില്‍ നിന്നാണ്‌ മുങ്ങല്‍. രാവിലെയാകും ചിലപ്പോള്‍ വിളിവരുന്നത്‌ വൈകീട്ട്‌ പോകാം. പ്രത്യേകിച്ച്‌ ഒരുക്കങ്ങളുമില്ല. ഒരു ജോഡി വസ്‌ത്രം ഒരു ടവ്വല്‍. വായിക്കാനായി ഏതെങ്കിലും പുസ്‌തകം. ഭക്ഷണത്തിലും താമസത്തിലും യാതൊരു നിര്‍ബന്ധങ്ങളുമില്ല. കിട്ടിയതെന്തും കഴിക്കും റൂമുകിട്ടിയില്ലെങ്കില്‍ റെയില്‍വേപ്ലാറ്റ്‌ഫോമിലും കടവരാന്തയിലും കിടക്കും. &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;കടവില്‍ ആളൊഴിഞ്ഞുടങ്ങിയിരിക്കുന്നു. മരത്തലപ്പുകള്‍ക്കിടയിലുള്ള വിടവുകളിലൂടെ നിലാവു പരന്ന ആകാശം കാണം. വെള്ളത്തിലും തണുപ്പുപരക്കുകയാണ്‌. മുറിയിലേക്കുള്ള നടത്തത്തെകുറിച്ചാലോചിച്ചപ്പോള്‍ വെള്ളത്തില്‍ നിന്ന്‌ കയറാന്‍ മടി തോന്നി. അമ്പലത്തിലെ തേര്‌ അന്ന്‌ പുറത്തിറക്കി പ്രദക്ഷിണമുണ്ട്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;ക്ഷേത്രത്തില്‍ മോശമല്ലാത്ത തിരക്കുണ്ട്‌ മലയാളി കുടുംബങ്ങളാണ്‌ അധികവും. തേര്‌ വലിക്കാന്‍ കൂടി ഒടുവില്‍ തേരില്‍ നിന്ന്‌ നാണയങ്ങള്‍ വാരിയെറിയും അത്‌ കിട്ടുന്നവര്‍ക്ക്‌ ഭാഗ്യം കൈവരുമെന്ന്‌ വിശ്വാസം. ഞങ്ങളും ശ്രമിച്ചു അന്‍വറിനെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌. അമ്പലത്തിലെ ഊട്ടുപുരയില്‍ നിന്ന്‌ ആവശ്യത്തിലധികം വെന്ത പച്ചരിച്ചോറും സാമ്പാറും കൂട്ടി നന്നായി ഭക്ഷണം കഴിച്ചു. കൗമാരക്കാരായ പട്ടുപാവാടക്കാരെ കണ്ണെറിഞ്ഞും അമ്പലക്കാഴ്‌ച്ചകളില്‍ മുഴുകിയും കുറച്ചുനേരം ചുറ്റി നടന്നു. ചുറ്റുമുള്ള കടകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. തണുപ്പിന്‌ കട്ടിയേറുന്നു കണ്‍ പോളകളുടെ ഭാരവും കൂടിവരികയാണ്‌. ലോഡ്‌ജ്‌മുറിയിലേക്ക്‌ നടന്നു. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;രാവിലെ വൈകിയാണ്‌ എഴുന്നേറ്റത്‌. അമ്പലത്തില്‍ നിന്ന്‌ കുറച്ചുമാറിയാണ്‌ ലോഡ്‌ജ്‌. ജാലകത്തിലുടെ പരന്നുകിടങ്ങുന്ന പച്ചതലപ്പുകളും ചില സമതലങ്ങളും ദൂരെയുള്ള മലനിരകളും കാണാം. വെളിനിലങ്ങളില്‍ പണിയെടുക്കുന്നവരുടെ ദുരക്കാഴ്‌ച്ച. കുറച്ചകലെയായി ക്ഷേത്രം പോലെ എന്തോ ഒന്നിന്റെ പണി നടക്കുന്നു. വണ്ടിത്താവളത്തുകാരന്‍ തഥാഥന്റെ ആശ്രമാണെന്ന്‌ ലോഡ്‌ജിന്റെ മാനേജര്‍ പറഞ്ഞു. കണക്കൂതീര്‍ത്ത്‌ തോള്‍സഞ്ചിയുമെടുത്തിറങ്ങി. ഇനി കുടജാദ്രിയിലേക്കാണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;മൂകാംബികയില്‍ നിന്ന്‌ കുടജാദ്രിലേക്കുള്ളയാത്ര കാല്‍നടയായിട്ടാകണമെന്ന്‌ ആദ്യമേ തീരുമാനിച്ചിരുന്നു. നേരിട്ട്‌ നടക്കാനാകില്ലെന്നും ഷിമോഗ ബസ്സില്‍ കയറി കാരിക്കട്ടെ എന്ന സ്ഥലത്ത്‌ ബസ്സിറങ്ങി പിന്നെയൊരു 6 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ കുടജാദ്രിയെത്തും എന്നും പറഞ്ഞത്‌ രാമചന്ദ്രേട്ടനായിരുന്നു. തളിപ്പറമ്പുകാരനാണ്‌ രാമേട്ടന്‍ വര്‍ഷങ്ങളായി മൂകാംബികയില്‍ ഹോട്ടല്‍ നടത്തുന്നു. ചെറുതായി തുടങ്ങിയതാണ്‌. ഇപ്പോള്‍ ഹോട്ടലിനോട്‌ ചേര്‍ന്ന്‌ 6 മുറി കൂടി എടുത്ത്‌ തീര്‍ത്ഥാടകര്‍ക്ക്‌ ദിവസവാടക്ക്‌ കൊടുക്കുന്നു. ടൗണില്‍ നിന്ന്‌ ഉള്ളിലേക്ക്‌ മാറി രണ്ടേക്കറോളമുള്ള ഒരു സ്ഥലം വാങ്ങി ചെറിയ കൃഷികള്‍ നടത്തുന്നു. തങ്കപ്പന്‍നായരുടെ ചായക്കടയെ പറ്റി പറഞ്ഞതും രാമേട്ടനാണ്‌. ബസ്സില്‍ കാര്യമായ തിരക്കില്ല. ഗ്രാമീണരും ചില കച്ചവടക്കാരുമല്ലാതെ തീര്‍ത്ഥാടകരൊ സഞ്ചാരികളൊ ഞങ്ങള്‍ കയറിയ ബസ്സിലുണ്ടായിരുന്നില്ല. കാരിക്കട്ടെയില്‍ ബസ്സിറങ്ങുമ്പോള്‍ കുടജാദ്രിയിലേക്കുള്ള മണ്‍പാത കണ്‍ഡക്ടര്‍ കാണിച്ചുതന്നു. അടുത്തിടെ വീതി കുട്ടിയ ഒരു റോഡ്‌ കാടിനു നടുവിലൂടെ ഉള്ളിലേക്ക്‌ പോകുന്നു. മുന്‍പിലും പുറകിലും ആരുമില്ല. കാടു കടന്ന്‌ വെളിനിലങ്ങളിലേക്കെത്തി. വെട്ടുകല്ലുകള്‍ നിരത്തി അതിര്‍ത്തിതിരിച്ച ചില പറമ്പുകള്‍ ചിലതിന്‌ കാട്ടുകുറ്റിചെടികള്‍ വെച്ച്‌ വേലി തീര്‍ത്തിരിക്കുന്നു. നല്ല വെയിലുണ്ട്‌. മരത്തണലുകള്‍ കുറഞ്ഞു വരുന്നു. കുപ്പിയില്‍ കരുതിയ വെള്ളം തീര്‍ന്നുതുടങ്ങി. വഴിയില്‍ രണ്ടുമുന്നു കുടുമ വെച്ച കാവി വസ്‌ത്രധാരികള്‍ റോഡിലെ കുഴികള്‍ മൂടുന്നുണ്ട്‌. ഹരേകൃഷ്‌ണക്കാരുടെ ഭകതി വേദാന്ത എന്ന ഓര്‍ഗാനിക്ക്‌ വില്ലേജിലെ അന്തേവാസികളാണ്‌. വഴി പറഞ്ഞു തന്നു നേരെ തന്നെ കുറച്ചുകൂടി പോയാല്‍ ചായക്കടയുണ്ട്‌ അവിടെ കയറി ക്ഷീണം തീര്‍ക്കാം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;1970 കളില്‍ മല കയറി വന്നതാണ്‌ കോതമംഗലത്തുകാരന്‍ തങ്കപ്പന്‍ നായര്‍ അന്ന്‌ കുടജാദ്രിയിലേക്ക്‌ ജീപ്പില്ല. എല്ലാവരും നടന്നു തന്നെ പോകും. അവര്‍ക്കായി ചായക്കടയിട്ടു. നല്ല ഭക്ഷണം നല്ല കച്ചവടം. പുരയിടമായി ഭൂമിയായി കുടുംബമായി കുട്ടികളായി അവര്‍ക്കും കുടുംബമായി. ജീപ്പുകളുണ്ട്‌ പലചരക്ക്‌ സ്റ്റേഷനറി സാധങ്ങളുടെ കച്ചവടം. എങ്കിലും ആദ്യത്തെ തൊഴില്‍ ഉപേക്ഷിക്കുന്നില്ല നായര്‍. പുട്ടും പഴവും പപ്പടവും കടലക്കറിയും വാരി വലിച്ചുതിന്നിട്ടും ആര്‍ത്തിമാറിയില്ല ഞങ്ങള്‍ക്ക്‌. കുറച്ചുനേരമിരുന്നാല്‍ ഉച്ചഭക്ഷണം തരാം എന്നായി നായര്‍. വേണ്ട നടന്നോളൂ ഇപ്പോപ്പോയാല്‍ ഒരുമണിയോടെ മലമുകളിലെത്താം ഇരുന്നാല്‍ വൈകും പിന്നെയും ചൂടു കൂടും നായര്‍ തന്നെ പറഞ്ഞു. അപ്പോഴേക്കും അടുത്ത ബസ്സില്‍ വന്നവരാണെന്നു തോന്നുന്നു അഞ്ചെട്ടുപേരെത്തി. ചിലര്‍ തങ്കപ്പന്‍ നായരുടെ മുന്‍ പരിചയക്കാര്‍. ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ പ്രസിഡന്റ്‌ വി.കെ.ജോസഫുമുണ്ട്‌ കൂട്ടത്തില്‍. &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;വീണ്ടും നടന്നുതുടങ്ങി. ചിലയിടത്ത്‌ പറങ്കിമാവിന്‍ തോട്ടങ്ങളാണ്‌. കുടിയേറ്റത്തിന്റെ ബാക്കിപത്രം. സര്‍ക്കാര്‍ വനവും സ്വകാര്യഭൂമികളും ഇടകലര്‍ന്നുകിടക്കുകയാണ്‌. കയറ്റവും വെയിലും അന്‍വര്‍ വഴിയിലിരിപ്പായി. വെള്ളവും കഴിഞ്ഞുതുടങ്ങി. പുറകില്‍ വീണ്ടും ആളുകളെത്തുന്നു. ചിലരൊക്കെ കടന്നുപോയി. പാനൂരുകാരായ മൂന്നുപേരെ പരിചയപ്പെട്ടു. സനീഷും സജീഷും പ്രശാന്തും. സനീഷും സജീഷും സഹോദരങ്ങളാണ്‌ പ്രശാന്ത്‌ അവരുടെ അയല്‍വാസിയും തികഞ്ഞ ഭക്തരാണ്‌ മൂന്നുപേരും കാവി വസ്‌ത്രത്തിലാണ്‌ പ്രശാന്ത്‌ പിന്നെയുള്ള യാത്ര ഒരുമിച്ചായി. തണലിടങ്ങളില്‍ വിയര്‍പ്പാറ്റി തുറസ്സുകള്‍ മുറിച്ചുകടന്ന്‌ കുടജാദ്രി പൂജാരിമാര്‍ താമസിക്കുന്ന ഇടത്തെത്തിയപ്പോഴേക്കും ഒന്നരകഴിഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;തണുത്തവെള്ളം കുടിച്ച്‌ ദാഹം മാറ്റി. മുകളിലേക്ക്‌ കയറിയാല്‍ കാട്ടരുവിയുണ്ടെന്നും കുളിച്ചുവരുമ്പോഴേക്കും ഭക്ഷണം ശരിയാക്കാമെന്നും ശാക്തേയപൂജയുള്ള വീട്ടീലെ അമ്മ പറഞ്ഞു. കുറച്ചു മല കയറിയപ്പോഴെ കേട്ടുതുടങ്ങി വെള്ളമൊഴുകുന്ന ശബ്ദം. കാട്ടരുവിയിലെ ചെറിയൊരു വെള്ളച്ചാട്ടമാണ്‌ നല്ല തണുത്ത തെളിഞ്ഞ വെള്ളം. കുത്തിനുതാഴെ നിന്നപ്പോള്‍ ക്ഷീണം അകന്നുപോകുന്നതും സമാധിതുല്യമായ ഒരവസ്ഥയിലേക്ക്‌ ശരീരം മാറുന്നതും ഞങ്ങളറിഞ്ഞു. ജലം ഔഷധതുല്യമാകുകയാണ്‌. കാട്ടരുവിയെ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കാനെന്നോണം പ്രശാന്ത്‌ അവശേഷിക്കുന്ന വസ്‌ത്രവും ഉരിഞ്ഞെറിഞ്ഞു പുറകെ ഞങ്ങളും. പൂര്‍ണ്ണ നഗ്നരായി സ്ഥലകാലസമയബന്ധങ്ങളില്‍ നിന്നെല്ലാം വിമുക്തരായി പ്രകൃതിയിലലിഞ്ഞ്‌ എത്ര നേരം. അത്രയും ഉന്‍മേഷകരായ ഒരു കുളി അതിന്‌ മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ ചില സ്‌പര്‍ശനങ്ങളങ്ങനെയാണ്‌ നമ്മളെ അത്‌ മാറ്റിമറയ്‌ക്കും ജോണ്‍സി മാഷ്‌ പറയാള്ളത്‌ എത്‌ അവസ്ഥയെക്കുറിച്ചായിരുന്നു എന്ന്‌ പൂര്‍ണ്ണമായി മനസ്സിലായത്‌ അപ്പോഴാണ്‌. മലയിറങ്ങുമ്പോള്‍ എല്ലാവരും മൗനികളായിരുന്നു. കഴിഞ്ഞുപോയ കാതങ്ങള്‍ക്ക്‌ ഒരു ജന്മത്തിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കിലെന്ന്‌ ചിലരെങ്കിലും കരുതാറുണ്ടായിരിക്കും ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍. സൗപര്‍ണ്ണിക തന്ന നിരാശ മറികടക്കാന്‍ സഹായിച്ചതിനും ആ യാത്രയുടെ മാത്രമല്ല അതു വരെയുള്ള ജീവിത്തിന്റെ തന്നെ എല്ലാ മുഷിപ്പുകളും കഴുകികളഞ്ഞതിനും ആ കാട്ടരുവിക്ക്‌ നന്ദി. എല്ലാ ക്ഷീണവും ഒഴുക്കി കളഞ്ഞ്‌ പുതു ഊര്‍ജ്ജം നേടി തിരിച്ചിറങ്ങുമ്പോള്‍ നിഴലുകള്‍ക്ക്‌ നീളം കുടി തുടങ്ങിയിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&amp;nbsp;(തുടരും)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-6871727921982842404?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/6871727921982842404/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/11/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6871727921982842404'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6871727921982842404'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/11/blog-post.html' title='വനസ്ഥലികളിലൂടെ'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/Sv1HKRndrxI/AAAAAAAAAPg/18u5uK4004A/s72-c/kudajadri+4.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-6304359838668616446</id><published>2009-09-18T04:21:00.000-07:00</published><updated>2009-09-18T04:28:14.987-07:00</updated><category scheme='http://www.blogger.com/atom/ns#' term='വര'/><title type='text'>സി.വി.ശ്രീരാമന്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/SrNszA7pUtI/AAAAAAAAAKU/i9880BAukxo/s1600-h/sreeraman.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_OpC9UW6OapA/SrNszA7pUtI/AAAAAAAAAKU/i9880BAukxo/s400/sreeraman.jpg" /&gt;&amp;nbsp;&lt;span style="-webkit-text-decorations-in-effect: none; color: black;"&gt;വര : റഫീക്ക്‌അഹമ്മദ്‌&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-6304359838668616446?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/6304359838668616446/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/09/blog-post_18.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6304359838668616446'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/6304359838668616446'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/09/blog-post_18.html' title='സി.വി.ശ്രീരാമന്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/SrNszA7pUtI/AAAAAAAAAKU/i9880BAukxo/s72-c/sreeraman.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-188931240319618288</id><published>2009-09-18T03:40:00.001-07:00</published><updated>2009-12-24T21:58:22.804-08:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകഥകള്‍'/><title type='text'>മോട്ടിയേട്ടന്‍</title><content type='html'>ജന്‍മനാല്‍ തന്നെ ചില ശാരീരിക വിഷമതകളുണ്ട്‌ മോട്ടിയേട്ടന്‌ പക്ഷെ അദ്ദേഹത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനമേഖലയ്‌ക്ക്‌ അതൊട്ടും തടസ്സമായിട്ടില്ല. മോഹന്‍റോയ്‌ അതാണ്‌ പേര്‌. പേരിട്ടതാകട്ടെ സി.വി. ശ്രീരാമനും. പഴയ ബംഗാള്‍ ഓര്‍മ്മകള്‍ മനസ്സില്‍ വെച്ച്‌. ഒരുമിച്ചിരുന്ന്‌ പാനോപചാരം നടത്തുമ്പോഴൊക്കെ അത്‌ തന്റെ അയല്‍വാസിയെ ഓര്‍മ്മിപ്പിക്കാന്‍ ബാലേട്ടന്‍(സി.വി) മറക്കാറുമില്ല. അതുകൊണ്ട്‌ തന്നെ എനിക്ക്‌ വല്ലപ്പോഴും തൊണ്ടനനയ്‌ക്കുവാന്‍ വാങ്ങിതരേണ്ടവനാണ്‌ നീ എന്നാണ്‌ ഈ ഓര്‍മ്മപ്പെടുത്തല്‍ കൊണ്ട്‌ ബാലേട്ടന്‍ ഉദ്ദേശിക്കാറുള്ളത്‌.&lt;br /&gt;&lt;br /&gt;മോട്ടിമ്മാന്‍ എന്ന്‌ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മോട്ടിയേട്ടനെക്കുറിച്ച്‌ കഥകളേറെയുണ്ട്‌ നാട്ടില്‍. കഴുത്തുമാത്രമായി തിരിക്കാന്‍ മോട്ടിയേട്ടനാവില്ല. ശരീരം മുഴുവനായെ തിരിയൂ. ഉയരം കുറവാണ്‌ അഞ്ചടിയില്‍ താഴെ. തടിച്ച ശരീര പ്രകൃതി. പക്ഷെ സൈക്കിള്‍ ചവിട്ടും കാറോടിക്കും. സൈക്കിളിന്റെ പുറകില്‍ കൂട്ടുകാരെയും കൂട്ടി വരുമ്പോള്‍ മോട്ടിയേട്ടന്‍ തുടര്‍ച്ചയായി സംസാരിക്കും പുറകില്‍ നിന്നും ആളു ചാടിപ്പോയിട്ടില്ലെന്ന്‌ ഉറപ്പുവരുത്താനാണ്‌ ഈ സംസാരം എന്നാണ്‌ ജനപക്ഷം. കോണ്‍ഗ്രസ്സ്‌ പഥയാത്രകളില്‍ ഏറ്റവും പുറകിലെ മോട്ടിയേട്ടന്‍ നടക്കൂ. പലയിടത്തുനിന്നായി നിര്‍ബന്ധിച്ച്‌ കൊണ്ടുവരുന്ന അണികള്‍ മോട്ടിയേട്ടന്‍ മുന്നില്‍ നടന്നാല്‍ മുങ്ങിക്കളയുമെന്ന പേടികൊണ്ടാണത്ര. പുറകിലെ സീറ്റില്‍ ആളുകയറി എന്ന്‌ വിചാരിച്ച്‌ കാറ്‌ വിട്ടിട്ടുമുണ്ടത്രെ മോട്ടിയേട്ടന്‍ കഥകളല്ലെ നമ്മുടെ അക്കിക്കാവുകാരല്ലെ പറയണോ.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ്സ്‌ കുടുംബമാണ്‌ മോട്ടിയേട്ടന്റെ. ചേട്ടന്‍ പരേതനായ പ്രഞ്‌ജന്‍ പ്രദേശത്തെ കോണ്‍ഗ്രസ്സിന്റെ പ്രമുഖനേതാവായിരുന്നു. ആന്റണിയും വി.എം .സുധീരനുമാണ്‌ ഇഷ്ടനേതാക്കള്‍. കുന്നംകുളത്തെ കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ കരുണാകരനൊപ്പം നിന്നപ്പൊഴും ആന്റണിക്കൊപ്പം ഉറച്ചുനിന്നവരാണ്‌. മോട്ടിയും നാഷണല്‍ ഇട്ടിമാത്തുവും. പക്ഷെ മോട്ടിയേട്ടന്റെ വിപുലമായ സൗഹൃദവലയത്തിന്‌ രാഷ്ടീയം ഒരിക്കലും തടസ്സമായിരുന്നില്ല. &lt;br /&gt;കമ്പിപ്പാലത്ത്‌ ഹോളോബ്രിക്‌സ്‌ ഫാക്ടറി, കുന്നംകുളത്ത്‌ നാലഞ്ച്‌ പണമിടപാട്‌ സ്ഥാപനങ്ങളില്‍ മോശമില്ലാത്ത മുതല്‍ മുടക്ക്‌, ട്രാവല്‍ ഏജന്‍സി. അടയ്‌ക്ക, തേങ്ങ, ജാതി,കുരുമുളക്‌ എന്നിങ്ങനെ കുടിയിരുപ്പ്‌ പറമ്പില്‍ നിന്ന്‌ മോശമില്ലാത്ത വരുമാനം. ഹൈവേയില്‍ കണ്ണായ സ്ഥലങ്ങളില്‍ പാരമ്പര്യമായി ലഭിച്ച തുണ്ടുഭൂമികള്‍. ബാങ്ക്‌ ക്ലാര്‍ക്കായ ഭാര്യ സ്‌കൂള്‍ ടീച്ചറായ ചേട്ടത്തി. എന്നാലും സാമ്പത്തിക വിഷമതകള്‍ മാത്രമേപറയൂ. ട്രാവല്‍ ഏജന്‍സിയിലൊന്നും പഴയ തിരക്കില്ല. ഹോളോബ്രിക്‌സ്‌ ഫാക്ടറിയില്‍ പഴയതുപോലെ വരുമാനമില്ല. കൃഷിയുടെ കാര്യം പിന്നെ പറയാനുമില്ല. കേള്‍ക്കുന്നവരുടെ കണ്ണു നിറഞ്ഞുപോകും പാവം മോട്ടിമ്മാന്‍. &lt;br /&gt;&lt;br /&gt;വീട്ടുകാര്യങ്ങളിലൊന്നും മോട്ടിയേട്ടന്‌ ഇടപെടേണ്ടതില്ല എല്ലാം ചേട്ടത്തിയായ സുഭദ്രടീച്ചര്‍ എന്ന സുഭദ്രപ്രഞ്‌ജന്‍ നോക്കിനടത്തും. ടി.എം.എച്ച്‌.എസ്‌ പെരുമ്പിലാവില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തതിനുശേഷം ടീച്ചര്‍ കൃഷിയില്‍ സജീവമായി. കേരളത്തില്‍ ആദ്യമായും അവസാനമായും നടന്ന ജില്ലാകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടീച്ചര്‍ മത്സരിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ ഉഷടീച്ചറായിരുന്നു വിജയിച്ചത്‌. അന്ന്‌ കളരിക്കല്‍ തറവാടിന്‌ മുന്‍പില്‍ ഇടതന്‍മാര്‍ പൊട്ടിച്ച പടക്കത്തിനും വിളിച്ച മുദ്രാവാക്യങ്ങള്‍ക്കും കണക്കില്ല. താന്‍ പെരുമ്പിലാവ്‌ സ്‌ക്കൂളില്‍ പഠിപ്പിച്ചു വിട്ട പിള്ളാര്‌ തന്നെയാണല്ലോ ഇതെല്ലാം വിളിച്ച്‌ പറഞ്ഞത്‌ എന്നോര്‍ത്തായിരുന്നു ടീച്ചര്‍ക്ക്‌ സങ്കടം. അതോടെ ഇനി ഒരിക്കല്‍ കൂടി ഈ പണിക്കില്ലെന്ന്‌ ടീച്ചര്‍ ഉറപ്പിച്ചു. &lt;br /&gt;&lt;br /&gt;മോട്ടിയേട്ടന്‌ വര്‍ഷത്തിലൊരിക്കല്‍ ആയുര്‍വേദ ചികിത്സ പതിവുണ്ട്‌. പഥ്യം വേണം പക്ഷെ നോണ്‍വെജ്‌ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തതിനാല്‍ പഥ്യം ആളങ്ങ്‌ മറന്നുപോകും. സുകുമാരന്‍ വൈദ്യര്‌ കഷായത്തിന്‌ കുറിപ്പെഴുതാന്‍ വന്നപ്പോള്‍ തീര്‍ത്തു പറഞ്ഞു ''വെദ്യരെ കുറ്റം പറയരുത്‌ പഥ്യം പാലിക്കാമെങ്കില്‍ മാത്രം ഇപ്പണിക്ക്‌ നിന്നാല്‍ മതി പലതും നിഷ്‌ദ്ദം ഇറച്ചി, മീന്‍, മദ്യം ഇത്‌ പൂര്‍ണ്ണമായി ഒഴിവാക്കുക തന്നെ വേണം". ഇത്തവണ നമ്മളും മോട്ടിക്കൊപ്പം ഇറച്ചിയും മീനും ഒഴിവാക്കണം നമ്മളതൊക്കെ കഴിക്കുന്നതുകൊണ്ടാ മോട്ടിക്ക്‌ ഇടയ്‌ക്ക്‌ വെച്ച്‌ മനസ്സിളകുന്നത്‌ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. &lt;br /&gt;&lt;br /&gt;അങ്ങിനെ ചികിത്സ തുടങ്ങി. മത്സ്യമാംസാദികള്‍ കളരിക്കല്‍ വീടിന്റെ നാലയലത്ത്‌ കടത്തി പോകരുത്‌ എന്ന ടീച്ചറുടെ കല്‍പ്പന വന്നു. പുറത്ത്‌ വെച്ച്‌ പഥ്യം തെറ്റിക്കുന്നുണ്ടോ എന്നറിയാന്‍ ചാരന്‍മാരെ ഏര്‍പ്പെടുത്തി. മോട്ടിയേട്ടന്‍ പെട്ടുപോയി നോണ്‍വെജ്‌ കിട്ടിയില്ലെങ്കിലും ഇനി ഭക്ഷണം തന്നെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല പക്ഷെ വല്ലപ്പോഴുമൊരിക്കല്‍ ശീമയില്ലാതെ എങ്ങനെ...... &lt;br /&gt;&lt;br /&gt;ചാരന്‍മാരാണ്‌ ചുറ്റും ആരെയും വിശ്വസിക്കാന്‍ പറ്റില്ല, ശിങ്കിടികളെ ഒട്ടും, ടീച്ചറെ കാണുമ്പോള്‍ കവാത്തു മറക്കും, കളരിക്കല്‍ വീട്ടില്‍ ടീച്ചറുടെ കൈയ്യില്‍ നിന്ന്‌ വാങ്ങി കഴിച്ച ഭക്ഷണത്തിന്റെ നന്ദി അവരുകാട്ടും. എന്തായാലും ഒരു വഴികാണാതെ പറ്റില്ല. അങ്ങിനെ കുറച്ച്‌ ദിവസം കടന്നുപോയി. അതിനിടെയാണ്‌ മാളിയേക്കലെ റഷീദ്‌ നാട്ടിലെത്തിയത്‌. ''മോട്ടിയേട്ടാ നമുക്കൊന്നുകൂടണം എയര്‍പോര്‍ട്ടില്‍ നിന്ന നല്ലസാധനം വാങ്ങികൊണ്ടുവന്നിട്ടുണ്ട്‌". "വേണ്ട റഷീദെ മരുന്നും കഷായമൊക്കെയുണ്ട്‌ പഥ്യമാണ്‌." വാര്‍ത്ത ദുബായില്‍ വെച്ച്‌ തന്നെ നാട്ടുകാരില്‍ നിന്ന്‌ കേട്ടിരുന്നെങ്കിലും റഷീദ്‌ തമാശയാണെന്നാണ്‌ കരുതിയത്‌. ശീമ ഉപേക്ഷിച്ച്‌ ഒരു പഥ്യം മോട്ടിയേട്ടന്‍ എടുക്കുമോ എന്തോ റഷീദിന്‌ അത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും വൈകാതെ റഷീദിന്റെ പിടിയില്‍ തന്നെ മോട്ടിയേട്ടന്‍ വീണു. പൂമുഖത്തിന്റെ പടിഞ്ഞാറെ കോണിലിട്ട മേശക്കരികിലാണ്‌ മോട്ടിടേട്ടന്റെ സ്ഥിരം സീറ്റ്‌. എൈഡിയ സ്‌റ്റാര്‍ സിങ്ങര്‍ നടക്കുന്ന സമയം ഭാര്യയും കുട്ടികളും ടീച്ചറും കാര്യസ്ഥനുമൊക്കെ അകത്ത്‌ ടീവിക്ക്‌ മുന്‍പിലാണ്‌ റഷീദും ഭാര്യയും അവരോടൊപ്പം അകത്തുണ്ട്‌ അപ്പോഴാണ്‌ പുറത്ത്‌ നിന്ന്‌ മോട്ടിയേട്ടന്‍ മോളെ വിളിക്കുന്നത്‌. ''കരാങ്ങാലി വെള്ളത്തിനാവും ഈ അച്ഛന്‌ സ്‌റ്റാര്‍ സിങ്ങര്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയാലാണ്‌ ഇപ്പോകുറച്ചു ദിവസമായി ഒരു ദാഹം'' വെള്ളമെടുക്കാനായി അടുക്കളയിലേയക്ക്‌ പോകുന്നതിനിടക്ക്‌ മകള്‍ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴാണ്‌ റഷീദിന്‌ മിന്നിയത്‌. &lt;br /&gt;''പഥ്യം തുടങ്ങിയതൊടെ വെള്ളം പോലും കരിങ്ങാലിയാക്കി'' പുറത്തുവന്ന റഷീദിനോട്‌ ഗ്ലാസ്‌ ചൂണ്ടി മോട്ടിയേട്ടന്‍ പറഞ്ഞു. പക്ഷെ ഇത്‌ മായം ചേര്‍ത്ത കരിങ്ങാലിയാണല്ലോ മോട്ടിയേട്ടാ. ചേച്ചിയും ടീച്ചറും ഒന്നിങ്ങുവന്നെ''. കരിങ്ങാലി വെള്ളത്തിന്റെ മറപിടിച്ച്‌ മേശയില്‍ ഒളിപ്പിച്ചുവെച്ച വിദേശിയും ഉമ്മറത്തെ പെപ്പില്‍ നിന്നെടുത്ത വെള്ളവും കലര്‍ത്തിയായിരുന്നു വീശ്‌ കണ്ടാല്‍ കരിങ്ങാലിയുടെ കളറ്‌. ''ഒരു പഥ്യവും കഷായവും ഇന്നത്തോടെ തീര്‍ന്നു ഒക്കെ മറ്റുള്ളവര്‍ വായക്ക്‌ രുചിക്കാതെ കുറേ ദിവസം ഭക്ഷണം കഴിച്ചത്‌ മിച്ചം'' കഷായചട്ടി പുറത്തേക്കെറിയുന്നതിനിടയില്‍ ടീച്ചര്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-188931240319618288?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/188931240319618288/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/09/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/188931240319618288'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/188931240319618288'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/09/blog-post.html' title='മോട്ടിയേട്ടന്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-7531762268839701148</id><published>2009-08-21T07:31:00.000-07:00</published><updated>2009-08-21T07:33:20.186-07:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'></title><content type='html'>&lt;a href="http://2.bp.blogspot.com/_OpC9UW6OapA/So6v4dRIS8I/AAAAAAAAAIo/OoA9_66frqs/s1600-h/katakambal.jpg"&gt;&lt;img id="BLOGGER_PHOTO_ID_5372424789963590594" style="WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="http://2.bp.blogspot.com/_OpC9UW6OapA/So6v4dRIS8I/AAAAAAAAAIo/OoA9_66frqs/s320/katakambal.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;കാട്ടകമ്പാല്‍ ഗുഹ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-7531762268839701148?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/7531762268839701148/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/08/blog-post_21.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/7531762268839701148'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/7531762268839701148'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/08/blog-post_21.html' title=''/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_OpC9UW6OapA/So6v4dRIS8I/AAAAAAAAAIo/OoA9_66frqs/s72-c/katakambal.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-1451026929311070852</id><published>2009-08-21T07:21:00.000-07:00</published><updated>2009-09-18T03:35:35.740-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>നരിക്കുട്ടി</title><content type='html'>വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ. കഷ്ടകാലത്തിനാണ്‌ അതൊക്കെ തോന്നിയത്‌. ചെറിയൊരു പ്രണയവുമുണ്ടായിരുന്നു. കാലം 1995 -1998. കേരളവര്‍മ്മ കേളേജ്‌. ഡിഗ്രി. ആര്‍ക്കും തോന്നാം പക്ഷെ അതുകൊണ്ട്‌ നിന്നില്ല. ഒരു മിശ്രവിവാഹം വരെ കാര്യങ്ങള്‍ എത്തിക്കാം എന്ന്‌ കണക്ക്‌ കൂട്ടി. അതിനായി ഒരു ജോലി തേടി. അവസാനം സ്വന്തബന്ധുക്കളോടൊത്ത്‌ ബിസിനസ്സ്‌ തുടങ്ങി. എട്ടുനിലയില്‍ പൊട്ടി. പ്രണയം അതിനിടയില്‍ തന്നെ തകര്‍ന്നിരുന്നു. പെണ്‍കുട്ടി ബുദ്ധിമതിയാണെന്നും പ്രണയം സീരിയസ്സായി എടുക്കരുതെന്നും കൂട്ടുകാര്‍ മുന്നേ പറഞ്ഞിരുന്നുവെങ്കിലും ആദര്‍ശ പ്രണയത്തിന്റെ മായികലോകത്തായിരുന്നു ഞാന്‍. &lt;br /&gt;&lt;br /&gt;ബന്ധുക്കളുമായുള്ള പങ്കുകച്ചവടം അവസാനിച്ചപ്പോള്‍ എനിക്ക്‌ കിട്ടിയത്‌ കുറച്ച്‌ കോടതി വ്യവഹാരങ്ങളും വണ്ടിചെക്കുകളുമാണ്‌. പിന്നെ പഴയൊരു ചുവപ്പ്‌ ബജാജ്‌ സണ്ണിയും. അതിന്‌ മുന്‍പില്‍ 786 എന്ന ഒരു സ്‌റ്റിക്കറുമുണ്ടായിരുന്നു. ജീവിതത്തിന്റെ എറ്റവും ദുരിതപൂര്‍ണ്ണമായ നാലുവര്‍ഷക്കാലം ആ വണ്ടി എന്നോടൊപ്പം ഉണ്ടായിരുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും. &lt;br /&gt;&lt;br /&gt;വണ്ടിക്ക്‌ നരിക്കുട്ടി എന്ന പേരിട്ടത്‌ അംഭിയേട്ടനാണ്‌. പലര്‍ക്കും കൊടുക്കാനുണ്ടായിരുന്ന കൂട്ടത്തില്‍ അംഭിയേട്ടനും മോശമല്ലാത്തൊരു തുക ഞാന്‍ കൊടുക്കാനുണ്ടായിരുന്നു. അതിന്റെ പ്രതികാരമായിരുന്നോ അതോ നിര്‍ദ്ദോഷമായ തമാശയായിരുന്നോ എന്നറിയില്ല വണ്ടിയുടെ പേരില്‍ അംഭിയേട്ടന്‍ എന്നെ കൊന്നു കൊലവിളിച്ചു. അകതിയൂരെ കല്യണവീടുകളിലും ക്ലബ്‌ പൂരാഘോഷ കമ്മറ്റി മീറ്റിങ്ങുകളിവും എന്നു വേണ്ട നാലാള്‍ കൂടുന്ന എവിടെ വെച്ച്‌ ഞങ്ങള്‍ കണ്ടുമുട്ടിയോ അവിടെയെല്ലാം അദ്ദേഹം കാഥികനായി. രാമുവധം അരങ്ങേറി......&lt;br /&gt;&lt;br /&gt;ആ കഥകളില്‍ ചിലത്‌.&lt;br /&gt;&lt;br /&gt;രാവിലെ എട്ടുമണി. എഴുനേല്‍ക്കണോ. ആരോ പടി കയറി വരുന്നുണ്ട്‌ കോണിയുടെ പഴയ പലകകള്‍ കരയുന്നു. അമ്മയാണ്‌. ''രാമു നിന്നെ കാണാന്‍ രാഘവേട്ടന്റെ വീട്ടിലെ തങ്കേടിത്തി വന്നിട്ടുണ്ട്‌''. എന്തായിരിക്കും പ്രശ്‌നം. താഴെ വന്ന എന്നോട്‌ തങ്കേടിത്തി ''മോനെ ഒരു സഹായം ചെയ്യണം മാളുകുട്ടിക്ക്‌ (പശുവിന്‌) ഇനി രണ്ടു മാസം കൂടിയേയുള്ളു പ്രസവത്തിന്‌. അതുവരെ മോനിനി ഈ വണ്ടിയും കൊണ്ട്‌ ഞങ്ങളുടെ മുറ്റത്തുകൂടി പോകരുത്‌''.&lt;br /&gt;&lt;br /&gt;രാവിലെ പാടത്തേക്ക്‌ വെള്ളം നോക്കാന്‍ പോകുകയാണ്‌ അച്ഛന്‍ എതിരെ വരുന്നു ചിറമനേങ്ങാട്ടെ നാരായണപണിക്കര്‍. &lt;br /&gt;''എങ്ങോട്ടാ ഗുരുനാഥന്‍ രാവിലെ തന്നെ?'' &lt;br /&gt;''തന്റെ മകനെ ഒന്നു കാണണം.'' &lt;br /&gt;''അയാളെത്തിയിട്ടില്ല. വയനാട്ടിലാ ഏതോ ഒരു ക്യാമ്പിനോ മറ്റോ പോയിരിക്ക്യാ വൈകീട്ടെത്തണം, എന്താ വിശേഷം.''&lt;br /&gt;ഒന്ന്‌ നിന്ന്‌ പരുങ്ങിയ ശേഷം പണിക്കര്‌ കാര്യം പറഞ്ഞു. &lt;br /&gt;''കുറച്ച്‌ ദിവസം അയാള്‌ വണ്ടിയും കൊണ്ട്‌ പന്നിത്തടം വഴി പോയിരുന്നു. ആ ദിവസങ്ങളില്‍ പേടി പറ്റിയ കുട്ടികളെയും കൊണ്ട്‌ അമ്മമാര്‍ ഊതിക്കാന്‍ വന്നിരുന്നു. ഇപ്പോവരാറില്ല. കുന്നംകുളം പോകാന്‍ വണ്ടി പന്നിത്തടം വെച്ചും പോകാല്ലോ. ഇടയ്‌ക്ക്‌ ഈ വഴിക്കും പോകാന്‍ പറയണം അയാളോട്‌. എന്നാല്‍ വല്യേ സഹായം പെട്രോളടിക്കാന്‍ അഞ്ചോ പത്തോ തരാം എന്നും പറഞ്ഞോളൂ''&lt;br /&gt;&lt;br /&gt;അമ്മയും വല്യമ്മയും അമ്മായിയും ചേര്‍ന്ന്‌ നാട്ടുകഥകളും പറഞ്ഞ്‌ താഴത്തെ കോലായിരുന്ന്‌ പച്ചക്കറി അരിയുകയാണ്‌. അച്ഛന്‍ കുളിക്ക്‌ മുന്നോടിയായി തൈലം പുരട്ടുന്നു. പെട്ടെന്ന്‌ അമ്മ എഴുനേറ്റ്‌ അടുക്കളയിലേക്ക്‌ പോയി. ''മഴ വരുന്നുണ്ടെന്ന്‌ തോന്നുന്നു'' എളേമ്മ പറഞ്ഞു. ''മഴ വരുന്നതല്ല. രാമു പാറേപാടത്ത്‌ ബസ്സിറങ്ങി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്‌തതാണ്‌ വരുമോ എന്ന്‌ ഉറപ്പില്ലാത്തതുകൊണ്ട്‌ അവനരിയിട്ടിട്ടുണ്ടാകില്ല അതിനാകും പോയത്‌'' അച്ഛന്‍ പറഞ്ഞു. പാറേംപാടത്തുനിന്നും വീട്ടിലേക്കുള്ള ദൂരം 2.5 കിലോമീറ്റര്‍.&lt;br /&gt;&lt;br /&gt;രാത്രി 11.30 ആയിട്ടുണ്ടാകും വരും വഴി അകതിയൂര്‍ സെന്ററില്‍ പതിവില്ലാത്ത്‌ ഒരാള്‍ക്കൂട്ടം. എന്താ ബാലകൃഷ്‌ണേട്ടാ പ്രശ്‌നം. ആരും ഒന്നും പറയുന്നില്ല. ഒടുവില്‍ കേശവേട്ടന്‍ പറഞ്ഞു ''രാമുവിനെ കാണാന്‍ തന്ന്യാ നിന്നത്‌. എതിര്‍ത്തൊന്നും പറയരുത്‌ ഞങ്ങളൊരു ഫണ്ടുണ്ടാക്കിയിട്ടുണ്ട അത്‌ കേശവദാസിന്റെ കൈയ്യിലുണ്ട്‌ ഇനി തൊട്ട്‌ രാത്രി 10.30 കഴിഞ്ഞാണ്‌ വരവെങ്കില്‍ കുന്നംകുളത്ത്‌ നിന്ന്‌ ഓട്ടോ റിക്ഷ വിളിച്ച്‌ വന്നോളൂ. പൈസ പിറ്റേന്ന്‌ കേശവന്‍ തരും.'' ''ഒന്നുമുണ്ടായിട്ടല്ല മോനെ ഞങ്ങള്‍ക്കുറങ്ങണം അതുകൊണ്ടാ സഹകരിക്കണം'' കുമാരേട്ടന്‍ കൂട്ടിചേര്‍ത്തു. ''സഹകരിച്ചേ പറ്റൂ'' ഒരു താക്കീതെന്നോണം പ്രഭാകരേട്ടന്‍ തോളില്‍ തട്ടി പറഞ്ഞു....&lt;br /&gt;&lt;br /&gt;പതിവില്‍ കൂടുതല്‍ ശബ്ദമുണ്ടായിരുന്നു. സാധാരണയില്‍ കവിഞ്ഞ പെട്രോള്‍ കുടിയനായിരുന്നു. ചിലപ്പോഴോക്കെ പെരുവഴിയിലാക്കിയിരുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ തന്നെ ആവശ്യത്തിലധികം അര്‍ഹിക്കുന്നതിലധികം ആക്ഷേപം ആ വണ്ടി സഹിച്ചു. അകതിയൂര്‍ ദേവി വിലാസം സ്‌ക്കൂള്‍ കുട്ടികള്‍ അകലെ നിന്ന്‌ കാണുമ്പോഴെ കൂക്കിവിളിച്ചു. ''ഞാനില്ല മോനെ പോയിട്ട്‌ തിരക്കുണ്ട്‌ '' പോരുന്നേ എന്ന്‌ ചേദിച്ച എന്നോട്‌ എന്തോ വലിയ തമാശ പറഞ്ഞ പോലെ ആര്‍ത്തു ചിരിച്ചു കൊണ്ട്‌ രാമുട്ടി പൂശാലി പറഞ്ഞു. നീയും നിന്റെയൊരു വണ്ടിയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്‌ കാര്‍ത്തുവേടത്തി പറഞ്ഞു ചിരിച്ചു.&lt;br /&gt;&lt;br /&gt;നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ അന്ന്‌ സജീവമായി പ്രവര്‍ത്തിക്കുന്ന കാലമാണ്‌. ക്ലബിന്റെ ഉപയോഗത്തിന്‌ വിട്ടുതരാം എന്നൊരു നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട്‌ വെച്ചെങ്കിലും സെക്രട്ടറി കൂപ്പുകൈയ്യോടെ നിരാകരിച്ചു.&lt;br /&gt;&lt;br /&gt;ഒടുവില്‍ പോലീസ്‌ ബാലേട്ടനുമായി മാനസികമായി ചെറിയൊരുമുഷിച്ചില്‍ വന്നപ്പോള്‍ അത്‌ അദ്ദേഹത്തിന്‌ സൗജന്യമായി നല്‍കി ഞാന്‍ പ്രതികാരം ചെയ്‌തു. പക്ഷേ താമസിക്കാതെ അവനെ വിറകുപുരയിലേക്ക്‌ മാറ്റി അദ്ദേഹവും രക്ഷപ്പെട്ടു. ഇപ്പോള്‍ അവനെവിടെയാണോ എന്തോ.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-1451026929311070852?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/1451026929311070852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/08/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1451026929311070852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/1451026929311070852'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/08/blog-post.html' title='നരിക്കുട്ടി'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-8250683344656318144</id><published>2009-05-22T08:34:00.001-07:00</published><updated>2009-11-12T23:46:44.995-08:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകഥകള്‍'/><title type='text'>സുബ്രഹ്മണ്യന്‍ കൊമ്പത്തിരിക്കട്ടെ..</title><content type='html'>&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://4.bp.blogspot.com/_OpC9UW6OapA/SrZ-IANj-SI/AAAAAAAAAKo/erG3i8ZwhXc/s1600-h/arayal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_OpC9UW6OapA/SrZ-IANj-SI/AAAAAAAAAKo/erG3i8ZwhXc/s320/arayal.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാടായ നാടൊക്കെ ദേവപ്രശ്‌നങ്ങളും പരിഹാരകര്‍മ്മങ്ങളും പുന:പ്രതിഷ്‌ഠകളും നടക്കുന്ന കാലം വിശ്വാസത്തിനും വിശ്വാസികള്‍ക്കും പുതിയ ഒരു ഉണര്‍വ്വ്‌ ഉത്സാഹം. ചെറുപ്പക്കാരൊക്കെ ക്ഷേത്രങ്ങളില്‍ വരുന്നു. എന്തിനും മുന്നിട്ടിറങ്ങുന്നു. അക്കാലത്ത്‌ അതിന്റെ അലയൊലികള്‍ സ്വാഭാവികമായും അകതിയൂരും സമീപഗ്രാമങ്ങളിലുമെത്തി. പലയിടത്തും ആദ്യപടിയെന്നോണം വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ബ്രഹ്മസ്വം ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക്‌ വിട്ടുകൊടുക്കണമെന്ന ആവശ്യമുയര്‍ന്നു. പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നു. എല്ലായിടത്തും നടപടിക്രമങ്ങള്‍ ഒരേ സമയത്തും ക്രമത്തിലുമായിരുന്നു. ആദ്യം ക്ഷേത്രങ്ങളുടെ ജീര്‍ണ്ണാവസ്ഥയെക്കുറിച്ച്‌ കാതോടുകാതോരമുള്ള പ്രചരണം. പിന്നെ യോഗം. പുതിയ കമ്മറ്റികളുടെ വരവ്‌. ദേവപ്രശ്‌നം അഷ്ടമംഗല്യപ്രശ്‌നം....... ഒടുവില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍. നവീകരണകലശം പുന:പ്രതിഷ്ട. എല്ലാം കൂടി അഞ്ചാറു ലക്ഷം രൂപ ചിലവുവരും. അത്ര സംഘടപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകുതി ചിലവില്‍ നടത്താം പക്ഷെ അത്രത്തോളം ഉത്തമമാവില്ല. പിന്നീട്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്വവും എല്‍ക്കില്ല. പിന്നെ മറ്റ്‌ ചിലവുകള്‍ 10-20 ബ്രാമണര്‍ക്ക്‌ താമസം, തേച്ചുകുളി, സമയാസമയത്ത്‌ അമൃതേത്ത്‌, ഓരോപുജയ്‌ക്ക്‌ മുന്‍പായി കോടിമുണ്ട്‌, ചില പൂജകള്‍ക്ക്‌ മുന്നോടിയായി സ്വര്‍ണ്ണമോതിരം, ഗോധാനം. ഭൂപരിഷ്‌കരണം വന്നതോടെ മെലിഞ്ഞ നമ്പൂതിരി ഇല്ലങ്ങളില്‍ പലതും വീണ്ടും പച്ചപിടിച്ചുതുടങ്ങി. ഇ.എം.എസ്സിന്റെയും വി.ടി.ഭട്ടതിരിപ്പാടിന്റെയും സ്വാധീനത്തില്‍ വിപ്ലവകാരികളും പുരോഗമനാശയക്കാരുമായി മാറിയ പല നമ്പൂതിരി കുടുംബങ്ങളിലെയും പുതു നമ്പൂതിരിമാര്‍ പുതിയ ബൈക്കുകളില്‍കുപ്പായമിടാതെ പൂണൂലും പ്രദര്‍ശിപ്പിച്ച്‌ രണ്ടും മുന്നും ക്ഷേത്രങ്ങളിലെ നിത്യപൂജ സംഘടിപ്പിച്ച്‌ ജോലിക്ക്‌ മുന്‍പും പിന്‍പും ഉപ വരുമാനങ്ങള്‍ കണ്ടെത്തി തുടങ്ങി. നമ്പൂതിരിയെ മനുഷ്യനാക്കുകയല്ല മനുഷ്യനെ നമ്പൂതിരിയാക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ അക്കിത്തത്തിന്റെ പുതിയ പാഠഭേദവും താനൊരു ഹിന്ദുകമ്മ്യൂണിസ്‌റ്റാണ്‌ എന്ന്‌ മാടമ്പിന്റെ പ്രസ്ഥാവനയും നമ്പൂതിരി സദസ്സുകളില്‍ ചര്‍ച്ചചെയ്യാന്‍തുടങ്ങി. ചെറുപ്പകാര്‍ക്ക്‌ കഥകളിയില്‍ കമ്പം കയറി. മറന്നു തുടങ്ങിയിരുന്ന നമ്പൂതിരി ഭാഷ വീണ്ടും പഠിച്ചു തുടങ്ങി പുതുതലമുറ. അങ്ങനെയെക്കെയുള്ള ഒരു കാലത്താണ്‌ അടുത്ത ഗ്രാമത്തിലെ സുബ്രഹ്മണ്യകോവിലില്‍ ദേവപ്രശ്‌നം നടക്കുന്നത്‌. പൂശാരി സ്വാമിയേട്ടന്‍ വര്‍ഷാവര്‍ഷം പളനിമല ചവിട്ടി പതിനാറാം വര്‍ഷം പണിത കോവില്‍. അന്ന്‌ അവര്‍ണര്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനമില്ല. കേരളത്തിലെ ശബരിമലയിലും തമിഴ്‌ നാട്ടില്‍ പളനിയിലും പോകാം. അന്ന്‌ പണിത കോവില്‍. തൈപ്പൂയ്യത്തിനും ഷഷ്ടിയ്‌ക്കും കാവടയെടുക്കാന്‍ കുട്ടികളെയും കൊണ്ട്‌ അമ്മമാര്‍ വരും. നാളിതുവരെയായി ഒരു നമ്പൂതിരിയും ആ കോവിലിന്റെ പടിചവിട്ടിയിട്ടില്ല. അവിടെയാണ്‌ ദേവ പ്രശ്‌നം നടക്കാന്‍ പോകുന്നത്‌. ക്ഷേത്രംപുരാധനമല്ല, അവര്‍ണ്ണ സമുധായക്കാര്‍ തുടങ്ങിവെച്ചതാണ്‌ എന്നൊന്നും ഇവിടെ പ്രശ്‌നമല്ല പഴയ കാലമല്ലല്ലോ. നമ്മളൊക്കെ പുരോഗമനം ഉള്ളവരല്ലെ''. ദേവപ്രശ്‌നത്തിനെത്തിയ നമ്പൂതിരി പറഞ്ഞു. ദ്രവ്യം ഉണ്ടോ ? എന്ന്‌ മാത്രമാണ്‌ പ്രശ്‌നം തങ്കപ്പന്‍ കൂട്ടിചേര്‍ത്തത്‌ കേട്ടില്ലെന്ന്‌ നാട്ടുകാരും നമ്പൂതിരിയും നടിച്ചു. അടുത്തൊന്നും നമ്പൂതിരി ഗ്രഹങ്ങളില്ല്‌ അതുകൊണ്ട്‌ താമസക്കാന്‍ നെടുമ്പുര കെട്ടേണ്ടി വന്നു. ഭക്ഷണം പാക്‌ം ചെയ്യാന്‍ നന്വൂതിരി നളമാര്‍ തന്നെ വന്നു. ഒന്നും ഉണ്ടായിട്ടല്ല ശുദ്ധം നോക്കണോല്ലോ ദേവന്റെ കാര്യല്ലെ. പ്രശ്‌നം നടന്നു. വിധികല്‍പ്പനകളുണ്ടായി പരിഹാരകര്‍മ്മങ്ങള്‍ നടന്നു. ചെറിയൊരു ദേശത്തെ ജനങ്ങളെല്ലാം ചേര്‍ന്ന്‌ രണ്ടുമൂന്നുലക്ഷം രൂപ സംഘടിപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം നാട്ടില്‍ പുതിയൊരു ചൈതന്യം. ഇനി നിത്യപൂജയ്‌ക്ക്‌ ഒരു നമ്പൂതിരിയെ കൂടി കണ്ടെത്തണം പതുക്കെയാകട്ടെ. ദേവപ്രശ്‌നവും കലശവുമൊക്കെ നടന്നതിന്റെ ക്ഷീണമൊന്നു മാറട്ടെ. രണ്ടു കൊല്ലം കഴിഞ്ഞില്ല. വീണ്ടും ചില മര്‍മ്മരങ്ങള്‍. ദുര്‍ലക്ഷണങ്ങള്‍ കാണുന്നുണ്ട്‌ ഒന്നുകൂടി പ്രശ്‌നം വെക്കണം.വീണ്ടും ആളെത്തി. പ്രശ്‌നം നടന്നു. ഒടുവില്‍ കാര്യം പുറത്തുവന്നു. കഴിഞ്ഞ തവണത്തെ പുന:പ്രതിഷ്‌ഠയ്‌ക്ക്‌ മുന്‍പ്‌ നടത്തേണ്ടിയിരുന്ന പാപ പരിഹാരകര്‍മ്മങ്ങള്‍ മുഴുവന്‍ നടന്നിട്ടില്ല. അതു കൊണ്ടു തന്നെ പ്രതിഷ്‌ഠ ഉറച്ചിട്ടില്ല. സുബ്രഹ്മണ്യന്റെ വാസം ഇപ്പോള്‍ ആലിന്റെ കൊമ്പത്താണ്‌. ഒന്നു കൂടി പ്രത്‌ഷ്‌ഠ നടത്തണം ചെറിയ ചിലവുകളുണ്ട്‌ അധികമൊന്നുമില്ല ഒരു നാലഞ്ചുലക്ഷം. നമ്പൂതിരി പറഞ്ഞൂ തീര്‍ന്നില്ല. കുഞ്ഞിമോനേട്ടന്‍ പറഞ്ഞു. '' ഇങ്ങനെ ഉണ്ടോ ഒരഹമ്മതി. കുമാരേട്ടന്‍ ഇരുട്ടത്ത്‌ പട്ടിണിക്കിട്ട്‌ കൊണ്ടുനടന്ന ആ കുട്ടിക്ക്‌ ഒരു സഹായം ചെയ്യാന്ന്‌ കരുതിപ്പോ അഹമ്മതി കൂടീരിക്കണു. ആലിന്റെ കൊമ്പത്താത്രെ അവിടെ ഇരിക്കട്ടെ കുറച്ച്‌ കാലം. ദേവ പ്രശ്‌നത്തിനും പരിഹാരകര്‍മ്മങ്ങള്‍ക്കും പുറകിലുള്ള സാമ്പത്തിക താല്‍പര്യങ്ങള്‍ പുറത്തു വന്നു തുടങ്ങിയിരുന്നതുകൊണ്ടോ എന്തോ നാട്ടുകാരും ആ അഭിപ്രായത്തെ പിന്‍തുണച്ചു. നമ്പൂതിരിയും പരികര്‍മ്മികളും അടുത്ത്‌ പ്രശ്‌നബാധിത പ്രദേശത്തേക്ക്‌ യാത്രയാകുകയും ചെയ്‌തു. &lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-8250683344656318144?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/8250683344656318144/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/05/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/8250683344656318144'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/8250683344656318144'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/05/blog-post.html' title='സുബ്രഹ്മണ്യന്‍ കൊമ്പത്തിരിക്കട്ടെ..'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_OpC9UW6OapA/SrZ-IANj-SI/AAAAAAAAAKo/erG3i8ZwhXc/s72-c/arayal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-9147989496543200452</id><published>2009-03-09T10:36:00.000-07:00</published><updated>2009-11-12T23:47:34.776-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദേശം'/><title type='text'></title><content type='html'>&lt;div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://3.bp.blogspot.com/_OpC9UW6OapA/Sv0Od5D8_II/AAAAAAAAAPU/ItgtFGsh-uA/s1600-h/cholakadu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_OpC9UW6OapA/Sv0Od5D8_II/AAAAAAAAAPU/ItgtFGsh-uA/s320/cholakadu.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;കലശമലക്കുന്ന്‌ - ചോലവനം&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-9147989496543200452?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/9147989496543200452/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/03/blog-post_9287.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/9147989496543200452'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/9147989496543200452'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/03/blog-post_9287.html' title=''/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_OpC9UW6OapA/Sv0Od5D8_II/AAAAAAAAAPU/ItgtFGsh-uA/s72-c/cholakadu.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-9156585404468915399.post-984923613880733027</id><published>2009-03-09T06:16:00.000-07:00</published><updated>2009-08-21T05:33:09.520-07:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകഥകള്‍'/><title type='text'>അകതിയൂര്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_OpC9UW6OapA/SbUopLWqhzI/AAAAAAAAAEY/WdVm2Oremjk/s1600-h/cholakkadu.jpg"&gt;&lt;/a&gt;&lt;br /&gt;&lt;div&gt;അന്നത്തെ കുന്നംകുളം-പട്ടാമ്പി റോഡിന്‌ ഇത്ര വീതിയില്ല. പാറേമ്പാടം അങ്ങാടിക്കപ്പുറത്തും ഇപ്പുറത്തും വയല്‍ നികത്തിയെടുത്ത പുരയിടങ്ങളും കെട്ടിടസമുച്ചയങ്ങളും ഉണ്ടായിരുന്നുമില്ല. ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ അയ്യപ്പത്ത്‌ റോഡ്‌ ഇന്നത്‌ വിക്ടറി ഇന്നാണ്‌ പിന്നെ പോര്‍ക്കുളം റോഡ്‌. അതും കഴിഞ്ഞാണ്‌ പാറേമ്പാടം ബസ്സ്‌റ്റോപ്പ്‌. പഴഞ്ഞി അങ്ങാടിയില്‍ അച്ഛനോടൊപ്പം കള്ളി അടയ്‌ക്ക വില്‍ക്കാന്‍ പോകും. അടയ്‌ക്ക കൊടുത്ത്‌ പണം വാങ്ങി ബസ്സു പിടിച്ച്‌ പാറേമ്പാടം എത്തുമ്പേേഴക്കും ഇരുട്ടിയിരിക്കും കുരുവി അമ്മിണിയേടത്തിക്ക്‌ അന്ന്‌ വീടിനുമുന്‍പില്‍ കച്ചവടമുണ്ട്‌. അവിടെ നിന്ന്‌ ഓലച്ചുട്ടോ അരിപ്പചൂട്ടോവാങ്ങി ഒന്നാഞ്ഞുനടന്നാല്‍ ഇതാ എന്ന്‌ പറയുമ്പേഴേക്കും അകതിയൂര്‍ സെന്ററിലെത്തും. പിന്നെ ഇടത്തോട്ട്‌ അടുത്തലാന്റ്‌ മാര്‍ക്ക്‌ ഗോപാലേട്ടന്റെ കടയാണ്‌. കമ്പിപ്പാലം റോഡും പാറേമ്പാടത്തുനിന്നും അകതിയൂര്‍ സെന്റര്‍ വഴി വരുന്നറോഡും ചേര്‍ന്ന്‌ ഇന്നത്തെ സെഞ്ച്വറി പ്രസ്‌ റോഡിലേക്ക്‌ തിരിയുന്നിടത്തായിരുന്നു ഗോപാലേട്ടന്റെ കട. അവിടെ നിന്ന്‌ കിഴക്കോട്ട്‌ ഒരു ഫര്‍ലോങ്ങ്‌ കൂടി പോയാല്‍ വീടായി. അന്നവിടെ ഗോപാലേട്ടന്‌ പുറമേ ബാര്‍ബര്‍ ജോര്‍ജ്ജും ടൈലര്‍ വിശ്വനും പിന്നെയൊരു ചാരായഷാപ്പുമാണുള്ളത്‌. ഗോപാലേട്ടന്റ കച്ചവടം ചായയാണ്‌. പപ്പടവട, മുറുക്ക്‌, പുട്ട്‌, പപ്പടം ദോശ അതൊക്കെതന്നെ ആര്‍ഭാടമാണ്‌ അന്ന്‌. എപ്പോഴും ചെറിയൊരു ആള്‍ക്കൂട്ടം അവുടെയുണ്ടാകും. വലിയ പ്ലാവിന്‌ കീഴെ സൈക്കിളുകള്‍, ചീട്ടുകളി, നാട്ടുവര്‍ത്തമാനം, പുളുവടി. ലഹരി മൂത്ത്‌ സ്‌നേഹം വര്‍ദ്ധിക്കുമ്പോഴുള്ള ചില കശപിശകള്‍. രാവേറെ ചെന്നാലും ആരെങ്കിലുമൊക്കെ ആ പരിസരത്തുണ്ടാകും. കോഴിക്കോട്ടുന്നും ചെത്തുകാരന്‍ പുഷ്‌പാകരേട്ടന്‍ നാട്ടിലെത്തിയതൊടെയാണ്‌ തെക്കുവടക്ക്‌ സംഘം ഒന്നുകൂടി ഉഷാറായി. ചേര, കുറുക്കന്‍, മെരു, ഉടുമ്പ്‌ കിട്ടുന്നതെന്തും 'P' കമ്പനിക്ക്‌ വൈകീട്ടത്തേക്കുള്ള മെനുവായി. അകതിയൂരിന്‍െ ദേശിയപാനീയമായ കള്ളിനൊപ്പം തൊട്ടുകൂട്ടാന്‍ പുതു വിഭവങ്ങളെത്തിതുടങ്ങുന്നത്‌ പുഷ്‌പാകരന്റെ വരവോടുകൂടിയാണ്‌.അന്ന്‌ വീടിന്റെ മുകള്‍ഭാഗത്ത്‌ മൂന്നേക്കറോളം സ്ഥലം മാവും പ്ലാവും കരിമ്പനയും അകിലും മറ്റ്‌ കുറ്റിച്ചെടികളുമൊക്കെയായി നല്ലോരു കാടാണ്‌ അതിനുള്ളില്‍ എവിടെയെങ്ങിലുമൊക്കെയായി പുഷ്‌പാകരന്റെ ഒരു കൂടുമുണ്ടാകും അതിന്റെ ഒരു കള്ളിയില്‍ കോഴി കുറുക്കനെ പിടിക്കാനുള്ള കെണിയാണ്‌. വല്ലപ്പോഴുമൊക്കെ കുറുക്കന്‍ കുടങ്ങും. അന്ന്‌ ഒരാള്‍ക്കുട്ടമുണ്ടാകും അവിടെ കുറുക്കനെ കുട്ടിലിട്ടുതന്നെ കൊന്ന്‌ ആഘോഷമായാണ്‌ മടക്കയാത്ര. അന്ന്‌ അകതിയൂരിന്റെ രാവിന്‌ നീളമേറും. അന്ന്‌ അകതിയൂരില്‍ കോണ്‍ക്രീറ്റു വീടുകളില്ല. നിരത്തുകളില്‍ ടാര്‍ വീണിട്ടുമില്ല. ഇന്നത്തെ റോഡുകള്‍ പലതും കുണ്ടനിടവഴികളാണ്‌. ദേവിവിലാസം സ്‌കൂള്‍ അതുപോലെ തന്നെ. കുന്നത്തെ പീടികയും കുമാരേട്ടന്റെ ചായക്കടയും ഗോപാലേട്ടന്റെ ചായക്കടയുമാണ്‌ മറ്റ്‌ പൊതുസ്ഥലങ്ങള്‍. പഞ്ചായത്ത്‌ കോണ്‍ഗ്രസ്സ്‌ തട്ടകമായിരുന്നു. വെങ്കട്ടനാരായണയ്യര്‍, പ്രഞേ്‌ജട്ടന്‍ സുകുമാരന്‍ വൈദ്യര്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത്‌ തല സാരഥികള്‍. സഖാവ്‌ ദാമോദരേട്ടനെ പോലെ സജീവമായ നോതാക്കള്‍ മാര്‍ക്കിസ്‌റ്റ്‌ പക്ഷത്തുമുണ്ട്‌ പഞ്ചായത്ത്‌ തലത്തില്‍ പക്ഷെ ജനസമ്മതനായ ഒരാളില്ല. ആ ഒഴിവിലേക്കാണ്‌ ആന്തമാന്‍ ദിനങ്ങള്‍ കഴിഞ്ഞ്‌ സി.വി.ശ്രീരാമന്‍ എന്ന ചെറുതുരുത്തി വേലപ്പേട്ടന്റെ മകന്‍ കടന്നുവരുന്നത്‌. ടി.എം.എച്ച്‌.എസ്‌ പെരുമ്പിലാവില്‍ സികസ്‌ത്ത്‌ ഫോറത്തില്‍ പടിക്കുമ്പോഴെ പാര്‍ട്ടി സഹയാത്രികനായിരുന്നു സി.വി. കൂടെ പി.കെ.എ റഹീം.(ബെസ്‌റ്റ്‌ ബുക്‌സ്‌) റഹീം പിന്നീട്‌ എം.എന്‍ റോയിയുടെ റാഡിക്കല്‍ഹ്യുമനിസത്തില്‍ ആകൃഷ്ടനായി പാര്‍ട്ടിവിട്ടു. നീണ്ടയാത്രകള്‍ക്കും പ്രവാസത്തിനുമൊടുവില്‍ തിരിച്ചെത്തി കൊങ്ങുണൂരെ തറവാട്ടുവീട്ടില്‍ താമസിച്ചുതുടങ്ങിയപ്പോള്‍ അപരിചിതരെ പലരേയും കൊങ്ങുണൂരെ കുണ്ടനിടവഴികളില്‍ കണ്ടുതുടങ്ങി. ഋൃതിക്ക്‌ഘട്ടക്കും അരവിന്ദനും കടമ്മനിട്ടയും ജോണും ആ കൂട്ടത്തിലുണ്ടായിരുന്നു. ചെറുതുരുത്തി മാളികപ്പുരയിലെ വിളക്കുകള്‍ പുലരും വരെ തെളിഞ്ഞുകത്തി സിനിമയും കവിതയും ചര്‍ച്ചകളും ഒക്കെയായി ഉമ്മറകോലായിലും താഴത്തെ പടിപ്പുരയാലും പുലരും വരെ അവര്‍ ഉറങ്ങാതിരുന്നു. അയ്‌പുവക്കീല്‍ എന്ന സി.വി.യുടെ നാട്ടുകാരനും സഹപ്രവര്‍ത്തകനും സഹചാരിയുമായ അയ്‌പ്‌ പാറമേലും അവരോടൊപ്പം കൂടി.1967ല്‍ പഞ്ചായത്ത്‌ പ്രസിഡന്റായ സി.വി. പിന്നീട്‌ ആ സ്ഥാനം ഒഴിയുന്നത്‌ 84ല്‍ആണ്‌. കാര്യമായ വരുമാനമില്ലാത്ത പഞ്ചായത്തായതുകൊണ്ടും ജനകീയാസൂത്രണത്തിന്‌ മുന്‍പുള്ള സമയമായതുകൊണ്ടും പഞ്ചായത്തിന്‌ വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സി.വി.യ്‌ക്ക്‌ കഴിഞ്ഞില്ല. കലശമലയിലെ മണ്ണെടുപ്പ്‌ അപകടകരമായ രീതിയില്‍ തുടങ്ങിയതും ആ കാലത്താണ്‌. കുന്നിനെ രക്ഷിക്കാന്‍ കാര്യമായി ശ്രമിച്ചു സി.വി. പക്ഷെ അനുയായികള്‍ തന്നെ അതിനെ അട്ടിമറിച്ചു. തൊഴില്‍, വരുമാനം, ഉപജീവനം എന്നല്ലാതെ ഒരു മാഫിയാ പ്രവര്‍ത്തനം എന്ന രീതിയില്‍ അത്‌ മാറിയിരുന്നില്ല. പരിസ്ഥിതി പ്രശ്‌നം എന്ന രീതിയില്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നുമില്ല. അറബിക്കടലില്‍ മഴപെയ്യുന്നത്‌ മരമുണ്ടായിട്ടാണോ എന്നൊക്കെ ചേദിച്ച്‌ സീതി ഹാജിയൊക്കെ താരമായി നില്‍ക്കുന്ന സമയമാണ്‌.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/9156585404468915399-984923613880733027?l=nongalloorrekhakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nongalloorrekhakal.blogspot.com/feeds/984923613880733027/comments/default' title='Post Comments'/><link rel='replies' type='text/html' href='http://nongalloorrekhakal.blogspot.com/2009/03/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/984923613880733027'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/9156585404468915399/posts/default/984923613880733027'/><link rel='alternate' type='text/html' href='http://nongalloorrekhakal.blogspot.com/2009/03/blog-post.html' title='അകതിയൂര്‍'/><author><name>രാമു</name><uri>http://www.blogger.com/profile/15736376417113726991</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://3.bp.blogspot.com/_OpC9UW6OapA/Sv0M1Isjm9I/AAAAAAAAAO0/AZwTL0MwPhY/S220/pramod.jpg'/></author><thr:total>2</thr:total></entry></feed>
